<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7951978061500098321</id><updated>2011-12-26T21:41:47.182+05:30</updated><category term='ക്രിസ്റ്റിയാനോ റൊണാള്‍ഡോ'/><category term='ഐ ലീഗ്'/><category term='ഫുട്‌ബോള്‍ രാജാവ്'/><category term='രാജസ്ഥാന്‍ റോയല്‍സ്'/><category term='അശ്വിനി അകുഞ്ചി'/><category term='ദ്രാവിഡ്'/><category term='കായികമേള'/><category term='റൊണാള്‍ഡോ'/><category term='viva kerala'/><category term='മാറഡോണ'/><category term='ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ്'/><category term='സെന്റ് ജോര്‍ജ്'/><category term='അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍'/><category term='ഫിഗോ'/><category term='വി പി സത്യന്‍'/><category term='കാര്‍ലോസ് ടെവസ്'/><category term='കപില്‍ ദേവ്'/><category term='ലൈബ്രറി'/><category term='നാഗ്പൂര്‍'/><category term='ഫോര്‍മുല'/><category term='ആന്‍ഡി  റോഡിക്ക്'/><category term='ദേശീയ ഗെയിംസ്‍‍‍‍'/><category term='ക്രീക്കറ്റ്'/><category term='കോടി'/><category term='vinod kambli'/><category term='ബാറ്റിംഗ്‌'/><category term='ക്രിക്കറ്റ്. മുംബയ്‌'/><category term='ഇംഗ്ലണ്ട്'/><category term='എം ആര്‍ എഫ്'/><category term='വസീം അക്രം'/><category term='റയാന്‍ ഗിഗ്‌സ്'/><category term='dhoni'/><category term='ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്.'/><category term='ജര്‍മനി'/><category term='ചരിത്രം'/><category term='ആഷ്‌ലി കോള്‍'/><category term='പോണ്ടിംഗ്'/><category term='മഗ്രാത്ത്'/><category term='മുഹമ്മദ് അസറുദ്ദീന്‍'/><category term='ഭൂട്ടിയ'/><category term='ഐപിഎല്‍'/><category term='ടെസ്റ്റ്'/><category term='ചെല്‍സി'/><category term='സ്റ്റീവ് വോ'/><category term='ഐ ലീഗ്  ഫോട്ടോ ഫിനിഷ്   ഗോവ'/><category term='എഐഎഫ്എഫ്'/><category term='ധോണി'/><category term='മൈക്കോണ്‍'/><category term='ഓട്ടം'/><category term='മാന്‍യു'/><category term='മാര്‍ ബേസില്‍'/><category term='ശ്രീലങ്കന്‍ താരങ്ങള്‍'/><category term='കാംബ്ലി'/><category term='ടി കെ ചാത്തുണ്ണി'/><category term='ദ്രോഗ്ബ'/><category term='ഷെയ്‌ന്‍ വോണ്‍'/><category term='കേരള യൂണിവേര്‍സിറ്റി'/><category term='കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്'/><category term='വിയ'/><category term='ജോസ്‌കോ ഫുട്‌ബോള്‍ ക്‌ളബ്'/><category term='ലീ'/><category term='മന്‍ദീപ് കൗര്‍'/><category term='മുളളര്‍'/><category term='ശ്രീശാന്ത്'/><category term='Poonam Pandey'/><category term='kerala police football team'/><category term='ഗോള്‍കീപ്പര്‍'/><category term='liverpool'/><category term='ലിയോ'/><category term='കക്ക'/><category term='വീനസ്‌ വില്യംസ്'/><category term='എറ്റൂ'/><category term='ഗാംഗുലി'/><category term='പ്രിമിയര്‍ ലീഗ്'/><category term='ആല്‍ഫ്രഡോ സിസ്റ്റെഫാനോ'/><category term='ഹ്യൂസ്'/><category term='ബ്രസീല്‍'/><category term='സ്പോര്‍ട്സ് അതോറിറ്റിഓഫ് ഇന്ത്യ'/><category term='ലയണല്‍ മെസ്സി'/><category term='Leonel Angel Coira'/><category term='മാഞ്ചസ്റ്റര്‍ യുണൈറ്റഡ്'/><category term='കായികം'/><category term='ബോണസ്'/><category term='വല്‍ത്താട്ടി'/><category term='manchester city'/><category term='ഇവ്ര'/><category term='കോച്ചിംഗ്'/><category term='അസഫ പവല്‍'/><category term='പന്തുകളി'/><category term='ബാറ്റ്‌സ്‌മാന്‍'/><category term='ടിയാന മേരി തോമസ്'/><category term='arsenal'/><category term='റിച്ച മിശ്ര'/><category term='ജെഫ് ഡുജോണ്‍'/><category term='indian football'/><category term='dravid'/><category term='കൈഫ്'/><category term='ഫിലിപ് ലാം'/><category term='ഗാവസ്കറ്'/><category term='ഡാനിയേല്‍ ആല്‍വസ്'/><category term='ടര്‍ബണേറ്റര്‍'/><category term='അത്‌ലറ്റിക് മീറ്റ്'/><category term='സൈന നേവാള്‍'/><category term='ആല്‍ഫ്രഡോ ഡിസ്‌റ്റെഫാനോ'/><category term='രാഹുല്‍ ദ്രാവിഡ്'/><category term='ജോണ്ടി റോഡ്സ്'/><category term='സുഖ്‌വീന്ദര്‍ സിംഗ്'/><category term='സഹീര്ഖാന്'/><category term='ക്രിക്കറ്റ്‌'/><category term='ലാറ'/><category term='ഒളിംപിക്‌സ്'/><category term='അമേരിക്ക'/><category term='Thangaraj'/><category term='കോമണ്‍വെല്‍ത്ത് ഗെയിംസ്'/><category term='ടിന്റു ലൂക്ക'/><category term='ബാഴ്‌സലോണ'/><category term='ചാട്ടം'/><category term='ജോര്‍ജ് വീയ'/><category term='സെറീന വില്യംസ്'/><category term='ഗീതു അന്ന ജോസ്'/><category term='ഒളിംപ്യന്‍'/><category term='വെയ്ന്‍ റൂണി'/><category term='ഓസ്ട്രേലിയ'/><category term='ഫുട്ബോള്‍'/><category term='manchester united'/><category term='റയല്‍ മാഡ്രിഡ്'/><category term='ഫുട്ബോള്‍ ഫെഡറേഷന്‍'/><category term='സിനി ജോസ്'/><category term='േഫാ൪ഡ്'/><category term='test'/><category term='വാന്‍ഡര്‍ സാര്‍'/><category term='കോമണ്‍വെല്‍ത്ത്ഗെയിംസ്'/><category term='വിവ കേരള'/><category term='ജെറാര്‍ഡ്'/><category term='ജമൈക്ക'/><category term='aiff'/><category term='പുലി'/><category term='മുനാഫ് പട്ടേല്'/><category term='ടെസ്റ്റ് ക്രിക്കറ്റ്'/><category term='മെസ്സി'/><category term='സെവാഗ്'/><category term='ഫാസ്റ്റ് ബൗളിംഗ്'/><category term='ഡീഗോ മാറഡോണ'/><category term='ഫുട്‌ബോള്‍'/><category term='ഹോക്കി'/><category term='മഹേന്ദ്ര സിംഗ് ധോണി'/><category term='‍'/><category term='ബട്ടര്‍ഫ്‌ളൈ'/><category term='മാന്യന്‍'/><category term='ട്വന്റി20'/><category term='സച്ചിന്‍'/><category term='ഡിഫന്‍ഡര്‍'/><category term='ആര്‍ അശ്വിന്‍'/><category term='ചിരാഗ് യുണൈറ്റഡ്'/><category term='മേരികോം'/><category term='ഏകദിന ക്രിക്കറ്റ്'/><category term='rahul dravid'/><category term='എന്റെ കൂട്ടുകാരനെ കണ്ടില്ലേ ... ...'/><category term='അര്‍ഹതാ മാഗവി'/><category term='ഗ്രെഗ് ചാപ്പല്‍'/><category term='ലക്ഷം'/><category term='English Premier League'/><category term='ഹാഷിം അംല'/><category term='അഷറഫുല്‍'/><category term='മെക്‌സിക്കോ'/><category term='j c t'/><category term='icc ranking'/><category term='വിംബിള്‍ഡണ്‍'/><category term='അഞ്ജു ബോബി ജോര്‍ജ്'/><category term='ടെന്‍ഡുല്‍ക്കര്‍'/><category term='സ്പിന്നര്‍'/><category term='ലോക ചാമ്പ്യന്‍'/><category term='പൂനം പാണ്ഡെ'/><category term='ഡെന്നിസ് ലില്ലി'/><category term='റൂണി'/><category term='chelsea'/><category term='അര്‍ജന്റീന'/><category term='ജാര്‍ഖണ്ഡ് ഗെയിംസ്'/><category term='ഗിഗ്സ്'/><category term='മില്ല'/><category term='cricket'/><category term='ക്രിക്കറ്റ് ടീം'/><category term='സെര്‍ജിയോ അഗ്യൂറോ'/><category term='ഗിബ്‌സ്'/><category term='മയൂഖ ജോണി'/><category term='ഐ പി എല്‍'/><category term='അശ്വിന്‍'/><category term='ഈഡന്‍സ് ഗാര്‍ഡന്‍സും'/><category term='ഇര്‍ഫാന്‍ പഠാന്‍'/><category term='സെഞ്ച്വറി'/><category term='ക്രിക്കറ്റ്'/><category term='വാസ്'/><category term='ബ്രാഡ്മാന്‍'/><category term='അന്നാ ഹസാരെ'/><category term='യുപി കൈഫ്  ആര്‍ പി സിംഗ് ചൌള'/><category term='റോജര്‍ ഫെഡറര്‍'/><category term='പി ടി ഉഷ'/><category term='കപ്പെല്ലോ'/><category term='സച്ചീന്'/><category term='ഐ എം വിജയന്‍'/><category term='യുസേബിയോ'/><category term='ഉസൈന്‍ ബോള്‍ട്ട്'/><category term='ബെക്കാം'/><category term='sachin tendulkar'/><category term='മുഹമ്മദ് അലി'/><category term='romario'/><category term='ലിവര്‍പൂള്‍'/><category term='ഹര്‍ഭജന്‍'/><category term='എല്‍ എന്‍ സി പി ഇ'/><category term='ഹോള്‍ഡിംഗ്'/><category term='കേരള പൊലീസ്'/><category term='ചെസ്സ്'/><category term='ചീമ ബഗാന്‍'/><category term='വിനോദ് കാംബ്ലി'/><category term='പെലെ'/><category term='ആനന്ദ്; വിശ്വനാഥന്‍ ആനന്ദ്'/><category term='ഒളിംപിക്സ്'/><category term='സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍'/><category term='ലക്ഷ്മണും'/><category term='federation cup football'/><category term='സീ.എ.ജീ. കരാറ്'/><category term='സി വി പാപ്പച്ചന്‍'/><category term='ലസിത് മലിംഗ'/><category term='brazil'/><category term='ജോര്‍ജ് ബെസ്റ്റ്'/><category term='ഗാരിഞ്ച'/><category term='ഗാവസ്കറ്. ഇന്ത്യ'/><category term='ലോകകപ്പ്'/><category term='പ്രദീപ് ദത്ത'/><category term='test cricket'/><category term='വാല്‍ഷ്'/><category term='DJ Jenny'/><category term='ഐസിസി'/><category term='ഇന്ത്യ'/><category term='കാര്യവട്ടം'/><category term='രാജീവ് ഗാന്ധി'/><category term='ആഴ്‌സനല്‍'/><category term='എലേന ഡെമന്റിയേവ'/><category term='രാഹുല്‍ ശരദ് ദ്രാവിഡ്'/><category term='lasith malinga'/><category term='ജോസ്കോ എഫ് സി'/><category term='നഗ്നത'/><title type='text'>സെല്‍ഫ്  ഗോള്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://selfgoal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default?max-results=100'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>94</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7951978061500098321.post-3296022892210256571</id><published>2011-12-26T21:39:00.002+05:30</published><updated>2011-12-26T21:41:47.193+05:30</updated><category scheme='http://www.blogger.com/atom/ns#' term='കായികം'/><category scheme='http://www.blogger.com/atom/ns#' term='സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍'/><category scheme='http://www.blogger.com/atom/ns#' term='സെവാഗ്'/><category scheme='http://www.blogger.com/atom/ns#' term='ഫോര്‍മുല'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്'/><title type='text'>2011ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍...</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-ztboIrsPfG8/TvicsqaDzqI/AAAAAAAAA7o/qqd6tkU3K2U/s1600/veeeeru.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 300px;" src="http://4.bp.blogspot.com/-ztboIrsPfG8/TvicsqaDzqI/AAAAAAAAA7o/qqd6tkU3K2U/s400/veeeeru.jpg" alt="" id="BLOGGER_PHOTO_ID_5690470420294389410" border="0" /&gt;&lt;/a&gt;കാലപ്രവാഹത്തില്‍ ഒരു വര്‍ഷംകൂടി അലിഞ്ഞ് ഇല്ലാതാവുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യന്‍ കായിക രംഗത്തിന് അഭിമാനിക്കാല്‍ ഏറെ വകനല്‍കുന്നതാണ് വിടപറയുന്ന 2011. ഇന്ത്യ ലോകകപ്പ് കിരീടം വീണ്ടെടുത്തതും ഫോര്‍മുല വണ്‍ കാറോട്ടം ആദ്യമായി വിരുന്നെത്തിയതും വിരേന്ദര്‍ സെവാഗ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന് ഉടമയായതുമെല്ലാം 2011ലെ തുല്യമില്ലാത്ത നിമിഷങ്ങളാണ്.&lt;br /&gt;പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കാനൊരുങ്ങുമ്പോള്‍ 2011ലേക്ക് ഒരു എത്തിനോട്ടം...&lt;br /&gt;  മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ഇന്ത്യ ഐ സി സി ലോകപ്പ് നേടിയത് തന്നെയാണ് 2011ല്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ സംഭവിച്ച മഹാസംഭവം. ഏപ്രില്‍ രണ്ടിന് മുംബയിലെ വാഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 28 വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും ഏകദിനത്തിലെ രാജാക്കന്‍മാരായി. ക്രിക്കറ്റിലെ ജീവിക്കുന്ന ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറിന് പൂര്‍ണത നല്‍കാനും ഇതുവഴി ടീം ഇന്ത്യക്ക് കഴിഞ്ഞു.&lt;br /&gt;  ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടാണ് ലോകകായിക ഭൂപടത്തിലേക്ക് ഇന്ത്യയെ 2011ല്‍ കൈപിടിച്ചുയര്‍ത്തിയത്. രാജ്യത്ത് ആദ്യമായി വിരുന്നെത്തിയ ഫോര്‍മുല വണ്‍ പന്തയത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഒകേ്ടാബര്‍ 30ന് നടന്ന പന്തയം കാണാന്‍ 95000ലധികം ആളുകള്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെത്തി. ടെലിവിഷനിലൂടെ മാത്രം കണ്ട് പരിചയിച്ച അതിവേഗ താരങ്ങള്‍ കണ്‍മുന്നില്‍ തീപ്പൊരി ചിതറി. ഹിസ്പാന ടീമിനുവേണ്ടി ട്രാക്കിലിറങ്ങിന നരെയ്ന്‍ കാര്‍ത്തികേയന്‍ ആതിഥേയരുടെ അഭിമാനമായി.&lt;br /&gt;  വിരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് 2011ല്‍ ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുളള ഏറ്റവും വലിയ വാര്‍ത്തകളിലൊന്ന്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്‍ഡോറിലെ ഹോള്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിനത്തിലായിരുന്നു വീരുവിന്റെ റണ്‍കശാപ്പ്. 149 പന്തില്‍ 219 റണ്‍സ്. ഏകദിനത്തിലെ ഇരട്ടെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയെന്ന റെക്കോര്‍ഡും സെവാഗിന് സ്വന്തമായി. 2010ല്‍ സച്ചിന്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡാണ് സെവാഗ് മറികടന്നത്.&lt;br /&gt;  തിരിച്ചടികള്‍ ഉണ്ടായെങ്കിലും  ബാഡ്മിന്റണ്‍ താരം സൈന നേവാളിനും അഭിമാനിക്കാവുന്ന വര്‍ഷമാണ് 2011. ലോകബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് സൈന സ്വന്തമാക്കി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ വാംഗ് യിഹാനാണ് സൈനയെ പരാജയപ്പെടുത്തിയത്.&lt;br /&gt;  ബോക്‌സിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വികാസ് കൃഷ്ണന്‍ വെങ്കലം നേടി. അസര്‍ബൈജാനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലെ 69 കിലോ വിഭാഗത്തിലായിരുന്നു വികാസിന്റെ മെഡല്‍നേട്ടം. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് വികാസ്. 2009ല്ഡ വെങ്കലം നേടിയ വിജേന്ദര്‍ സിംഗാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍.&lt;br /&gt;  ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപിക കുമാരി, ചെക്രോവോലു സ്വുരോ,ലൈശ്രാം ബോംബായാല ദേവി എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി. ദീപിക ലോക യൂത്ത് അമ്പെയ്ത്തില്‍ രണ്ട് വ്യക്തിഗത സ്വര്‍ണവും നേടി. അമ്പെയ്ത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് 2011ല്‍ കൈവരിച്ചത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-3296022892210256571?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/3296022892210256571/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=3296022892210256571' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3296022892210256571'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3296022892210256571'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/12/2011.html' title='2011ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍...'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-ztboIrsPfG8/TvicsqaDzqI/AAAAAAAAA7o/qqd6tkU3K2U/s72-c/veeeeru.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-8883734555700827202</id><published>2011-11-29T00:35:00.003+05:30</published><updated>2011-11-29T00:38:31.890+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്പിന്നര്‍'/><category scheme='http://www.blogger.com/atom/ns#' term='അശ്വിന്‍'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്'/><category scheme='http://www.blogger.com/atom/ns#' term='സെഞ്ച്വറി'/><category scheme='http://www.blogger.com/atom/ns#' term='ആര്‍ അശ്വിന്‍'/><category scheme='http://www.blogger.com/atom/ns#' term='ഹര്‍ഭജന്‍'/><title type='text'>അശ്വിന്‍ രാമനോട് വാക്കുപാലിച്ചു</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-tn6atHz1PCg/TtPcAv1Nm4I/AAAAAAAAA7Y/ofb_Klvs_Uo/s1600/Ashwin.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 226px; height: 400px;" src="http://1.bp.blogspot.com/-tn6atHz1PCg/TtPcAv1Nm4I/AAAAAAAAA7Y/ofb_Klvs_Uo/s400/Ashwin.jpg" alt="" id="BLOGGER_PHOTO_ID_5680125460442094466" border="0" /&gt;&lt;/a&gt;വെസ്റ്റ് ഇന്‍ഡീസി നെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവുമായി കളിയിലെ കേമനായ രവിചന്ദ്രന്‍ അശ്വിന് അതൊരു വാക്കുപാലിക്കല്‍ കൂടിയായിരുന്നു. താനൊരു ഓള്‍റൗണ്ടറാണെന്ന് തെളിയിച്ച വാക്കുപാലിക്കല്‍.&lt;br /&gt;2006-07 സീസണിലായിരുന്നു അശ്വിന്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത്. ആ വര്‍ഷമാവട്ടെ തമിഴ്‌നാടിന് തൊട്ടതെല്ലാം പിഴച്ച കാലവും. കര്‍ണാടകയ്‌ക്കെതിരെ പത്തുവിക്കറ്റിന് തോറ്റതായിരുന്നു ഏറ്റവും വലിയ നാണക്കേട്. ഈയവസരത്തില്‍ പുതുമുഖമായ അശ്വിന്‍ കോച്ചും ഇന്ത്യയുടെ മുന്‍താരവുമായ ഡബ്ലിയു വി രാമന്റെ അരികിലെത്തി.ഓഫ് സ്പിന്നറായ തനിക്ക് ബാറ്റിംഗിലും ശോഭിക്കാനാവുമെന്ന് അശ്വിന്‍ കോച്ചിനോട് പറഞ്ഞു. പക്ഷേ തോല്‍വിയുടെ ആഘാതത്തില്‍ തലപുകഞ്ഞിരിക്കുന്ന കോച്ചിന് അശ്വിന്റെ വാക്കുകളില്‍ വിശ്വാസമില്ലായിരുന്നു. ഒരു മത്സരത്തില്‍ സെഞ്ച്വറിയും മൂന്ന് വിക്കറ്റ് പ്രകടനവും നടത്തിയാല്‍ അശ്വിനെ ഓള്‍ റൗണ്ടറായി അംഗീകരിക്കാമെന്ന് പറഞ്ഞാണ് രാമന്‍ അശ്വിനെ മടക്കിയത്.&lt;br /&gt;രാമന്റെ അന്നത്തെ ആവശ്യമാണിപ്പോള്‍ അശ്വിന്‍ സാക്ഷാത്കരിച്ചത്. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് തവണ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. മൂന്നാമത്തേതാവട്ടെ രാജ്യാന്തര ക്രിക്കറ്റിലും. അതും ഇന്ത്യയെ ഫോളോഓണില്‍ നിന്ന് രക്ഷിക്കുന്ന പ്രകടനത്തോടെ.&lt;br /&gt;അന്ന് അശ്വിന് മുന്നില്‍ വലിയൊരു ദൗത്യം വയ്ക്കാന്‍ തനിക്ക് കാരണങ്ങളുണ്ടായിരുന്നെന്ന് രാമന്‍ പറയുന്നു. ' അശ്വിന്‍ നല്ലൊരു ബൗളിംഗ് ഓള്‍റൗണ്ടറാണെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. പക്ഷേ, അശ്വിന്‍ തുടക്കകാലത്ത് ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അന്ന് ഞാനങ്ങനെ പറഞ്ഞത്. അല്ലായിരുന്നെങ്കില്‍ ബാറ്റിംഗിലും ബൗളിംഗിലും ശ്രദ്ധിച്ച് അശ്വിന്റെ കരിയര്‍തന്നെ വഴിതെറ്റിപ്പോയേനെ. ഇന്ത്യയിലെ സാഹചര്യങ്ങള്‍ അങ്ങനെയാണ്. ഒന്നില്‍ കരുത്ത് തെളിയിച്ചിട്ടേ മറ്റൊന്നിലേക്ക് ശ്രദ്ധിക്കാനാവൂ. അശ്വിനിപ്പോള്‍ നടപ്പാക്കുന്നതും അതുതന്നെ'.&lt;br /&gt;ജൂനിയര്‍ ക്രിക്കറ്റിലെ ബാറ്റിംഗ് മികവാണ് രാമനോട് അന്നങ്ങനെ പറയാന്‍ പുതുമുഖമായ അശ്വിന് ധൈര്യം നല്‍കിയത്. അണ്ടര്‍ 17 മത്സരത്തില്‍ തമിഴ്‌നാടിന് വേണ്ടി ഒരു മത്സരത്തില്‍ 212 റണ്‍സും പുറത്താവാതെ 44 റണ്‍സും നേടിയ ചരിത്രമുണ്ട് അശ്വിന്. അന്ന് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍കൂടിയായിരുന്നു അശ്വിന്‍. പിന്നീടാണ് അശ്വിന്‍ ഓഫ് സ്പിന്‍ ബൗളിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അപ്പോഴും ബാറ്റിംഗിനോടുളള ഇഷ്ടം കൈവിട്ടിരുന്നില്ല. അതാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയും കണ്ടത്.&lt;br /&gt;അരങ്ങേറ്റ പരമ്പരയില്‍ ഒട്ടേറെ റെക്കോര്‍ഡുകളും അശ്വിന്‍ സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 22 വിക്കറ്റുകളും 121 റണ്‍സുമാണ് അശ്വിന്റെ സമ്പാദ്യം. മൂന്നാമത്തെ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടാനായി.  അതേ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍താരവുമായി അശ്വിന്‍. 1952ല്‍ വിനൂ മങ്കാദും(ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 184 റണ്‍സും അഞ്ച് വിക്കറ്റും) 1962ല്‍ പോളി ഉമ്രിഗറുമാണ് ( പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 172 നോട്ടൗട്ടും അഞ്ചുവിക്കറ്റും) അശ്വിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്. രണ്ടു ടെസ്റ്റുകളിലും അശ്വിനായിരുന്നു കളിയിലെ കേമന്‍. മാന്‍ ഓഫ് ദ സീരീസും മറ്റാരുമായിരുന്നില്ല. ഇതോടെ ബിസിസിഐയുടെ ദിലീപ് സര്‍ദേശായി പുരസ്‌കാരത്തിനും അശ്വിനെ തിരഞ്ഞെടുത്തു.&lt;br /&gt;21 ഏകദിനങ്ങളില്‍ നിന്ന് അശ്വിന്‍ 358 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.  ആറ് ട്വന്റി 20യില്‍  നിന്ന് നാല് വിക്കറ്റുകളും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-8883734555700827202?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/8883734555700827202/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=8883734555700827202' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8883734555700827202'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8883734555700827202'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/11/blog-post.html' title='അശ്വിന്‍ രാമനോട് വാക്കുപാലിച്ചു'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-tn6atHz1PCg/TtPcAv1Nm4I/AAAAAAAAA7Y/ofb_Klvs_Uo/s72-c/Ashwin.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-6502898291530936168</id><published>2011-10-21T21:12:00.002+05:30</published><updated>2011-10-21T21:19:12.213+05:30</updated><category scheme='http://www.blogger.com/atom/ns#' term='English Premier League'/><category scheme='http://www.blogger.com/atom/ns#' term='manchester city'/><category scheme='http://www.blogger.com/atom/ns#' term='chelsea'/><category scheme='http://www.blogger.com/atom/ns#' term='arsenal'/><category scheme='http://www.blogger.com/atom/ns#' term='ഫുട്‌ബോള്‍'/><category scheme='http://www.blogger.com/atom/ns#' term='manchester united'/><category scheme='http://www.blogger.com/atom/ns#' term='liverpool'/><title type='text'>ഇംഗ്ളണ്ടില്‍ തരംതാഴ്ത്തലിന് തീപിടിക്കുമ്പോള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-dJ8Z68H6iMI/TqGUC2T88JI/AAAAAAAAA6g/OY3oT6i6sQ4/s1600/premier-league.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 356px; height: 230px;" src="http://3.bp.blogspot.com/-dJ8Z68H6iMI/TqGUC2T88JI/AAAAAAAAA6g/OY3oT6i6sQ4/s400/premier-league.jpg" alt="" id="BLOGGER_PHOTO_ID_5665972582868643986" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ലോകം എന്നും ജേതാക്കള്‍ക്ക് പിന്നാലെയാണ്. സ്ഥിരമായി ജയിക്കുന്നവര്‍ക്കും ജയിക്കാനായി പൊരുതുന്നവര്‍ക്കും പിന്നാലെ. ലോകത്തേറ്റവും ആരാധകരും കാഴ്ചക്കാരുളള ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന്റെ കാര്യവും വ്യത്യസ്തമല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ആഴ്‌സനലും ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയുമൊക്കെയേ ആരാധകരുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തൂ. ഇവരില്‍ത്തന്നെ ആരായിരിക്കും പുതിയ കിരീടാവകാശികള്‍ എന്നായിരിക്കും ഓരോ സീസണിലേയും ചൂടേറിയ ചര്‍ച്ച. ഈ ചൂടന്‍ ചര്‍ച്ചകള്‍ക്കും കിരീടപ്പോരാട്ടത്തിനും ഇടയില്‍ വേണ്ടത്ര ശ്രദ്ധിക്കാതെപോകുന്ന ചില മരണപ്പോരാട്ടങ്ങളുണ്ട്. പ്രിമിയര്‍ ലീഗില്‍നിന്ന് തരംതാഴ്ത്തപ്പെടാതിരിക്കാന്‍ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാര്‍ നടത്തുന്ന ജീവന്‍മരണപ്പോരങ്ങള്‍. മിക്കപ്പോഴും കിരീടപ്പോരിനോളം ആവേശം നിറഞ്ഞതായിരിക്കും നിലനില്‍പിനായുളള ഈ പോരാട്ടങ്ങളും.&lt;br /&gt;&lt;br /&gt;മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇഞ്ചോടിഞ്ചുളള പോരുമായി മുന്നേറുന്നതിനിടെ ഇത്തവണത്തെ പ്രിമിയര്‍ ലീഗില്‍ മറ്റൊരു കാര്യംകൂടി ചര്‍ച്ചാവിഷയമാവുന്നു. വര്‍ഷങ്ങളായി പിന്തുടരുന്ന തരംതാഴ്ത്തല്‍ സംവിധാനം ഇല്ലാതാക്കണമെന്നാണ് പുതിയ ആവശ്യം. വിദേശ ഉടമസ്ഥര്‍ക്ക് കീഴിലുളള ക്ലബുകളാണ് ഈ ആവശ്യത്തിന് പിന്നില്‍. എന്നാല്‍ ഇംഗ്ലീഷ് ഉടമസ്ഥര്‍ ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.  പ്രിമിയര്‍ ലീഗില്‍ ഇപ്പോള്‍ കളിക്കുന്ന 20 ക്ലബുകളില്‍ പകുതിയും വിദേശ ഉടമസ്ഥര്‍ക്ക് കീഴിലുളളവയാണ്. ഓരോ സീസണിലെയും മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയിലെ അവസാന മൂന്ന് സ്ഥാനക്കാരാണ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുക. രണ്ടാം ഡിവിഷനിലെ ആദ്യമൂന്ന് സ്ഥാനക്കാര്‍ പ്രിമിയര്‍ ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്യും. ഈ രീതിമാറ്റി എല്ലാ ടീമുകള്‍ക്കും എല്ലാ സീസണിലും കളിക്കാന്‍ അവസരം ഒരുക്കണമെന്നാണ് ചില ക്ലബുകളുടെ ആവശ്യം. ശതകോടികള്‍ ഒഴുകുന്ന അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ് ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.&lt;br /&gt;&lt;br /&gt;പ്രിമിയിര്‍ ലീഗിലെ ഒന്നാംനിര ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി,  ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, ആഴ്‌സനല്‍, ആസ്റ്റന്‍ വില്ല, ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സ് തുടങ്ങിയവരെല്ലാം വിദേശ ഉടമസ്ഥതയ്ക്ക് കീഴിലുളള ക്ലബുകളാണ്. ബ്ലാക്ക്‌ബേണ്‍ ഇന്ത്യന്‍ വ്യവസായികളായ വെങ്കി ഗ്രൂപ്പിന് കീഴിലുളളതാണ്. മാഞ്ചസ്റ്റര്‍ സിറ്റി ദുബായ് ആസ്ഥാനമായുളള ഉടമസ്ഥരുടെയും ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് മലേഷ്യന്‍ ഉടമസ്ഥരുടെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ആസ്റ്റന്‍ വില്ല, ലിവര്‍പൂള്‍, സണ്ടര്‍ലാന്‍ഡ് തുടങ്ങിയ ക്ലബുകളുടെ ഉടമസ്ഥര്‍  അമേരിക്കന്‍ കോടീശ്വരന്‍മാരാണ്. റഷ്യന്‍ എണ്ണ വ്യവസായിയായ റൊമാന്‍ അബ്രമോവിച്ചാണ് ചെല്‍സിയുടെ ഉടമസ്ഥന്‍.&lt;br /&gt;&lt;br /&gt;ഏഷ്യയില്‍ നിന്നുളള ക്ലബ് ഉടമസ്ഥരാണ് തരംതാഴ്ത്തല്‍ സംവിധാനം ഒഴിവാക്കണമെന്ന വാദം മുന്നോട്ടു വച്ചിരിക്കുന്നത്. കോടികള്‍ മുടക്കുന്നതിന് നഷ്ടം വരാതിരിക്കാനാണ് ഇവരുടെ ഈ നിര്‍ദേശം. മറ്റ് വിദേശ ഉടമസ്ഥരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. സ്വദേശി ഉടമസ്ഥരുളള ക്ലബുകളില്‍ സ്റ്റോക്ക് സിറ്റി ഒഴികെയുളളവരെല്ലാം ഈ ആവശ്യത്തെ ശക്തിയുക്തം എതിര്‍ക്കുകയാണ്. തരംതാഴ്ത്തല്‍ ഒഴിവാക്കിയാല്‍ പ്രിമിയര്‍ ലീഗിന്റെ ആത്മാവ് തന്നെ ചോര്‍ന്നുപോകുമെന്ന് ഈ ക്ലബുകള്‍ വാദിക്കുന്നു. ഇതേസമയം ബോള്‍ട്ടന്‍ വാണ്ടറേഴ്‌സ് ലീഗിലെ ടീമുകളുടെ എണ്ണം കൂട്ടിയാല്‍ മതിയെന്ന നിലപാട് സ്വീകരിക്കുന്ന ക്ലബാണ്.&lt;br /&gt;&lt;br /&gt;നിലവിലെ നിയമം അനുസരിച്ച്, പ്രിമിയര്‍ ലീഗിലെ 20 ക്ലബുകളില്‍ 14 ടീമുകളുടെ പിന്തുണയുണ്ടെങ്കിലേ ടൂര്‍ണമെന്റിന്റെ ഘടനയില്‍ മാറ്റം വരുത്താനാവൂ. മാത്രമല്ല, ഇതിന് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിക്കുകയും വേണം. എന്തായാലും വരും ദിവസങ്ങളില്‍ കളിക്കളത്തിലെ തീപാറും പോരാട്ടങ്ങള്‍ പോലെ തന്നെ ആവേശകരമായിരിക്കും തരംതാഴ്ത്തല്‍ ചര്‍ച്ചകളും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-6502898291530936168?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/6502898291530936168/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=6502898291530936168' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/6502898291530936168'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/6502898291530936168'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/10/blog-post_21.html' title='ഇംഗ്ളണ്ടില്‍ തരംതാഴ്ത്തലിന് തീപിടിക്കുമ്പോള്‍'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-dJ8Z68H6iMI/TqGUC2T88JI/AAAAAAAAA6g/OY3oT6i6sQ4/s72-c/premier-league.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-8215224676007384136</id><published>2011-10-19T15:43:00.001+05:30</published><updated>2011-10-19T15:50:23.393+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഫുട്‌ബോള്‍'/><category scheme='http://www.blogger.com/atom/ns#' term='കക്ക'/><category scheme='http://www.blogger.com/atom/ns#' term='മെസ്സി'/><category scheme='http://www.blogger.com/atom/ns#' term='ക്രിസ്റ്റിയാനോ റൊണാള്‍ഡോ'/><category scheme='http://www.blogger.com/atom/ns#' term='ബെക്കാം'/><title type='text'>നെറ്റിലെ താരം ക്രിസ്റ്റിയാനോ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-05b9WCQe4rI/Tp6kGWIieII/AAAAAAAAA6U/wj0F-uIey3s/s1600/cristiano%2Bronaldo%2Bselfgoal.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://4.bp.blogspot.com/-05b9WCQe4rI/Tp6kGWIieII/AAAAAAAAA6U/wj0F-uIey3s/s400/cristiano%2Bronaldo%2Bselfgoal.jpg" alt="" id="BLOGGER_PHOTO_ID_5665145810206226562" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെയും കളിവിദഗ്ധരുടെയും കണക്കുപുസ്തകത്തില്‍ ലയണല്‍ മെസ്സിയാണ് ഇപ്പോഴത്തെ സൂപ്പര്‍ താരം. എന്നാല്‍ ഇന്റര്‍നെറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മിന്നുംതാരം. നെറ്റില്‍ മെസ്സിക്ക് മൂന്നാം സ്ഥാനം മാത്രമേയുളളൂ. ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം കക്കയാണ് ആരാധകരുടെ രണ്ടാമത്തെ പ്രിയതാരം.&lt;br /&gt;ഡേവിഡ് ബെക്കാം, ആന്ദ്രേ ഇനിയസ്റ്റ, വെയ്ന്‍ റൂണി, റൊണാള്‍ഡീഞ്ഞോ, ഫെര്‍ണാണ്ടോ ടോറസ്, സെസ്‌ക് ഫാബ്രിഗാസ്, നെയ്മര്‍ എന്നിവരാണ് നാലു മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുളളവര്‍. ഫെയിംകൗണ്ട് എന്ന വെബ്‌സൈറ്റാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും ആരാധകരുളള ഫുട്‌ബോള്‍ താരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ അധികരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.&lt;br /&gt;ക്രിസ്റ്റിയാനോയ്ക്ക് ഫേസ്ബുക്കില്‍ 32 ദശലക്ഷം ആരാധകരും  ട്വിറ്ററില്‍ 37 ലക്ഷം ഫോളോവേഴ്‌സും യൂട്യൂബില്‍ 50 ലക്ഷം സ്ഥിരം കാഴ്ചക്കാരുമുണ്ട്. രണ്ടാം സ്ഥാനത്തുളള കക്കയ്ക്ക് ട്വിറ്ററില്‍ 53 ലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 10.7 ദശലക്ഷം ആരാധകരുമാണുളളത്.ട്വിറ്ററില്‍ ഏറ്റവും ഫോളോവേഴ്‌സുളള ഫുട്‌ബോളറും കക്കയാണ്.  മെസ്സിക്ക് എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും 23 ദശലക്ഷം ആരാധകരേയുളളൂ.&lt;br /&gt;ഏറ്റവും ആരാധകരുളള ടീമെന്ന ബഹുമതി സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിനാണ്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം സ്ഥാനം സ്വന്തമാക്കി. ട്വിറ്ററിലും യൂട്യൂബിലുമാണ് റയലിനും ബാഴ്‌സയ്ക്കും കൂടുതല്‍ ആരാധകരുളളത്.&lt;br /&gt;ഫേസ്ബുക്കില്‍ മാത്രം മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മുന്നില്‍. ഫേസ്ബുക്കില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയതും ഇംഗ്ലീഷ് ക്ലബുകളാണ്. ആഴ്‌സനലും ചെല്‍സിയുമാണ് മാന്‍യുവിന് പിന്നിലെത്തിയ ടീമുകള്‍. മാന്‍യുവിന് 18 ദശലക്ഷം ആരാധകരാണുളളത്. ഇതേസമയം ആഴ്‌സനലിന് 7.2 ദശലക്ഷം ആരാധകരും ചെല്‍സിക്ക് 6.8 ദശലക്ഷം ആരാധകരുമാണുളളത്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-8215224676007384136?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/8215224676007384136/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=8215224676007384136' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8215224676007384136'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8215224676007384136'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/10/blog-post_19.html' title='നെറ്റിലെ താരം ക്രിസ്റ്റിയാനോ'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-05b9WCQe4rI/Tp6kGWIieII/AAAAAAAAA6U/wj0F-uIey3s/s72-c/cristiano%2Bronaldo%2Bselfgoal.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-3725751368359391304</id><published>2011-10-07T09:06:00.000+05:30</published><updated>2011-10-07T09:10:17.093+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രിമിയര്‍ ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='ഫുട്‌ബോള്‍'/><category scheme='http://www.blogger.com/atom/ns#' term='മാന്‍യു'/><category scheme='http://www.blogger.com/atom/ns#' term='ലിവര്‍പൂള്‍'/><category scheme='http://www.blogger.com/atom/ns#' term='ആഴ്‌സനല്‍'/><title type='text'>ബിഗ് ഫോറില്‍ ഇനി ആരൊക്കെ?</title><content type='html'>&lt;span style="font-size:130%;"&gt;ഇരുപത് ടീമുകള്‍ മാറ്റുരയ്ക്കുന്നുണ്ടെങ്കിലും ബിഗ് ഫോര്‍ ആണ് എന്നും ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിനെ ലോകമെമ്പാടുമുളള ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടപോരാട്ടവേദിയാക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്‌സനല്‍, ലിവര്‍പൂള്‍ എന്നിവരാണ് പ്രിമിയര്‍ ലീഗില്‍ തലയെടുപ്പോടെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന നാല് ടീമുകള്‍. ഈ നാല് ടീമുകളുടെ ആധിപത്യമാണ് എല്ലാ വര്‍ഷവും ഉണ്ടാവാറുളളത്.  ഇവരില്‍ ആര് കപ്പുനേടും എന്നതായിരിക്കും ചോദ്യം. ഈ ചോദ്യത്തില്‍ മാറ്റമുണ്ടാവില്ലെങ്കിലും ബിഗ് ഫോര്‍ ഉടച്ചുവാര്‍ക്കപ്പെടുന്നു എന്നതാണ് ഇത്തവണത്തെ പ്രിമിയര്‍ ലീഗിന്റെ സവിശേഷത.&lt;br /&gt;&lt;br /&gt;ആഴ്‌സനലിന്റെയും ലിവര്‍പൂളിന്റെയും ശക്തിക്ഷയമാണ് പ്രിമിയര്‍ ലീഗിലെ പുതിയ കാഴ്ച. മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമുമാണ് ഇവരുടെ സ്ഥാനത്ത് എത്താന്‍ പോകുന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ഇതിന്റെ സൂചനയുണ്ടായിരുന്നു. ഇത്തവണയാവട്ടെ ഇത് വളരെ പ്രകടവും ഉറപ്പുമായിക്കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചാലെ ബിഗ്‌ഫോറില്‍ മാറ്റം വരാതിരിക്കൂ.ഏഴാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും 19 പോയിന്റ് വീതംനേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. 16 പോയിന്റുമായി ചെല്‍സിയും തൊട്ടുപിന്നിലുണ്ട്. ലിവര്‍പൂള്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ടോട്ടന്‍ഹാം ആറാമതും. ആഴ്‌സനലിന്റെ കാര്യമാണ് ദയനീയം. പതിനഞ്ചാം സ്ഥാനത്താണ് ഗണ്ണേഴ്‌സ്.&lt;br /&gt;&lt;br /&gt;കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 80 പോയിന്റ് നേടിയാണ് കിരീടം നേടിയത്. ചെല്‍സി 71 പോയിന്റോടെ രണ്ടും മാഞ്ചസ്റ്റര്‍ സിറ്റി (71) മൂന്നും സ്ഥാനങ്ങളിലെത്തി. ആഴ്‌സനല്‍ (68),ടോട്ടന്‍ഹാം (62),ലിവര്‍പൂള്‍ (58) എന്നിവരാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍ എത്തിയ ടീമുകള്‍. ഈ നിരയെന്തായാലും ഇത്തവണയുണ്ടാവില്ലെന്ന് കഴിഞ്ഞ മത്സരങ്ങള്‍ തെളിയിക്കുന്നു. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ബിഗ്‌ഫോറിലുള്‍പ്പെടാത്ത ഒരെയൊരു ടീമേ കപ്പുയര്‍ത്തിയിട്ടുളളൂ. ബ്ലാക്ക്‌ബേണ്‍ ആണ് ആ നേട്ടത്തിന് അവകാശികള്‍. ഇത്തവണ ഈ അട്ടിമറി നടന്നാല്‍ അത്ഭുതപ്പെടേണ്ട. മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമും എന്തിനും പോന്ന കളിസംഘങ്ങളായിരിക്കുന്നു ഇപ്പോള്‍.&lt;br /&gt;&lt;br /&gt;പ്രിമിയര്‍ ലീഗില്‍ രണ്ടുതവണയുള്‍പ്പടെ 13 തവണ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ടീമാണ് ആഴ്‌സനല്‍. എട്ട് തവണ രണ്ടാം സ്ഥാനക്കാരായി. എന്നാലിന്ന് ആഴ്‌സനലിന്റെ ആയുധപ്പുര ശുഷ്‌കമാണ്. ബിഗ്‌ഫോറിലെ സ്ഥാനംപോലും അവര്‍ക്ക് വിദൂരമാണിപ്പോള്‍. ആഴ്‌സനലിന്റെ മുന്‍പ്രതിരോധതാരം ലീ ഡിക്‌സനും ഇതേഅഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ആദ്യ നാല് സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ടീമിന്റെ ഇപ്പോഴത്തെ കളികണ്ടാല്‍ ആദ്യ എട്ടില്‍ എത്താന്‍ കഴിയുമോ എന്നുപോലും സംശയമാണ്. ആദ്യ ആറില്‍ എത്തിയാല്‍ മഹാഭാഗ്യം. ഇതുവരെ രണ്ട് കളികള്‍ മാത്രമാണ് ആഴ്‌സനലിന് ജയിക്കാനായത്.&lt;br /&gt;&lt;br /&gt;മുന്‍നിര താരങ്ങള്‍ ഒന്നടങ്കം ടീംവിട്ടുപോയതും പ്രതിരോധനിര പരുക്കിന്റെ പിടിയിലായതുമാണ് ആഴ്‌സനലിന്റെ കെട്ടുപൊട്ടിച്ചത്. ക്യാപ്റ്റന്‍ സെസ്‌ക് ഫാബ്രിഗാസിന്റേയും സമീര്‍ നസ്രിയുടെയും കൂടുമാറ്റം ഉണ്ടാക്കിയ ക്ഷീണത്തില്‍ നിന്ന്  ആഴ്‌സനലിന് ഉടനെയൊന്നും മോചനം നേടാനാവില്ല. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന പകരക്കാരെ ടീമിലെടുക്കാനാവുന്നില്ല എന്നത് തന്നെയാണ് ഇതിന് കാരണം. പാട്രിക് വിയേര, തിയറി ഒന്റി, ഡെന്നിസ് ബെര്‍ഗ്കാംപ് എന്നിവരടങ്ങിയ താരനിരയുളളപ്പോഴായിരുന്നു ആഴ്‌സനലിന്റെ സമീപകാലമിന്നുംകാലം. ഇവര്‍ ഓരോരുത്തരായി ടീം വിട്ടതോടെ ആഴ്‌സനല്‍ കിതയ്ക്കാന്‍ തുടങ്ങി. യുവതാതരങ്ങളിലായിരുന്നു അപ്പോഴും കോച്ച് ആര്‍സന്‍ വെംഗറുടെ പ്രതീക്ഷ. അത് അസ്ഥാനത്തല്ലായിരുന്നു താനും. എന്നാല്‍ അസമയത്ത് ഇവരെല്ലാം മറ്റ് ക്ലബുകളിലേക്ക് ചേക്കറിയത് വെംഗറുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.&lt;br /&gt;&lt;br /&gt;പ്രതിരോധനിരയിലെ തോമസ് വെര്‍മാലെന്‍, യോഹാന്‍ ജൗറൂ, സെബാസ്റ്റിയന്‍ സ്‌കിലാചി, ലോറന്റ് കോസിയെല്‍നി, ബകാരി സാംഗ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇവരുടെ അഭാവത്തില്‍ ആഴ്‌സനല്‍ പ്രതിരോധം ദുര്‍ബലമായി. ഇവര്‍ക്കൊപ്പം മധ്യനിരയിലെ അബൂ ദിയബിയും ജാക് വില്‍ഷേറും പരുക്കേറ്റ് പുറത്തായത് ആഴ്‌സനലിന് ഇരട്ടപ്രഹരമായി. തിയോ വാല്‍ക്കോട്ട്, റോബിന്‍ വാന്‍പേഴ്‌സി, ആരോണ്‍ റാംസേ, ആന്ദ്രേ അര്‍ഷാവിന്‍ തുടങ്ങിയവരുടെ ബൂട്ടുകളില്‍ അമിതപ്രതീക്ഷയര്‍പ്പിച്ചാണ് ആഴ്‌സനലിപ്പോള്‍ പോരിനിറങ്ങുന്നത്. അര്‍ഷാവിനടക്കമുളള താരങ്ങള്‍ പഴയഫോമിന്റെ നിഴലുകള്‍ മാത്രമായതും ആഴ്‌സനലിന്റെ നില ഗുരുതരമാക്കി. ലിവര്‍പൂളിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സ്റ്റീവന്‍ ജെറാര്‍ഡിനെ മാത്രം ആശ്രയിച്ചാണ് ലിവര്‍പൂളിന്റെ ഗതിവിഗതികള്‍.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-3725751368359391304?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/3725751368359391304/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=3725751368359391304' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3725751368359391304'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3725751368359391304'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/10/blog-post.html' title='ബിഗ് ഫോറില്‍ ഇനി ആരൊക്കെ?'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-7007718342215401767</id><published>2011-09-30T09:06:00.002+05:30</published><updated>2011-09-30T09:10:57.719+05:30</updated><category scheme='http://www.blogger.com/atom/ns#' term='kerala police football team'/><category scheme='http://www.blogger.com/atom/ns#' term='വി പി സത്യന്‍'/><category scheme='http://www.blogger.com/atom/ns#' term='ഐ എം വിജയന്‍'/><category scheme='http://www.blogger.com/atom/ns#' term='കേരള പൊലീസ്'/><category scheme='http://www.blogger.com/atom/ns#' term='federation cup football'/><title type='text'>കസ്റ്റഡിയിലുണ്ടോ, ഈ ഓര്‍മകള്‍ ?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-qp22SNW6PvA/ToU6FiYG0cI/AAAAAAAAA6M/21iD_t1U4xE/s1600/kerala%2Bpolice_selfgoal.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 400px; height: 248px;" src="http://4.bp.blogspot.com/-qp22SNW6PvA/ToU6FiYG0cI/AAAAAAAAA6M/21iD_t1U4xE/s400/kerala%2Bpolice_selfgoal.jpg" alt="" id="BLOGGER_PHOTO_ID_5657992373662568898" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സാല്‍ഗോക്കര്‍ ഗോവ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെ ചവിട്ടിയരച്ച് ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ എന്റെ ഓര്‍മകള്‍ ഡ്രിബിള്‍ ചെയ്ത് കയറിയത് രണ്ട് പതിറ്റാണ്ട് പിന്നിലേക്കായിരുന്നു, കണ്ണൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഫെഡറേഷന്‍ കപ്പ് കസ്റ്റഡിയിലാക്കിയ മലയാളികളുടെ സ്വന്തം കേരള പൊലീസിന്റെ വിജയാരവങ്ങളിലേക്ക്. സാല്‍ഗോക്കര്‍ ഇത്തവണ കിരീടം ചൂടിയപ്പോള്‍ കേരള പൊലീസിന്റെ, കേരള ഫുട്‌ബോളിന്റെ ചരിത്ര നേട്ടത്തിന് രണ്ട് പതിറ്റാണ്ട് തികഞ്ഞു.&lt;br /&gt;&lt;br /&gt;അതൊരു കാലമായിരുന്നു. സുവര്‍ണകാലം. കളിക്കാനും ജയിക്കാനും തങ്ങള്‍ക്കൊരു ടീമുണ്ടെന്ന് മലയാളികള്‍ വിശ്വസിച്ച, ആര്‍പ്പുവിളിച്ച കളിക്കാലം. ഫുട്‌ബോളിനെ ഇഷ്ടപ്പെട്ട ഓരോ മലയാളിയുടെയും ഹൃദയത്തിലായിരുന്നു പൊലീസ് താരങ്ങളുടെ സ്ഥാനം.കേരള ഫുട്‌ബോളെന്ന് കേള്‍ക്കുമ്പോള്‍ ഇന്നും അന്നത്തെ ആ സുവര്‍ണതാരങ്ങളാണ് എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുക. മലയാളികള്‍ അത്രമേല്‍ അവരെ സ്‌നേഹിച്ചിരുന്നു, ആ സ്‌നേഹം അവര്‍ തിരച്ചറിയുകയും പകരം കളിക്കളത്തില്‍ മിന്നല്‍പ്പിണരുകളാവുകയും ചെയ്തു. ഇക്കാലയളവില്‍ തന്നെയായിരുന്നു സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ ഉയിര്‍പ്പും മുന്നേറ്റവും.&lt;br /&gt;&lt;br /&gt;1991ല്‍ എഡിസന്റെ ഗോളിനായിരുന്നു കേരള പൊലീസ് ഫെഡറേഷന്‍ കപ്പുയര്‍ത്തിയത്. രണ്ടാം ഗോള്‍ മഹീന്ദ്രയുടെ സംഭാവനയായിരുന്നു. ടൂര്‍ണമെന്റില്‍ പൊലീസിന്റെ സക്കീര്‍ ആറുഗോളുകളോടെ നിറഞ്ഞുനിന്നും. തൊട്ടുമുന്‍പത്തെ വര്‍ഷം തൃശൂരിലും കപ്പ് പൊലീസിന്റെ കസ്റ്റഡിയില്‍ തന്നെയായിരുന്നു. അന്ന് സാല്‍ഗോക്കറിനെയാണ് കേരള പൊലീസ് വലയിലാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ടൈറ്റാനിയവും കെ എസ് ഇ ബിയും കെല്‍ട്രോണുമൊക്കെ ഉണ്ടായിരുന്നെങ്കിലും പൊലീസ് തന്നെയായിരുന്നു കേരളത്തിന്റെ ടീം.&lt;br /&gt;&lt;br /&gt;വി പി സത്യന്‍, യു ഷറഫലി, കെ ടി ചാക്കോ, ഐ എം വിജയന്‍, സി വി പാപ്പച്ചന്‍, ഹബീബുര്‍ റഹ്മാന്‍, കുരികേശ് മാത്യു, തോബിയാസ്, സി ജാബിര്‍, പി ടി മെഹബൂബ്, എം റഷീദ്, സെബാസ്റ്റ്യന്‍ നെറ്റോ, അല്ക്‌സ് എബ്രഹാം, എം ബാബുരാജ്, ലിസ്റ്റന്‍, എ സക്കീര്‍, സുധീര്‍ കുമാര്‍, കലാധരന്‍, മൊയ്തീല്‍ ഹുസൈന്‍, സന്തോഷ്, രാജേഷ്, എഡിസന്‍...ഇവരായിരുന്നു ആ സുവര്‍ണതാരങ്ങള്‍. സത്യനും ഷറഫലിയും പാപ്പച്ചനും വിജയനും തോബിയാസും ചാക്കോയും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ബാങ്കിലേക്ക് ചേക്കേറുകയും പിന്നീട് ഓര്‍മകളിലേക്ക് മറയുകയും ചെയ്ത സത്യന്‍ ഒഴികെ മിക്കവരും ഇന്നും കേരള പൊലീസിന്റെ ഭാഗമാണ്. പ്രൊഫഷണല്‍ ഫുട്്‌ബോളിലേക്ക് ചേക്കേറിയ വിജയന്‍, ടീം വിട്ടെങ്കിലും ഇപ്പോള്‍ പൊലീസിലേക്ക് മടങ്ങിയെത്താനുളള ഒരുക്കത്തിലാണ്. മറ്റുളളവരെല്ലാം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്നു, നിറമുളള പഴയകാല ഓര്‍മകളില്‍.&lt;br /&gt;&lt;br /&gt;1991ന് ശേഷം കേരള പൊലീസിന്റെ നേട്ടങ്ങള്‍ ചുരുങ്ങി വന്നു. അതിനേക്കാള്‍ വേഗത്തിലായിരുന്നു കേരള ഫുട്‌ബോളിന്റെ തളര്‍ച്ച. എഫ് സി കൊച്ചിനും എസ് ബി ടിയും വിവ കേരളയുമൊക്കെ തലയുയര്‍ത്താന്‍ നോക്കിയെങ്കിലും കേരള പൊലീസിന്റെ നേട്ടത്തിന് അരികിലെത്താന്‍ പോലുമായില്ല. മലയാളികള്‍ മാത്രം കളിച്ച് രാജ്യത്തെ ഒന്നാം നമ്പര്‍ ടീമായി മാറിയെന്നതാണ് പൊലീസിനെ വ്യത്യസ്തമാക്കിയത്. അതുകൊണ്ടുതന്നെ, പൊലീസ് ടീമിന് ലഭിച്ച സ്വീകാര്യതയോ സ്‌നേഹമോ മറ്റാര്‍ക്കും ലഭിച്ചില്ലെന്നതും സത്യം. കേരള പൊലീസിനെ ഉരുക്കുമുഷ്ടിക്കപ്പുറത്ത് ജനകീയമാക്കിയതും മലയാളികളുടെ ഹൃദയത്തിലേറ്റിയതും ഈ ഫുട്‌ബോള്‍ താരങ്ങളായിരുന്നു.&lt;br /&gt;&lt;br /&gt;ഇന്ന് സന്തോഷ് ട്രോഫി സെമിഫൈനലില്‍പ്പോലും എത്താനാവാതെ വെളളം കുടിക്കുകയാണ് കേരള ഫുട്‌ബോള്‍. നല്ല കളിത്തട്ടുകളില്ല. ടീമുകളില്ല. കളിക്കാരുമില്ല. ജീവനില്ലാത്ത അസോസിയേഷനും ഫുട്‌ബോളിനെ ഒരിഞ്ചുപോലും സ്‌നേഹിക്കാത്ത ഫുട്‌ബോള്‍ ഭരണാധികാരികളും മാത്രം ബാക്കിയായി. പിന്നെ കുറെ നല്ല ഓര്‍മകളും....&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-7007718342215401767?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/7007718342215401767/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=7007718342215401767' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7007718342215401767'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7007718342215401767'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/09/blog-post_30.html' title='കസ്റ്റഡിയിലുണ്ടോ, ഈ ഓര്‍മകള്‍ ?'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-qp22SNW6PvA/ToU6FiYG0cI/AAAAAAAAA6M/21iD_t1U4xE/s72-c/kerala%2Bpolice_selfgoal.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-3069554377548538414</id><published>2011-09-26T09:12:00.003+05:30</published><updated>2011-09-26T10:03:43.544+05:30</updated><category scheme='http://www.blogger.com/atom/ns#' term='കാംബ്ലി'/><category scheme='http://www.blogger.com/atom/ns#' term='cricket'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്. മുംബയ്‌'/><category scheme='http://www.blogger.com/atom/ns#' term='sachin tendulkar'/><category scheme='http://www.blogger.com/atom/ns#' term='വിനോദ് കാംബ്ലി'/><category scheme='http://www.blogger.com/atom/ns#' term='vinod kambli'/><title type='text'>സ്വപ്‌നങ്ങള്‍ ബാക്കിയാക്കി കാംബ്ലി പാഡഴിച്ചു</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-tw4mzFAOkrE/Tn_73TECOHI/AAAAAAAAA6E/XNmuifPGhiE/s1600/vinod-kambli.jpeg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 400px; height: 267px;" src="http://1.bp.blogspot.com/-tw4mzFAOkrE/Tn_73TECOHI/AAAAAAAAA6E/XNmuifPGhiE/s400/vinod-kambli.jpeg" alt="" id="BLOGGER_PHOTO_ID_5656516584429205618" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്വപ്‌നങ്ങള്‍ ബാക്കിയാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ വിനോദ് കാംബ്ലി കളിയില്‍ നിന്ന് വിരമിച്ചത്. എന്നെന്നേക്കുമായി പാഡഴിക്കുകയാണെന്ന് പറയമ്പോഴും കാംബ്ലിയുടെ മനസ്സ് ക്രീസില്‍ തന്നെയായിരുന്നു. എന്നാല്‍, അധികൃതര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതിനാല്‍ ഇനി കാത്തിരിക്കുന്നില്ലെന്ന വാക്കുകളോടെ കാംബ്ലി വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു.&lt;br /&gt;&lt;br /&gt;വിരമിക്കല്‍&lt;br /&gt;&lt;br /&gt;2005ലാണ് ഞാന്‍ അവസാനമായി മുംബയ്ക്കുവേണ്ടി കളിച്ചത്. അന്നുമുതല്‍ കഴിഞ്ഞമാസം വരെ പരിശീലനം നടത്തിയിരുന്നു. മുംബയ് ക്രിക്കറ്റ് അസോസിയേഷന്‍ അക്കാഡമിയില്‍ ചന്ദ്രകാന്ദ് പണ്ഡിറ്റിന് കീഴിലായിരുന്നു പരിശീലനം. എന്നിട്ടും സെലക്ടര്‍മാര്‍ എന്നെ തഴഞ്ഞു. ഇങ്ങനെയൊരാള്‍ ഇല്ലെന്ന രീതിയിലായിരുന്നു സെലക്ടര്‍മാരുടെ പ്രതികരണങ്ങള്‍. വേദനയോടെയാണ് പാഡഴിക്കാന്‍ തീരുമാനിച്ചത്.&lt;br /&gt;&lt;br /&gt;കുറ്റബോധം&lt;br /&gt;&lt;br /&gt;17 ടെസ്റ്റുകള്‍ മാത്രമേ കളിച്ചുളളൂ എന്നത് ഇപ്പോഴുമുളള വേദനയാണ്. ടെസ്റ്റില്‍ 54 ബാറ്റിംഗ് ശരാശരിയോടെ മികച്ചരീതിയില്‍ കളിക്കുമ്പോഴാണ് സെലക്ടര്‍മാര്‍ എന്നെ ഏകദിന കളിക്കാരന്‍ എന്ന് മുദ്രകുത്തിയത്. അപ്പോള്‍ എനിക്ക് 24 വയസ്സേ ഉണ്ടായിരുന്നുളളൂ. പിന്നെ അസമയത്ത് വന്ന പരിക്കുകള്‍കൂടിയായപ്പോള്‍ എല്ലാം താളംതെറ്റി. മറ്റ് കളിക്കാര്‍ക്ക് ലഭിച്ച അവസരമോ ഭാഗ്യമോ എനിക്കുണ്ടായില്ല.&lt;br /&gt;&lt;br /&gt;ഓര്‍മ&lt;br /&gt;&lt;br /&gt;ഷെയ്ന്‍ വോണിന്റെ ഒരോവറില്‍ 22 റണ്‍സെടുത്തതാണ് പെട്ടെന്ന് മനസ്സില്‍ വരുന്നത്. വോണിന്റെ ആദ്യ പന്ത് പ്രതിരോധിക്കുകയാണ് ചെയ്തത്. അപ്പോള്‍ വോണ്‍ അനാവശ്യ വാക്കുകള്‍ പറഞ്ഞു. പിന്നെ കടന്നാക്രമിക്കുകയായിരുന്നു ഞാന്‍. അന്ന് ഭാഗ്യം എന്നോടൊപ്പമായിരുന്നു.&lt;br /&gt;&lt;br /&gt;അശ്രദ്ധ&lt;br /&gt;&lt;br /&gt;എനിക്കെതിരെ എന്നുമുണ്ടായിരുന്ന ആരോപണമാണിത്. ഇപ്പോഴത്തെ കളിക്കാരെ നോക്കൂ. അവര്‍ ടാറ്റൂ ഉപയോഗിക്കുന്നു. കാതുകുത്തുന്നു. വിവിധ തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുന്നു. ഞാന്‍ കളിച്ചിരുന്നു കാലത്ത്് ഈ രീതിയില്ലായിരുന്നു. പക്ഷേ ഞാന്‍ ഇതെല്ലാം അന്നേ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും ഇഷ്ടപ്പെടുന്നു. അതാണെന്റെ സ്റ്റൈല്‍. അത് എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;സ്വപ്‌നം&lt;br /&gt;&lt;br /&gt;സച്ചിനൊപ്പം ഒരിക്കല്‍ക്കൂടി നീണ്ട ഇന്നിംഗ്‌സ് കളിക്കണം എന്നുണ്ടായിരുന്നു. അതുപോലെ ഐ പി എല്ലില്‍ കളിക്കുകയെന്നതും എന്റെ സ്വപ്‌നമായിരുന്നു. പക്ഷേ അതൊന്നും സഫലമാക്കാന്‍ കഴിഞ്ഞില്ല.( സ്‌കൂള്‍ ക്രിക്കറ്റില്‍ കളിച്ചപ്പോള്‍ കാംബ്ലിയും സ്ച്ചിനും 664 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു).&lt;br /&gt;&lt;br /&gt;39കാരനായ കാംബ്ലി 1993ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അരങ്ങേറിയത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ചത് കാംബ്ലി ആയിരുന്നു.  1995ല്‍ ന്യൂസിലന്‍ഡിനെതിരെ അവാസന ടെസ്റ്റ് കളിച്ചു. നാല് സെഞ്ച്വറികളോടെ 1084 റണ്‍സെടുത്തു. ഇതില്‍ രണ്ടെണ്ണം ഇരട്ടസെഞ്ച്വറികളായിരുന്നു. മുംബയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 224 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.&lt;br /&gt;പാകിസ്ഥാനെതിരെ ആയിരുന്നു ഏകദിനത്തിലെ തുടക്കം. 104 ഏകദിനങ്ങളില്‍ നിന്ന് 2477 റണ്‍സെടുത്തു, രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പടെ. ഉയര്‍ന്ന സ്‌കോര്‍ 104 റണ്‍സ്. രണ്ടായിരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഷാര്‍ജയില്‍ അവസാന ഏകദിനം.&lt;br /&gt;&lt;br /&gt;നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍  പറത്തിയായിരുന്നു ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ കാംബ്ലിയുടെ അരങ്ങേറ്റം. അതിവേഗത്തില്‍ രാജ്യാന്തര ക്രിക്കറ്റിലും മിന്നിത്തിളങ്ങി. അതിനേക്കാള്‍ വേഗത്തിലായിരുന്നു കാംബ്ലിയുടെ പതനവും. കാംബ്ലിയുടെ വിരമിക്കലിന് പോലുമുണ്ട് കരിയറിലെ തിരിച്ചടികളുടെ തുടര്‍ച്ച. കാംബ്ലിയുടെ വിരമിക്കല്‍ പ്രഖ്യാപന ദിവസം തന്നെയാണ് പാകിസ്ഥാന്‍ ബൗളര്‍ ഷുഐബ് അക്തര്‍ ആത്മകഥ പ്രകാശനം ചെയ്തത്. സച്ചിനും ദ്രാവിഡിനുമെതിരെ അക്തര്‍ ആത്മകഥയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ കാംബ്ലിയുടെ വിരമിക്കല്‍ വാര്‍ത്തയെയും മുക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-3069554377548538414?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/3069554377548538414/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=3069554377548538414' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3069554377548538414'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3069554377548538414'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/09/blog-post_26.html' title='സ്വപ്‌നങ്ങള്‍ ബാക്കിയാക്കി കാംബ്ലി പാഡഴിച്ചു'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-tw4mzFAOkrE/Tn_73TECOHI/AAAAAAAAA6E/XNmuifPGhiE/s72-c/vinod-kambli.jpeg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-6474736367874222643</id><published>2011-09-20T08:45:00.004+05:30</published><updated>2011-09-20T08:57:26.445+05:30</updated><category scheme='http://www.blogger.com/atom/ns#' term='Poonam Pandey'/><category scheme='http://www.blogger.com/atom/ns#' term='DJ Jenny'/><category scheme='http://www.blogger.com/atom/ns#' term='നഗ്നത'/><category scheme='http://www.blogger.com/atom/ns#' term='പൂനം പാണ്ഡെ'/><category scheme='http://www.blogger.com/atom/ns#' term='അന്നാ ഹസാരെ'/><category scheme='http://www.blogger.com/atom/ns#' term='ഹോക്കി'/><category scheme='http://www.blogger.com/atom/ns#' term='ടെസ്റ്റ് ക്രിക്കറ്റ്'/><title type='text'>തുണിയഴിക്കൂ, ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ രക്ഷിക്കൂ...</title><content type='html'>&lt;a href="http://3.bp.blogspot.com/-tOXUbAdR4zs/TngGnAC0dmI/AAAAAAAAA58/AFo7FnPzXaw/s1600/DJ-Jenny-D.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 250px; height: 350px;" src="http://3.bp.blogspot.com/-tOXUbAdR4zs/TngGnAC0dmI/AAAAAAAAA58/AFo7FnPzXaw/s400/DJ-Jenny-D.jpg" border="0" alt="" id="BLOGGER_PHOTO_ID_5654276599260149346" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ ഇത് തുണിയുരിയല്‍ കാലം. ഇന്ത്യ ജയിച്ചാലും തോറ്റാലും തുണിയുരിയല്‍ എന്ന അവസ്ഥയില്‍  എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാല്‍ വിവസ്ത്രയാവുമെന്ന് പ്രഖ്യാപിച്ച് മോഡലായ പൂനം പാണ്ഡെയാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. ഇപ്പോഴിതാ അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന ഇന്ത്യന്‍ ഹോക്കി ടീമിനെ സഹായിക്കാന്‍ ഒരുത്തി വിവസ്ത്രയാവാന്‍ ഒരുങ്ങുന്നു. നടിയും മോഡലും ഡി ജെയുമായ ജെന്നിയാണ് ഹോക്കി ടീമിന്റെ ദയനീയാവസ്ഥകണ്ട് നഗ്‌നതാ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജേതാക്കളായ ഇന്ത്യന്‍ ടീം നേരിട്ട അവഗണനിയില്‍ മനംനൊന്താണ് ജെന്നി തുണിയഴിക്കാന്‍ തീരുമാനിച്ചത്. തന്റെ നഗ്‌നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലേലം ചെയ്ത് കിട്ടുന്ന തുക ഹോക്കി ടീമിന് നല്‍കുമെന്നാണ് ജെന്നിയുടെ പ്രഖ്യാപനം. ഇതിനായി ജെന്നി ഉടന്‍ നഗ്‌നഫോട്ടോഷൂട്ട് നടത്തും. കോടികള്‍ പ്രതിഫലവും സമ്മാനവുമായി വാങ്ങുന്ന ക്രിക്കറ്റ് താരങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഹോക്കി താരങ്ങളുടെ അവസ്ഥ പരിതാപകരമാണ്. ഇത് അനുവദിക്കാനാവില്‌ള. അധികൃതര്‍ കടുത്ത അനീതിയാണ് ഹോക്കിയോട് കാണിക്കുന്നത്. ഇതിനോടുളള പ്രതിഷേധവും ഒപ്പം താരങ്ങളെ സഹായിക്കലുമാണ് തന്റെ ഉദ്ദേശ്യമെന്ന് ജെന്നി പറയുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;ജന്‍ലോക്പാല്‍ ബില്ലിനായി അന്നാ ഹസാരെ നിരാഹാര സമരം നടത്തിയപ്പോഴും അല്‍വസ്ത്രം ധരിച്ച് ജെന്നി പിന്തുണയുമായി എത്തിയിരുന്നു.പാകിസ്ഥാനെ തോല്‍പിച്ച് ചാമ്പ്യന്‍സ് ട്രോഫിയില്‍  കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് സമ്മാനമായി വാഗ്ദാനം ചെയ്തത് 25,000 രൂപ മാത്രമായിരുന്നു. താരങ്ങള്‍ ഈ തുക നിരസിച്ചു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പ്രതിഫലം ഒന്നേകാല്‍ ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;ഹോക്കി ടീമിന് പണമുണ്ടാക്കാന്‍ തുണിയഴിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ജെന്നി അതിവേഗം ആഗോള താരമായി മാറിക്കഴിഞ്ഞു. ഒരു രാജ്യാന്തര പുരുഷ മാഗസിന്‍ ജെന്നിയുടെ നഗ്‌നചിത്രത്തിന് പത്തുലകഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്നു ഹോക്കി സ്റ്റിക്കുകള്‍ കൊണ്ടു മാത്രം നഗ്‌നത മറച്ചുള്ള ഒരു കവര്‍ ചിത്രമാണ് ഇവര്‍ക്കു വേണ്ടത്. ഇവര്‍ മാത്രമല്ല  ജെന്നിയുടെ ചിത്രങ്ങള്‍ ലഭിക്കുന്നതിനായി പ്രമുഖ വെബ്മാഗസിനുകളും മത്സരം തുടങ്ങിക്കഴിഞ്ഞു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;നേരത്തേ, ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായെങ്കിലും പൂനം പാണ്ഡെയക്ക് തുണിയഴിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിരുന്നില്ല. കളിക്കാര്‍ക്ക് മുന്നില്‍ സ്വകാര്യമായി വിവസ്ത്രയാവാമെന്ന വാഗ്ദാനവും ബോര്‍ഡ് നിരസിച്ചു. എന്നാല്‍ ഇംഗ്‌ളണ്ട് പര്യടനത്തിനിടെ ടീം ഇന്ത്യ തുടര്‍തോല്‍വികള്‍ നേരിട്ടപ്പോള്‍ പൂനം വീണ്ടും രംഗത്തെത്തി. ട്വിറ്ററില്‍ തന്റെ അല്‍പവസ്ത്ര ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയായിരുന്നു രണ്ടാം വരവ്. തന്റെ ഹോട്ട് സീനുകള്‍ കണ്ട് താരങ്ങള്‍ ഉത്തേജിതരാവും എന്നാണ് പൂനം കരുതിയത്. എന്നാല്‍ അതുകൊണ്ടൊന്നും ടീം ഇന്ത്യയെ രക്ഷിക്കാനായില്ല. ഇംഗ്‌ളണ്ടില്‍ കളിച്ച മത്സരങ്ങളെല്ലാം തോറ്റാണ് ധോണിയും സംഘവും മടങ്ങിയെത്തിയത്. &lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-6474736367874222643?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/6474736367874222643/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=6474736367874222643' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/6474736367874222643'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/6474736367874222643'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/09/blog-post.html' title='തുണിയഴിക്കൂ, ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ രക്ഷിക്കൂ...'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-tOXUbAdR4zs/TngGnAC0dmI/AAAAAAAAA58/AFo7FnPzXaw/s72-c/DJ-Jenny-D.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-6020410802080623910</id><published>2011-08-23T07:38:00.002+05:30</published><updated>2011-08-23T07:52:21.651+05:30</updated><category scheme='http://www.blogger.com/atom/ns#' term='സച്ചിന്‍'/><category scheme='http://www.blogger.com/atom/ns#' term='sachin tendulkar'/><category scheme='http://www.blogger.com/atom/ns#' term='test cricket'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='രാഹുല്‍ ദ്രാവിഡ്'/><category scheme='http://www.blogger.com/atom/ns#' term='rahul dravid'/><title type='text'>നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക്</title><content type='html'>&lt;a href="http://2.bp.blogspot.com/-ym7l5Y-WbYY/TlMOh0Q93KI/AAAAAAAAA5s/DvFPGY5rKW8/s1600/Rahul%2BDravid%2Bselfgoal.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 311px;" src="http://2.bp.blogspot.com/-ym7l5Y-WbYY/TlMOh0Q93KI/AAAAAAAAA5s/DvFPGY5rKW8/s400/Rahul%2BDravid%2Bselfgoal.jpg" border="0" alt="" id="BLOGGER_PHOTO_ID_5643870732153642146" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഒടുവില്‍ ക്രിക്കറ്റ് ചരിത്രം ആദ്യമായി രാഹുല്‍ ദ്രാവിഡ് എന്ന മാന്യനോട് നീതിപുലര്‍ത്തി, രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ബാറ്റിംഗ് യന്ത്രം 91 റണ്‍സിന് പുറത്തായതോടെയാണ് ദ്രാവിഡിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചത്. ഒരുപക്ഷേ, കടുത്ത സച്ചിന്‍ ആരാധകര്‍ ഇത് സമ്മതിക്കില്ലായിരിക്കാം. എങ്കിലും സത്യം അതാണ്. റണ്‍വേട്ടയുടെയും ക്ഷമയുടെയും ആള്‍രൂപമായതിനപ്പുറം, സച്ചിന്റെ അന്യമായ നൂറാം സെഞ്ച്വറിയാണ് ദ്രാവിഡിനെ പരമ്പരയുടെ താരമാക്കിയത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;അന്ധമായി സച്ചിനുവേണ്ടി വാദിക്കുന്നവര്‍ ഇതൊന്നു വായിക്കൂ... സച്ചിന്‍ നൂറാം സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ദ്രാവിഡിന്റെ വീരോചിതമായ മൂന്ന് സെഞ്ച്വറികള്‍ ചരിത്രത്തിന്റെ അരികുപോലും പറ്റാതെ പോവുമായിരുന്നു. ഇംഗ്ലണ്ടിനെതിരെയുളള ടെസ്റ്റ് പരമ്പരയിലെ വിശേഷണമില്ലാത്ത തോല്‍വിയുടെ നാണക്കേട് ഒരൊറ്റ സെഞ്ച്വറിയുടെ പേരില്‍ കുറഞ്ഞകാലത്തെ ഓര്‍മമാത്രമുളള ക്രിക്കറ്റ് പ്രേമികള്‍ മറക്കുകയും ചെയ്‌തേനേ. കാരണം ദ്രാവിഡിന്റെ ക്രിക്കറ്റ് ജീവിതം അങ്ങനെയാണ്. അരങ്ങേറ്റ ടെസ്റ്റ് മുതല്‍. എപ്പോഴും വന്‍മരങ്ങളുടെ നിഴലില്‍ തളരാത്ത, വാടാത്ത കുറ്റിച്ചെടിയായിരുന്നു ദ്രാവിഡ്. വന്‍മരങ്ങള്‍ ചതിച്ചപ്പോഴെക്കെ ഏത് പ്രതലത്തിലും കാലാവസ്ഥയിലും താങ്ങാന്‍ ഈ കുറ്റിച്ചെടിയേ ഉണ്ടായിരുന്നുളളൂ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;1996 ജൂണ്‍ 20ന് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ദ്രാവിഡിന്റെ അരങ്ങേറ്റം. ദ്രാവിഡ് 95 റണ്‍സ് നേടിയെങ്കിലും 131 റണ്‍സ് നേടിയ സൗരവ് ഗാംഗുലിയുടെ പേരിലാണ് ആ മത്സരം ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. പിന്നീട് സമാനസംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ദ്രാവിഡിന്റെ ജീവിതം. 1999ലെ ലോകകപ്പില്‍ ഗാംഗുലി 183 റണ്‍സുമായി ശ്രീലങ്കയ്‌ക്കെതിരെ കത്തിപ്പടര്‍ന്നപ്പോള്‍  മറുവശത്ത് ദ്രാവിഡ് ഉണ്ടായിരുന്നു, 145 റണ്‍സുമായി. എന്നാല്‍ ദാദയുടെ വെടിക്കെട്ടേ ആരാധകര്‍ ഓര്‍ത്തുളളൂ. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡിനെതിരെ സച്ചിന്‍ 186 റണ്‍സ് അടിച്ചുകൂട്ടിയപ്പോഴും മറുവശത്ത് ദ്രാവിഡായിരുന്നു. 153 റണ്‍സാണ് ദ്രാവിഡ് അടിച്ചുകൂട്ടിയത്. സച്ചിന്‍ - ദ്രാവിഡ് കൂട്ടുകെട്ട് 331 റണ്‍സിന്റെ റെക്കാഡും പടുത്തുയര്‍ത്തി. അവിടെയും സച്ചിനാണ് നിറഞ്ഞുനിന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;2011ല്‍ കൊല്‍ക്കത്തയില്‍ വി വി എസ് ലക്ഷ്മണ്‍ 281 റണ്‍സുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ കൊമ്പൊടിച്ചപ്പോള്‍ പിന്തുണയുമായി ഒരുദിവസം മുഴുവന്‍ ബാറ്റ് ചെയ്യാനുണ്ടായിരുന്നത് ദ്രാവിഡാണ്. 180 റണ്‍സുമായി ഹൃദയംകൊണ്ട് ബാറ്റ്‌വീശിയിട്ടും കൊല്‍ക്കത്ത ടെസ്റ്റ് ലക്ഷ്മണിന്റെ പേരിനൊപ്പമാണ് എഴുതിച്ചേര്‍ക്കപ്പെട്ടത്. ഇങ്ങനെ നിരവധി മത്സരങ്ങള്‍ കണക്കുപുസ്തകങ്ങളില്‍ നി്ന്ന് എടുത്തുകാട്ടാം. ഈ പട്ടികയില്‍ നിന്നാണ് വമ്പന്‍ തോല്‍വിക്കിടയിലും ദ്രാവിഡിന് മോചനം ലഭിച്ചത്. അതുകൊണ്ടുതന്നെ, കൊലകൊമ്പന്‍മാരായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങളില്‍ ദ്രാവിഡിന് മാത്രമേ തലയുയര്‍ത്തി നാട്ടിലേക്ക് മടങ്ങാനാവൂ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ലോര്‍ഡ്‌സില്‍ 103 റണ്‍സെടുത്ത ദ്രാവിഡ് നോട്ടിംഗ്ഹാമില്‍ 117 റണ്‍സെടുത്തു. ഓവലില്‍ പുറത്താവാതെ 146 റണ്‍സും. പരിക്കേറ്റ ഗംഭീറിന് പകരം ഓപ്പണറായി ഇറങ്ങിയാണ് ദ്രാവിഡ് അചഞ്ചലനായി, അപരാജിതനായി  നിന്നത്. എന്നിട്ടും ഇന്ത്യ ഫോളോ ഓണ്‍ വഴങ്ങിയെന്നത് മറ്റൊരു ദുരന്തം. എങ്കിലും ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെയും ടെസ്റ്റ് ക്രിക്കറ്റിലെ എട്ടാമത്തെയും ഓപ്പണറാണ് ദ്രാവിഡ്. 1991ല്‍ വിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സാണ് ഇതിന് മുമ്പ് അവസാനമായി ഇങ്ങനെ ഇന്നിംഗ്‌സ് മുഴുവന്‍ ബാറ്റ് ചെയ്ത ഓപ്പണര്‍. അതും ഓവലിലായിരുന്നു എന്നത് മറ്റൊരു കൗതുകം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ടീം ഇന്ത്യയുടെ ഏറ്റവും ദുര്‍ഘടസമയത്ത് ഏറ്റവും മികച്ച ബാറ്റിംഗ് പുറത്തെടുത്ത ദ്രാവിഡ് ഒട്ടേറെ നേട്ടങ്ങളും മറികടന്നു. ടെസ്റ്റിലെ സെഞ്ച്വറിനേട്ടത്തില്‍ സുനില്‍ ഗാവാസ്‌കറെയും ബ്രയന്‍ ലാറയെയും മറികടന്ന് നാലാമനായി. ഓവലില്‍ മുപ്പത്തിയഞ്ചാം ശതകമാണ് ദ്രാവിഡ് നേടിയത്. സച്ചിന്‍(51), ജാക് കാലിസ് (40), റിക്കി പോണ്ടിംഗ് (39) എന്നിവര്‍ മാത്രമേ ഇനി ദ്രാവിഡിന് മുന്നിലുളളൂ. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റസ്മാനായി മാറിയ ദ്രാവിഡ് നാലാം ഇന്നിംഗ്‌സില്‍ ഏറ്റവ&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ുമധികം റണ്‍സെടുത്ത താരവുമായി. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം ആദ്യമായാണ് ഒരുവിദേശ ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ടില്‍ രണ്ട് പരമ്പരകളില്‍ മൂന്നോ അതിലധികമോ സെഞ്ച്വറികള്‍ നേടുന്നത്. ഇതില്‍ നിന്നുമാത്രം ദ്രാവിഡിന്റെ മഹത്വം മനസ്സിലാക്കാം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഇന്ത്യയിലെ താരദൈവ ആരാധകര്‍ക്ക് ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ ഓവല്‍ ടെസ്റ്റിനിടെ ഒരു ഇംഗ്ലീഷ് ആരാധകന്‍ ഗാലറിയില്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡിലെ ഒരൊറ്റ വരിയില്‍ ഇക്കഴിഞ്ഞ പരമ്പര മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. അതിങ്ങനെയായിരുന്നു. ഇംഗ്ലണ്ടിന്റെ പോരാട്ടം രാഹുല്‍ ദ്രാവിഡുമായി.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-6020410802080623910?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/6020410802080623910/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=6020410802080623910' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/6020410802080623910'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/6020410802080623910'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/08/blog-post_23.html' title='നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക്'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-ym7l5Y-WbYY/TlMOh0Q93KI/AAAAAAAAA5s/DvFPGY5rKW8/s72-c/Rahul%2BDravid%2Bselfgoal.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-359171683387738227</id><published>2011-08-12T22:11:00.000+05:30</published><updated>2011-08-12T22:12:48.636+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെല്‍സി'/><category scheme='http://www.blogger.com/atom/ns#' term='ഫുട്‌ബോള്‍'/><category scheme='http://www.blogger.com/atom/ns#' term='ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ്'/><category scheme='http://www.blogger.com/atom/ns#' term='ആഴ്‌സനല്‍'/><title type='text'>ഇംഗ്ലീഷ് ഫോറിന്‍ ലീഗ്</title><content type='html'>&lt;a href="http://4.bp.blogspot.com/-aRal9WnQs_E/TkVX6AP4OEI/AAAAAAAAA5k/KcZregW3eks/s1600/epl%2Btrophy.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 242px;" src="http://4.bp.blogspot.com/-aRal9WnQs_E/TkVX6AP4OEI/AAAAAAAAA5k/KcZregW3eks/s400/epl%2Btrophy.jpg" border="0" alt="" id="BLOGGER_PHOTO_ID_5640010762362042434" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" &gt;പേര് ഇംഗ്ലീഷ് പ്രിമിയര്‍ ലീഗെന്നാണ്. പണത്തിളക്കത്തിലും താരത്തിളക്കത്തിലും യൂറോപ്പിലെ മറ്റേത് ലീഗിനെക്കാളും തലയെടുപ്പുമുണ്ട്. എന്നാല്‍ താരങ്ങളെക്കുറിച്ച് വിശദമായി പഠിച്ചാല്‍ ലീഗിന്റെ പേര് ഇംഗ്ലീഷ് ഫോറിന്‍ ലീഗ് എന്നാക്കേണ്ടി വരും. ഇ പി എല്ലില്‍ കളിക്കുന്ന 58 ശതമാനം താരങ്ങളും വിദേശികളാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;പ്രിമിയര്‍ ലീഗിലെ 20 ക്ലബുകളിലായി 641 കളിക്കാരെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 42 ശതമാനം മാത്രമേ ഇംഗ്ലീഷുകാരുളളൂ. രണ്ടാം ഡിവിഷനും മൂന്നാം ഡിവിഷനും കൂടി ചേരുമ്പോള്‍ ആകെ 1465 കളിക്കാരാണുളളത്. 983 പേരാണ് ഇതില്‍ സ്വദേശികളായിട്ടുളളത്. കളിപഠിക്കുന്ന 15 വയസ്സുവരെ വരെ ഉള്‍പ്പെടുത്തിയതാണ് ഈ പട്ടികയെന്നതും ഓര്‍ക്കണം. അപ്പോഴാണ് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അവസ്ഥ മനസ്സിലാവുക.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഫ്രാന്‍സില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാന്‍ പ്രിമിയര്‍ ലീഗില്‍ പന്തുതട്ടുന്നത്. 30 ഫ്രഞ്ച് താരങ്ങളാണ് പ്രിമിയര്‍ ലീഗില്‍ വിവധ ടീമുകള്‍ക്കായി പൊരുതുന്നത്. താരക്കയറ്റുമതിയില്‍ സ്‌പെയ്ന്‍, ബ്രസീല്‍, ഹോളണ്ട് എന്നിവരാണ് തൊട്ടുപിന്നില്‍. ആകെ 67 രാജ്യങ്ങളില്‍ നിന്നുളള കളിക്കാര്‍ പ്രിമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ആഴ്‌സനലും ഫുള്‍ഹാമുമാണ് ഏറ്റവുമധികം വിദേശതാരങ്ങളുളള ടീമുകള്‍. 20 ശതമാനത്തില്‍ താഴെ മാത്രമേ സ്വദേശ കളിക്കാര്‍ ഈ ടീമുകളിലുളളൂ. ചെല്‍സിയില്‍ നാലിലൊന്നും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മൂന്നിലൊന്നും ഇംഗ്ലീഷുകാരാണ്. ഈ സീസണില്‍ പ്രിമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ നോര്‍വിച്ച് സിറ്റിയിലാണ് ഏറ്റവുമധികം സ്വദേശികളുളളത്, 70 ശതമാനം. ബോള്‍ട്ടന്‍, സണ്ടര്‍ലാന്‍ഡ്, സ്‌റ്റോക്ക് സിറ്റി എന്നിവരാണ് തൊട്ടുപിന്നിലുളളത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;സ്‌പെയ്‌നില്‍ നിന്ന് 24 പേരും ബ്രസീലില്‍ നിന്ന് 12 പേരും ഹോളണ്ടില്‍ നിന്ന് 11 പേരും പോര്‍ട്ടുഗലില്‍ നിന്ന് എട്ട്‌പേരും പ്രിമിയര്‍ ലീഗില്‍ കളിക്കുന്നു. ജര്‍മനിയില്‍ നിന്ന് മൂന്നും ഇറ്റലിയില്‍ നിന്ന് അഞ്ചും കളിക്കാര്‍ മാത്രമേയുളളൂ എന്നുതും കൗതുകകരമാണ്. ഏഷ്യയില്‍ നിന്ന് ആകെ ആറ് കളിക്കാരും.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-359171683387738227?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/359171683387738227/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=359171683387738227' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/359171683387738227'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/359171683387738227'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/08/blog-post_12.html' title='ഇംഗ്ലീഷ് ഫോറിന്‍ ലീഗ്'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-aRal9WnQs_E/TkVX6AP4OEI/AAAAAAAAA5k/KcZregW3eks/s72-c/epl%2Btrophy.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-7163745038111704314</id><published>2011-08-11T10:05:00.002+05:30</published><updated>2011-08-12T22:15:18.776+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചെല്‍സി'/><category scheme='http://www.blogger.com/atom/ns#' term='മാഞ്ചസ്റ്റര്‍ യുണൈറ്റഡ്'/><category scheme='http://www.blogger.com/atom/ns#' term='ഫുട്‌ബോള്‍'/><category scheme='http://www.blogger.com/atom/ns#' term='ലിവര്‍പൂള്‍'/><category scheme='http://www.blogger.com/atom/ns#' term='ആഴ്‌സനല്‍'/><title type='text'>ഇനി പോരാട്ടത്തിന്റെ കനല്‍വഴികള്‍</title><content type='html'>&lt;a href="http://3.bp.blogspot.com/-tVqdC7COz-c/TkNdJ0yCPII/AAAAAAAAA5c/o7mHwMF3QHE/s1600/EPL.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 358px; height: 243px;" src="http://3.bp.blogspot.com/-tVqdC7COz-c/TkNdJ0yCPII/AAAAAAAAA5c/o7mHwMF3QHE/s400/EPL.jpg" border="0" alt="" id="BLOGGER_PHOTO_ID_5639453581766704258" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" &gt;കോപ്പ അമേരിക്കയുടെ ആരവങ്ങള്‍ തീരുംമുന്‍പ് ഫുട്‌ബോള്‍ ലോകം വീണ്ടും ആവേശക്കാഴ്ചകളിലേക്ക് ചുവടുവയ്ക്കുന്നു. ലോകത്തേറ്റവും പ്രേക്ഷകരുളള ഫുട്‌ബോള്‍ പോരാട്ടങ്ങളായ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന് ഓഗസ്റ്റ് 13ന് തുടക്കമാവും. ഇരുപത് ടീമുകള്‍ പോരിനിറങ്ങുന്ന ലീഗില്‍ ആകെ 380 മത്സരങ്ങളുണ്ടാവും.  2012 മെയ് 13നാണ് ഈ സീസണിലെ അവസാനറൗണ്ട് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ സീസണിലെ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായ വെസ്റ്റ്ഹാം യുണൈറ്റഡ്, ബ്ലാക്ക്പൂള്‍, ബര്‍മിംഗ്ഹാം സിറ്റി എന്നിവര്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോള്‍ ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സ്, സ്വാന്‍സി സിറ്റി എഫ് സി എന്നിവര്‍ പ്രിമിയര്‍ ലീഗില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് സാധാരണ മത്സരങ്ങള്‍ നടക്കുക. അപൂര്‍വമായേ മറ്റുദിവസങ്ങളില്‍ പ്രിമിയര്‍ ലീഗ് മത്സരങ്ങളുണ്ടാവൂ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;കിരീടം കാക്കാന്‍ മാന്‍യു&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;കഴിഞ്ഞ വര്‍ഷം ഒന്‍പത് പോയിന്റിന് ചെല്‍സിയെ പിന്തളളിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം വീണ്ടെടുത്തത്.  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 80 പോയിന്റ് നേടിയപ്പോള്‍ ചെല്‍സിക്ക് 71 പോയിന്റ് നേടാനെ കഴിഞ്ഞുളളൂ. തൊട്ടുമുന്‍പത്തൈ വര്‍ഷം ഒരൊറ്റ പോയിന്റിനാണ് മാന്‍യുവിനെ മറികടന്ന് ചെല്‍സി കിരീടം നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി (71), ആഴ്‌സനല്‍ (68),ടോട്ടന്‍ഹാം (62),ലിവര്‍പൂള്‍ (58) എന്നിവരാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍ എത്തിയ ടീമുകള്‍. ആദ്യ നാല് സ്ഥാനക്കാര്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരെ കണ്ടെത്താനുളള യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യനേടി. ടോട്ടന്‍ഹാം, ബര്‍മിംഗ്ഹാം, സ്‌റ്റോക്ക് സിറ്റി, ഫുള്‍ഹാം എന്നിവര്‍ യൂറോപ്പ ലീഗിലും സ്ഥാനമുറപ്പാക്കി. 20 ഗോളുകള്‍ വീതം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ദിമിത്താര്‍ ബെര്‍ബറ്റോവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാര്‍ലോസ് ടെവസുമായിയിരുന്നു ടോപ് സ്‌കോറര്‍മാര്‍. ആഴ്‌സനലിന്റെറോബിന്‍ വാന്‍പേഴ്‌സി (18) ഗോള്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തി. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ബിഗ്‌ഫോര്‍&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;പ്രിമിയര്‍ ലീഗില്‍ 20 ടീമുകള്‍ ഉണ്ടെങ്കിലും നാല് ടീമുകളുടെ ആധിപത്യമാണ് എല്ലാ വര്‍ഷവും ഉണ്ടാവാറുളളത്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സനല്‍, ലിവര്‍പൂള്‍ എന്നിവരാണ് എല്ലാ സീസണിലും ആദ്യ നാലു സ്ഥാനങ്ങളിലെത്താറുളളത്.  ഇവരില്‍ ആര് കപ്പുനേടും എന്നതായിരിക്കും ചോദ്യം. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ബിഗ്‌ഫോറിലുള്‍പ്പെടാത്ത ഒരെയൊരു ടീമേ കപ്പുയര്‍ത്തിയിട്ടുളളൂ. ബ്ലാക്ക്‌ബേണ്‍ ആണ് ആ നേട്ടത്തിന് അവകാശികള്‍. കഴിഞ്ഞ രണ്ട് സീസണുകളിലായി മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമും നടത്തിയ മുന്നേറ്റം ഇത്തവണയും ആവര്‍ത്തിച്ചാല്‍ പോരാട്ടങ്ങള്‍ തീപാറുമെന്നുറപ്പാണ്.  ഇക്കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാംസ്ഥാനത്തും ടോട്ടന്‍ഹാം അഞ്ചും സ്ഥാനങ്ങളിലെത്തി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;താരത്തളിക്കം&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ആധുനിക ഫുട്‌ബോളിലെ ഒട്ടുമിക്ക താരങ്ങളും മാറ്റുരയ്ക്കുന്ന പോരാട്ടവേദിയാണ് പ്രിമിയര്‍ ലീഗ്. വെയ്ന്‍ റൂണി, ദിദിയര്‍ ദ്രോഗ്ബ, ഫ്രാങ്ക് ലാംപാര്‍ഡ്, ജോണ്‍ ടെറി, മൈക്കല്‍ ഓവന്‍, നിക്കോളാസ് അനെല്‍ക്ക, ദിമിത്താര്‍ ബെര്‍ബറ്റോവ്, നാനി, റയാന്‍ ഗിഗ്‌സ്, റോബിന്‍ വാന്‍പേഴ്‌സി, സമീര്‍ നസ്രി, സെര്‍ജിയോ അഗ്യൂറോ തുടങ്ങിയവെരല്ലാം വിവിധ ടീമുകളിലായി ടീമിലെത്തും. അലക്‌സ് ഫെര്‍ഗ്യൂസന്‍, ആന്ദ്രേസ് വിയ്യാസ് ബാവോസ് , റോബര്‍ട്ടോ മാന്‍സീനി തുടങ്ങിയ സൂപ്പര്‍ കോച്ചുമാരും പ്രിമിയര്‍ ലീഗിന്റെ ആകര്‍ഷണമാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റയാന്‍ ഗിഗ്‌സാണ് ഏറ്റവുമധികം പ്രിമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചതാരം, 573 മത്സരങ്ങള്‍. ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജയിംസ് (572),ഗാരി സ്പീഡ്(535) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എല്ലാ പ്രിമ.ിര്‍ ലീഗിലും കളിച്ച രണ്ട് താരങ്ങള്‍ മാത്രമേയുളളൂ, ഗിഗ്‌സും സോള്‍ കാംപലും.ഗോള്‍വേട്ടക്കാരില്‍ അലന്‍ ഷിയററാണ് മുന്നില്‍. 260 ഗോളുകളാണ് ഷിയററുടെ സമ്പാദ്യം. ആന്‍ഡ്രു കോള്‍(187),തിയറി ഒന്റി(174)എന്നിവരാണ് പിന്നിലുളളത്. ഇപ്പോള്‍ കളിക്കുന്നവരില്‍ മൈക്കല്‍ ഓവനാണ് ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുളളത്. ഓവന്‍ ഇതുവരെ 149 ഗോളുകള്‍ നേടിയിട്ടുണ്ട്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ചരിത്രം&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;1992ലാണ് ഇന്നത്തെ രീതിയിലുളള ലീഗിന് തുടക്കമായത്. 1888ല്‍ ആരംഭിച്ച ദ ഫുട്‌ബോള്‍ ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് ഇന്നത്തെ പ്രിമിയര്‍ ലീഗിന് തുടക്കമാവുന്നത്. അസോസിയേഷനില്‍ നിന്ന് പുറത്തുവന്ന ക്ലബുകള്‍ സ്വന്തമായി ലീഗ് ആരംഭിക്കുകയായിരുന്നു. ടെലിവിഷന്‍ സംപ്രേഷണാവകാശത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു ക്ലബുകളുടെ തീരുമാനത്തിനു പിന്നില്‍. ക്ലബുകള്‍ ചേര്‍ന്നുളള പുതിയൊരു ലിമിറ്റഡ് കമ്പനി സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. തുടക്കത്തില്‍ 22 ടീമുകളാണ് ഈ കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഇതുവരെ 44 ക്ലബുകള്‍ പ്രിമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്. ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം, ലിവര്‍പൂള്‍, എവര്‍ട്ടന്‍, ചെല്‍സി, ആസ്റ്റന്‍വില്ല എന്നീ ക്ലബുകള്‍ എല്ലാ പ്രിമിയര്‍ ലീഗിലും പങ്കെടുത്തിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 12 തവണ കപ്പുയര്‍ത്തി തലയുയര്‍ത്തി നില്‍ക്കുന്നു. ചെല്‍സിയും ആഴ്‌സനലും മൂന്ന് തവണവീതവും ബ്ലാക്ക്‌ബേണ്‍ ഒരിക്കലും ജേതാക്കളായി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍.ഇതനുസരിച്ച് എല്ലാ ടീമുകളും സ്വന്തം ഗ്രൗണ്ടിലും എതിരാളികളുടെ ഗ്രൗണ്ടിലും ഏറ്റുമുട്ടും. ഓരോ ടീമുകള്‍ക്കും 38 മത്സരങ്ങള്‍ വീതമാണുണ്ടാവുക.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-7163745038111704314?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/7163745038111704314/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=7163745038111704314' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7163745038111704314'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7163745038111704314'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/08/blog-post_11.html' title='ഇനി പോരാട്ടത്തിന്റെ കനല്‍വഴികള്‍'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-tVqdC7COz-c/TkNdJ0yCPII/AAAAAAAAA5c/o7mHwMF3QHE/s72-c/EPL.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-5314675871131648869</id><published>2011-08-10T18:35:00.002+05:30</published><updated>2011-08-10T19:48:16.559+05:30</updated><category scheme='http://www.blogger.com/atom/ns#' term='റയല്‍ മാഡ്രിഡ്'/><category scheme='http://www.blogger.com/atom/ns#' term='ലിയോ'/><category scheme='http://www.blogger.com/atom/ns#' term='ഫുട്‌ബോള്‍'/><category scheme='http://www.blogger.com/atom/ns#' term='മെസ്സി'/><category scheme='http://www.blogger.com/atom/ns#' term='Leonel Angel Coira'/><category scheme='http://www.blogger.com/atom/ns#' term='അര്‍ജന്റീന'/><category scheme='http://www.blogger.com/atom/ns#' term='ബാഴ്‌സലോണ'/><title type='text'>അറിഞ്ഞോ, പുതിയ ലിയോ വരുന്നൂ...</title><content type='html'>&lt;a href="http://1.bp.blogspot.com/-o1yaN2DVZac/TkKChegLm6I/AAAAAAAAA5U/RTjehxS2jd4/s1600/Leonel%2BAngel%2BCoira01.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://1.bp.blogspot.com/-o1yaN2DVZac/TkKChegLm6I/AAAAAAAAA5U/RTjehxS2jd4/s400/Leonel%2BAngel%2BCoira01.jpg" border="0" alt="" id="BLOGGER_PHOTO_ID_5639213195056618402" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span"&gt;നക്ഷത്രങ്ങളെക്കാള്‍ തിളക്കമുളള താരങ്ങളും കളിത്തട്ടുകളും തയ്യാര്‍. ലോകമെമ്പാടുമുളള ആരാധകരുടെ ആകാംക്ഷയും ആവേശവും ഫുട്‌ബോളിലേക്ക് ആവാഹിക്കാന്‍ യൂറോപ്പിലെ ക്ലബുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പുതിയ സീസണിലേക്ക് പുതിയ താരങ്ങളെ ടീമിലെത്തിച്ച് പടയണികള്‍ പടപ്പുറപ്പാടിന് സജ്ജരായി. പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, അവസാനവട്ട ട്രാന്‍സ്ഫറിനായി വമ്പന്‍ ക്ലബുകള്‍ കോടികളുമായി നെട്ടോട്ടത്തിലാണ്. ഈ നെട്ടോട്ടത്തിനിടയില്‍ സ്‌പെയിനില്‍ ഒരു കരാര്‍ നടന്നു, അധികമാരും അറിയാതെ. ലോക ഫുട്‌ബോളിലെ തന്നെ അതികായരായ റയല്‍ മാഡ്രിഡാണ് കരാറിന് പിന്നില്‍. കരാറൊപ്പിട്ടത് ആരോടാണെന്നല്ലേ?. ഒരു ഏഴു വയസ്സുകാരനോട്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ലയണല്‍ ഏഞ്ചല്‍ കൊയ്‌റ എന്നാണ് ആ ഏഴുവയസ്സുകാരന്റെ പേര്. നാട് അര്‍ജന്റീന. മൂന്ന് വര്‍ഷത്തേക്ക് റയലിന്റെ യൂത്ത് പ്രോഗ്രാമിലേക്കാണ് കരാര്‍. വിളിപ്പേര് ലിയോ. ഇക്കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എവിടെയോ കേട്ട് മറന്നതുപോലെ തോന്നുന്നുണ്ടോ?. ഒട്ടേറെ സമാനതകളുളള, അധികം പഴക്കമില്ലാത്തൊരു കഥ. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ കഥ. അതെ, മെസ്സിയുടെ അതേപാതയില്‍ തന്നെയാണ് കുഞ്ഞ് ലിയോയുടെ ചുവടുവയ്പ്. ഒരേയൊരു വ്യത്യാസം മാത്രം, മെസ്സി അടവുകള്‍ പഠിച്ചത് ബാഴ്‌സലോണയില്‍. പുതിയ ലിയോ അടവുകള്‍ പഠിക്കാനൊരുങ്ങുന്നത് ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിലും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ലിയോ എന്ന വിളിപ്പേരിലറിയപ്പെടുന്ന മെസ്സിയുമായി സമാനതകള്‍ ഏറെയാണ് കുഞ്ഞു ലിയോയ്ക്ക്. മെസ്സിയെപ്പോലെ ലിയോയുടെ കുടുംബവും സ്‌പെയ്‌നിലേക്ക് ചേക്കേറിയവര്‍. മെസ്സി പതിനൊന്നാം വയസ്സില്‍ ബാഴ്‌സയിലെത്തി. ലിയോ റയലിലും. സ്‌പെയ്‌നില്‍ രാജകുമാരനായി വാഴുമ്പോഴും കേട്ടറിവു മാത്രമുളള മാതൃനാടായ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാനാണ് മെസ്സി തീരുമാനിച്ചത്. ഏഴാം വയസ്സില്‍ തന്നെ ലിയോയും നയം വ്യക്തമാക്കുന്നു, വളരെ വ്യക്തമായിത്തന്നെ. ക്ലബ് ഫുട്‌ബോള്‍ റയലിന് വേണ്ടി, ലോകകപ്പ് അര്‍ജന്റീനയ്ക്ക് വേണ്ടിയും. ഇതിനേക്കാള്‍ വലിയൊരു സ്വപ്‌നം കൂടിയുണ്ട് കുഞ്ഞ് ലിയോയ്ക്ക്. സാക്ഷാല്‍ ലിയോ എന്ന ലയണല്‍ മെസ്സിയെ നേരിട്ട് കാണണം. അത് ഉടന്‍തന്നെ സഫലമാവുമെന്ന പ്രതീക്ഷയിലാണ്  ഏഴുവയസ്സുകാരന്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ലയണല്‍ ഏഞ്ചല്‍ കൊയ്‌റയുടെ അസാധാരണ മികവ് കണ്ട് റയലിന്റെ നഗരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബിലേക്കുളള ക്ഷണവുമായി എത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളും മറ്റ് കാര്യങ്ങളും പരിഗണിച്ച് ലിയോയുടെ അച്ഛന്‍ മിഗേല്‍ കൊയ്‌റ റയല്‍ തിരഞ്ഞെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ ആറിനാണ് ലിയോ റയലില്‍ പരിശീലനം തുടങ്ങുക. പ്രതിഫലമില്ല. യാത്രയുള്‍പ്പടെ മറ്റ് ചെലവുകള്‍ റയല്‍ വഹിക്കും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഇനി കാത്തിരിക്കാം, പുതിയൊരു താരോദയത്തിനായി. ലയണല്‍ മെസ്സിയെപ്പോലെ കളിത്തട്ടുകളും ആരാധകരുടെ ഹൃദയവും കീഴടക്കുന്ന മിന്നും പ്രകടനങ്ങള്‍ക്കായി.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-5314675871131648869?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/5314675871131648869/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=5314675871131648869' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/5314675871131648869'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/5314675871131648869'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/08/blog-post_10.html' title='അറിഞ്ഞോ, പുതിയ ലിയോ വരുന്നൂ...'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-o1yaN2DVZac/TkKChegLm6I/AAAAAAAAA5U/RTjehxS2jd4/s72-c/Leonel%2BAngel%2BCoira01.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-6601739367136969712</id><published>2011-08-07T09:53:00.002+05:30</published><updated>2011-08-07T10:00:15.246+05:30</updated><category scheme='http://www.blogger.com/atom/ns#' term='ദ്രാവിഡ്'/><category scheme='http://www.blogger.com/atom/ns#' term='മാന്യന്‍'/><category scheme='http://www.blogger.com/atom/ns#' term='ബാറ്റിംഗ്‌'/><category scheme='http://www.blogger.com/atom/ns#' term='രാഹുല്‍ ദ്രാവിഡ്'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്'/><category scheme='http://www.blogger.com/atom/ns#' term='സെഞ്ച്വറി'/><title type='text'>ക്രിക്കറ്റ് + മാന്യത= ദ്രാവിഡ്</title><content type='html'>&lt;a href="http://2.bp.blogspot.com/-zLKZHeriNp0/Tj4UkqFXM1I/AAAAAAAAA5M/F6iu_4M0fZE/s1600/Rahul%2BDravid%2Bself%2Bgoal.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 344px;" src="http://2.bp.blogspot.com/-zLKZHeriNp0/Tj4UkqFXM1I/AAAAAAAAA5M/F6iu_4M0fZE/s400/Rahul%2BDravid%2Bself%2Bgoal.jpg" border="0" alt="" id="BLOGGER_PHOTO_ID_5637966403519066962" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഒരു യന്ത്രത്തിന്റെ സാങ്കേതിക തകരാറുകള്‍ ഇല്ലാതാക്കാന്‍ മികച്ച ടെക്‌നീഷ്യനെ നിയോഗിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. മിടുക്കനായ ടെക്‌നീഷ്യനെ ഏത് യന്ത്രത്തകരാറുകളും അതിവേഗം കണ്ടെത്തി പരിഹരിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ താളപ്പിഴകള്‍ പരിഹരിക്കാന്‍ മുഖ്യ സെലക്ടര്‍ കെ ശ്രീകാന്തിനും കൂട്ടര്‍ക്കും മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗവും ഇതായിരുന്നു; രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടെക്‌നീഷ്യനെ ടീമിലുള്‍പ്പെടുത്തുക. ഫലം;രാഹുല്‍ ശരദ് ദ്രാവിഡ് വീണ്ടും ഇന്ത്യന്‍ ടീമില്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;പക്ഷേ, ഇത്തവണ ദ്രാവിഡ് സെലക്ടര്‍മാരെ മാത്രമല്ല, ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെയെല്ലാം ഞെട്ടിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ട്വന്റി 20 , ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന തീരുമാനത്തോടെ. മറുവശത്ത്, മാന്യനായൊരു ക്രിക്കറ്ററുടെ മാന്യമായൊരു തീരുമാനമായേ ഇതിനെ കാണാനാവൂ. സ്വരം നന്നാവുമ്പോള്‍ പാട്ടുനിറുത്തുക എന്ന ലളിത സത്യം നടപ്പിലാക്കുകയാണ് ദ്രാവിഡ് ചെയ്തത്. പ്രതീക്ഷിക്കാതെയിരുന്നപ്പോള്‍ ലഭിച്ച അവസരം വിരമിക്കാനായി തിരഞ്ഞെടുത്തു എന്ന വിവേകവും ഇതില്‍നിന്ന് വായിച്ചെടുക്കാം. അതിനെല്ലാം അപ്പുറത്ത് ദ്രാവിഡിന്റെ രാജ്യാന്തര ക്രിക്കറ്റ് ജീവിതം തുടങ്ങിയതും ഇംഗ്ലീഷ് മണ്ണിലായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് ഉരുക്കുകോട്ട കെട്ടാന്‍ ദ്രാവിഡ് പാഡുകെട്ടാനൊരുങ്ങുന്നത്. കൃത്യമായി പറഞ്ഞാല്‍ 2009 സെപ്റ്റംബര്‍ 30ന് ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ദ്രാവിഡിന്റെ അവസാന രാജ്യാന്തര ഏകദിനം. വിചിത്രമായൊരു കൗതുകം ഇതിന് മുന്‍പ് ദ്രാവിഡ് ടീമിലെത്തിയതും രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു. ഇതുപോലെ ഇന്ത്യന്‍ ബാറ്റിംഗ് നിര എന്തുചെയ്യണമെന്നറിയാതെ നക്ഷത്രമെണ്ണിയപ്പോള്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;യുവരക്തത്തിന് പ്രാമുഖ്യം നല്‍കുകയെന്ന തീരുമാനവുമായി സെലക്ടര്‍മാര്‍ 'ക്രീസിലിറങ്ങിയപ്പോഴാണ്' ദ്രാവിഡിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായത്. പകരമെത്തിയ യുവപ്രതിഭകള്‍ ഇന്ത്യയിലെ ചത്തപിച്ചുകളില്‍ റണ്‍മഴ ചൊരിഞ്ഞവരായിരുന്നു. പക്ഷേ വെസ്റ്റ് ഇന്‍ഡീസിലെയും ഇംഗഌിലെയുമൊക്കെ ബൗണ്‍സും വേഗവുമുളള വിക്കറ്റുകളില്‍ ഈയുവപ്രതിഭകള്‍ വെളളംകുടിച്ചു. ഇംഗ്ലണ്ടിനെതിരെയുളള ആദ്യ രണ്ട് ടെസ്റ്റുകളില്‍ മൂക്കുകുത്തിയപ്പോള്‍ മൂന്നക്കം കടക്കാന്‍ ദ്രാവിഡ് മാത്രമേ ഉണ്ടായിരുന്നുളളൂ. പതിവുപോലെ ടീമിന് ആവശ്യമുളളിടത്തെല്ലാം ബാറ്റ് ചെയ്യാന്‍ താനിപ്പോഴും ഒരുക്കമാണെന്ന് തെളിയിച്ചു. എന്തിന് വീണ്ടും വിക്കറ്റ് കീപ്പറുടെ വേഷത്തില്‍ വരെ ദ്രാവിഡിനെ ലോകം കണ്ടു. ടീമിന് വേണ്ടി ഇതിനേക്കാള്‍ സമര്‍പ്പിച്ചയൊരു താരത്തെ കണ്ടെത്തുക പ്രയാസം.  മറ്റ് ' ദൈവങ്ങള്‍' ബാറ്റിംഗ് പൊസിഷനില്‍ പിടിവാശി പുലര്‍ത്തുന്ന സമയത്താണ് ദ്രാവിഡിന്റെ ഈ ഹൃദയവിശാലത. ഇതിനിടയിലാണ് മധ്യനിര ആടിയുലയുന്നതിന് പരിഹാരമെന്ത് എന്ന സെലക്ടര്‍മാരുടെ മില്യണ്‍ ഡോളര്‍ ചോദ്യത്തിന്റെ ഉത്തരം വീണ്ടും രാഹുല്‍ ദ്രാവിഡ് മാത്രമായി മാറുന്നത്.. അങ്ങനെയാണ് മുപ്പത്തിയെട്ടാം വയസില്‍ വന്‍മതില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;339 ഏകദിനങ്ങളുടെ അനുഭവ സമ്പത്തുമായാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സംഘത്തിലേക്ക് തിരിച്ചെത്തുന്നത്.  10,765 റണ്‍സാണ് ദ്രാവിഡിന്റെ പേരിനൊപ്പമുളളത്. ഇതില്‍ 12 സെഞ്ച്വറികളും 82 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. 39.439 ശരാശരിയിലാണ് ദ്രാവിഡ് ഈ റണ്‍മല പടുത്തുയര്‍ത്തിയത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയിലെക്കാള്‍ ഉയന്ന റണ്‍ ശരാശരിയാണ് വിദേശഗ്രൗണ്ടുകളില്‍ദ്രാവിഡിനുളളത്. വന്‍മതിലിന്റെ ഈ മികവും ടീമിലേക്കുളള തിരിച്ചു വരവിന് വഴിയൊരുക്കി. വിദേശപിച്ചുകളില്‍ 42.03 റണ്‍സാണ് ദ്രാവിഡിന്റെ ബാറ്റിംഗ് ശരാശരി. ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന് മുദ്രകുത്തപ്പെട്ട താരമാണ് ദ്രാവിഡ്. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ ബാറ്റിംഗ് നെടുന്തൂണായ ദ്രാവിഡ് ഏകദിനത്തില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയ ആറാമത്തെ ബാറ്റ്‌സ്മാനാണ്. മൂന്നാമത്തെ ഇന്ത്യന്‍ താരവും. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ദ്രാവിഡിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ടെസ്റ്റ് ക്രിക്കറ്റിലും സുവര്‍ണ നേട്ടങ്ങളാണ് ദ്രാവിഡിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. 155 ടെസ്റ്റുകളില്‍ നിന്ന് ദ്രാവിഡ് 12,576 റണ്‍സ് നേടിക്കഴിഞ്ഞു. 34 സെഞ്ച്വറികളും വന്‍മതിലിന്റെ പേരിനൊപ്പമുണ്ട്. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ ബാറ്റ്‌സ്മാനായി മാറിയ ദ്രാവിഡ്, നാലാം ഇന്നിംഗ്‌സില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റ്‌സ്മാനുമാണ്. ടെസ്റ്റില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത(207) ഫീല്‍ഡറും വന്‍മതില്‍ തന്നെ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1973 ജനുവരി 11ന് ജനിച്ച ദ്രാവിഡ് ബാംഗഌര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലൂടൊണ് ക്രിക്കറ്റിലേക്ക് ഗാര്‍ഡ് എടുക്കുന്നത്. 1984ല്‍ കേകി താരാപ്പൂറിന്റെ പരിശീലന ക്യാമ്പില്‍ എത്തിയത് ദ്രാവിഡിന്റെ ജീവിതം മാറ്റിമറിച്ചു. താരാപ്പൂരിന്റെ ശിക്ഷണത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ റണ്‍മഴ ചൊരിഞ്ഞു.സ്‌കൂള്‍ ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഇരട്ടസെഞ്ച്വറി നേടിയതോടെ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ വിക്കറ്റ് കീപ്പിംഗ് ഉപേക്ഷിക്കാന്‍ ഗുണ്ടപ്പ വിശ്വനാഥ്, ബ്രിജേഷ് പട്ടേല്‍, റോജര്‍ ബിന്നി തുടങ്ങിയ മുന്‍ താരങ്ങള്‍ കൊച്ചു ദ്രാവിഡിനെ ഉപദേശിച്ചു. അതോടെയാണ് ദ്രാവിഡ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാറുന്നത്.1991ല്‍ മഹാരാഷ്ട്രയ്‌ക്കെതിരെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം. 1996ല്‍ രഞ്ജി ട്രോഫി ഫൈനലില്‍ തമിഴ്‌നാടിനതിരെ ഇരട്ടസെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ ടീമിലേക്കുളള വാതിലും തുറന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;സിംഗപ്പൂരില്‍ നടന്ന സിംഗര്‍ കപ്പില്‍ 1996 ഏപ്രില്‍ മൂന്നിന് ശ്രീലയ്‌ക്കെതിരെ ആയിരുന്നു ഏകദിനത്തില്‍ ദ്രാവിഡിന്റെ അരങ്ങേറ്റം. മൂന്നു റണ്‍സിന് മടങ്ങാനായിരുന്നു ദ്രാവിഡിന്റെ വിധി. പരമ്പരയില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ദ്രാവിഡ് ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് ജൂണില്‍ നടന്ന ഇംഗ്ലണ്ട് പര്യടനമാണ് കര്‍ണാടക താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്.ഇംഗ്ലണ്ട് പര്യടനത്തോടെ ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റിന്റെ പടവുകള്‍ കയറിത്തുടങ്ങി. സാങ്കേതികത്തികവില്‍ അതീവശ്രദ്ധാലുവായ ദ്രാവിഡിനെ ജെഫ് ബോയ്‌ക്കോട്ട്, സുനില്‍ ഗാവസ്‌കര്‍, ചാപ്പല്‍ സഹോദരന്‍മാര്‍, റോഹന്‍ കന്‍ഹായ് തുടങ്ങിയ സൂപ്പര്‍ ടെക്‌നീഷ്യന്‍മാരുടെ നിരയിലണ് വിദഗ്ധര്‍ ഉള്‍പ്പെടുത്തിയത്. കോപ്പിബുക്ക് ശൈലി തന്നെയായിരുന്നു എന്നും ദ്രാവിഡിന്റെ ബാറ്റിംഗിനെ മനോഹരമാക്കിയത്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കുന്ന നാട്ടിലെല്ലാം പിച്ചുകളുടെ സ്വഭാവം അതിജീവിച്ച് റണ്‍ചൊരിയാന്‍ കഴിഞ്ഞു. എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും അവരുടെ നാട്ടില്‍ സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഏത് വിക്കറ്റിലും ബൗളര്‍മാരുടെ മുനയൊടിക്കുന്ന ദ്രാവിഡ് ലോക ക്രിക്കറ്റിലെ വന്‍മതിലായതും സ്വാഭാവികം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;വന്‍മതിലായി വളര്‍ന്ന ദ്രാവിഡ് 79 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 42 ജയവും 33 തോല്‍വിയുമാണ് കണക്കിലുളളത്. രണ്ടാമത് ബാറ്റ് ചെയ്ത് തുടര്‍ച്ചയായ 15 മത്‌സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച റെക്കോര്‍ഡും ദ്രാവിഡിന് സ്വന്തം. 2005ല്‍ സൗരവ് ഗാംഗുലിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ദ്രാവിഡ് 2007ല്‍ നായക സ്ഥാനം സ്വമേധയാ ഉപേക്ഷിച്ചു. ഇതിനിടയില്‍ 2007 ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായത് ദ്രാവിഡിന്റെ കരിയറിലെ കറുത്താപാടായി. തൊട്ടു പിന്നാലെ ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;'എന്നും എപ്പോഴും എവിടെയും സ്ഥിരതയോടെ റണ്‍ചൊരിയുന്ന ബാറ്റ്‌സ്മാനാണ് ദ്രാവിഡ്. ഇന്ത്യയുടെ മാത്രമല്ല , എല്ലാ കാലത്തെയും എല്ലാവരുടെയും മികച്ച കളിക്കാരനാണ് ദ്രാവിഡെന്ന് ചരിത്രം തെളിയിക്കും'' കണക്കുകള്‍ക്കും റെക്കോര്‍ഡുകള്‍ക്കും അപ്പുറത്ത് ഗ്രെഗ് ചാപ്പലിന്റെ ഈ വാക്കുകള്‍ ദ്രാവിഡ് എന്ന വന്‍മതില്‍ എത്രവലിയ ക്രിക്കറ്ററാണെന്ന് വ്യക്തമാക്കുന്നതാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;(പുതുക്കിയ ഫീച്ചര്‍)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-6601739367136969712?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/6601739367136969712/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=6601739367136969712' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/6601739367136969712'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/6601739367136969712'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/08/blog-post_07.html' title='ക്രിക്കറ്റ് + മാന്യത= ദ്രാവിഡ്'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-zLKZHeriNp0/Tj4UkqFXM1I/AAAAAAAAA5M/F6iu_4M0fZE/s72-c/Rahul%2BDravid%2Bself%2Bgoal.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-1297700019614899671</id><published>2011-08-05T20:47:00.003+05:30</published><updated>2011-08-05T20:53:23.447+05:30</updated><category scheme='http://www.blogger.com/atom/ns#' term='വെയ്ന്‍ റൂണി'/><category scheme='http://www.blogger.com/atom/ns#' term='വാന്‍ഡര്‍ സാര്‍'/><category scheme='http://www.blogger.com/atom/ns#' term='ഫുട്‌ബോള്‍'/><category scheme='http://www.blogger.com/atom/ns#' term='റയാന്‍ ഗിഗ്‌സ്'/><category scheme='http://www.blogger.com/atom/ns#' term='ഗോള്‍കീപ്പര്‍'/><title type='text'>ഇനി ഈ കൈകളില്ല</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-JAKF3zZzZXI/TjwKEboXl6I/AAAAAAAAA5E/OezbK1ExUJk/s1600/van%2Bder%2Bsar.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 400px; height: 257px;" src="http://3.bp.blogspot.com/-JAKF3zZzZXI/TjwKEboXl6I/AAAAAAAAA5E/OezbK1ExUJk/s400/van%2Bder%2Bsar.jpg" alt="" id="BLOGGER_PHOTO_ID_5637391904813848482" border="0" /&gt;&lt;/a&gt;&lt;span style="font-size:130%;"&gt;ഒരു യുഗത്തിന് അന്ത്യമായി.  ആധുനിക ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാ സമ്പന്നനായ ഗോള്‍കീപ്പര്‍  എഡ്വിന്‍ വാന്‍ഡര്‍ സാര്‍ ഇനി ഗോള്‍ മുഖത്തുണ്ടാവില്ല.  ആംസ്റ്റര്‍ഡാം അറീനയില്‍ നടന്ന വിടവാങ്ങല്‍ മത്സരത്തോടെയാണ് വാന്‍ഡര്‍സാര്‍ ബൂട്ടഴിച്ചത്.&lt;br /&gt;&lt;br /&gt;തങ്ങളുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍ക്ക് യാത്രയയപ്പ് നല്‍കാന്‍ 53000 കാണികളാണ് അയാക്‌സിന്റെ തട്ടകമായ ആംസ്‌റര്‍ഡാം അറീനയിലേക്ക് ഒഴികിയെത്തിയത്. അയാക്‌സിന്റെ ഇപ്പോഴത്തെ ടീമും വാന്‍ഡര്‍സാറിന്റെ സ്വപ്ന ഇലവനും തമ്മിലായിരുന്നു വിടവാങ്ങല്‍ മത്സരം.   വെയ്ന്‍ റൂണി, റയാന്‍ ഗിഗ്‌സ്, ഡെന്നിസ് ബെര്‍ഗ്കാംപ്, എഡ്ഗാര്‍ ഡേവിസ്, റിയോ ഫെര്‍ഡിനന്‍ഡ് , ലൂയിസ് സാഹ, ഡിര്‍ക് ക്വയ്റ്റ്, നെമാന്‍ വിദിച് തുടങ്ങിയവരാണ് വാന്‍ഡര്‍സാറിന്റെ സ്വപ്ന ഇലവനില്‍ അണിനിരന്നത്. മത്സരത്തില്‍ സ്വപ്ന ഇലവന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്  അയാക്‌സിനെ തോല്‍പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എവര്‍ഗ്രീന്‍ കോച്ച് സര്‍ അലക്‌സ് ഫെര്‍ഗ്യൂസനും വിവാങ്ങള്‍ മത്സരത്തിന് സാക്ഷിയായിരുന്നു.&lt;br /&gt;&lt;br /&gt;ഭാര്യ ആനിമേരി, മക്കളായ ലിന്‍, ജോ എന്നിവര്‍ക്കൊപ്പമാണ് വാന്‍ഡര്‍സാര്‍ വിടവാങ്ങല്‍ മത്സരത്തിനെത്തിയത്. നിരവധി പ്രമുഖരും ആംസ്‌റര്‍ഡാം അറീനയില്‍ എത്തിയിരുന്നു.&lt;br /&gt;മിന്നും സേവുകളുമായി ഗോള്‍വലയത്തിന് മുന്നില്‍ ഉരുക്കുകോട്ട കെട്ടിയ എഡ്വിന്‍ വാന്‍ഡര്‍ സാര്‍ നാല്‍പ്പതാം വയസ്സില്‍  21 വര്‍ഷം നീണ്ട പ്രൊഷണല്‍ ഫുട്‌ബോള്‍ ജീവിതത്തില്‍ നിന്നാണ് ബൂട്ടഴിത്.  അതാവത്തെ തന്റെ ആദ്യ ക്‌ളബായ അയാക്‌സ് ആംസ്‌റര്‍ഡാമിന്റെ തട്ടകത്തിലായിരുന്നു  എന്ന സവിശേഷതയുമുണ്ട്.&lt;br /&gt;&lt;br /&gt;വാന്‍ഡര്‍സാറിന്റെ സംഭവബഹുലമായ  പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം 1990ല്‍  അയാക്‌സിലാണ്  തുടങ്ങിയത്. അയാക്‌സിന് വേണ്ടി 226 മത്സരങ്ങളില്‍ കളിച്ചു.  അയാക്‌സിന്റെ സുവര്‍ണകാലഘട്ടത്തില്‍ ഗോള്‍വലയം കാത്തു എന്ന വിശേഷണവും വാന്‍ഡര്‍സാറിന് സ്വന്തം. 1999 മുതല്‍  2001വരെ ഇറ്റലിയിലെ യുവന്റസില്‍. പിന്നെ ഇംഗ്‌ളണ്ടിലെഫുള്‍ഹാമിലേക്ക്. 2005ലാണ് വാന്‍ഡര്‍സാര്‍  അലക്‌സ് ഫെര്‍ഗ്യൂസന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ഇവിടെയും വാന്‍ഡര്‍സാര്‍ അവിശ്വസനീയ മികവാണ് പുറത്തെടുത്തത്. മെയ് 28ന് വെംബ്‌ളിയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിലായിരുന്നു യുണൈറ്റഡിന് വേണ്ടിയുളള അവസാന മത്സരം. ആകെ 186 കളികളില്‍  വാന്‍ഡര്‍സാര്‍ യുണൈറ്റഡിന്റെ ഗോള്‍വലയം കാത്തു.&lt;br /&gt;&lt;br /&gt;നാല് തവണ യൂറോപ്പിലെ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളള വാന്‍ഡര്‍സാര്‍ ഹോളണ്ടിന് വേണ്ടി ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരവുമാണ്. വാന്‍ഡര്‍സാര്‍ 130 മത്സരങ്ങളില്‍ ഹോളണ്ടിന്റെ ഗോള്‍വലയം കാത്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;മകന്‍ ജോയും വാന്‍ഡര്‍സാറിന്റെ പാത പിന്തുടര്‍ന്ന് ഗോള്‍കീപ്പിംഗ് പരിശീലനം തുടങ്ങിക്കഴിഞ്ഞു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-1297700019614899671?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/1297700019614899671/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=1297700019614899671' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/1297700019614899671'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/1297700019614899671'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/08/blog-post_05.html' title='ഇനി ഈ കൈകളില്ല'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-JAKF3zZzZXI/TjwKEboXl6I/AAAAAAAAA5E/OezbK1ExUJk/s72-c/van%2Bder%2Bsar.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-4326021006533379909</id><published>2011-08-02T07:34:00.002+05:30</published><updated>2011-08-02T07:38:22.396+05:30</updated><category scheme='http://www.blogger.com/atom/ns#' term='cricket'/><category scheme='http://www.blogger.com/atom/ns#' term='sachin tendulkar'/><category scheme='http://www.blogger.com/atom/ns#' term='dravid'/><category scheme='http://www.blogger.com/atom/ns#' term='test'/><category scheme='http://www.blogger.com/atom/ns#' term='icc ranking'/><category scheme='http://www.blogger.com/atom/ns#' term='dhoni'/><title type='text'>ഇതോ ഒന്നാം നമ്പര്‍ ടീം....?</title><content type='html'>&lt;a href="http://4.bp.blogspot.com/-ltP_zX7cqmw/Tjdb5d0l6HI/AAAAAAAAA4k/bI8BasNblGg/s1600/selfgoal.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 304px;" src="http://4.bp.blogspot.com/-ltP_zX7cqmw/Tjdb5d0l6HI/AAAAAAAAA4k/bI8BasNblGg/s400/selfgoal.jpg" border="0" alt="" id="BLOGGER_PHOTO_ID_5636074501493352562" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span" &gt;ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലെ  ഇന്ത്യയുടെ നാണംകെട്ട തോല്‍വി കണ്ടപ്പോള്‍ കടുത്ത ആരാധകര്‍ വരെ മനസ്സില്‍ പറഞ്ഞിരിക്കും ഈ ടീം ലോക ഒന്നാം നമ്പര്‍ പദവിക്ക് അര്‍ഹരല്ലെന്ന്. സത്യമാണ്, മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ഒന്നാം നമ്പര്‍ പദവിക്ക് അര്‍ഹരല്ല. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്‍വി മാത്രമല്ല ഇങ്ങനെയൊരു വാദത്തിന് കാരണം. സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നതും അതാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഇതൊന്നു നോക്കൂ... 2008 ഒക്ടോബറിന് ശേഷം 11 ടെസ്റ്റുകളാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് കളിച്ചത്.  ഇതില്‍ എട്ടെണ്ണത്തില്‍ ജയിച്ചു. മൂന്നെണ്ണം സമനിലയിലായി. ഒറ്റതോല്‍വി പോലുമില്ലാതെയാണ് ടീം ഇന്ത്യയുടെ ജൈത്രയാത്ര. എന്നാല്‍ ആര്‍ക്കെതിരെ, എവിടെയായിരുന്നു ഈ വിജയങ്ങള്‍ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. മൂന്ന് ടെസ്റ്റുകള്‍ ബംഗ്ലാദേശിനെതിരെ. പിന്നെ ദുര്‍ബലരായ ന്യൂസിലാന്‍ഡിനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും. ഇതില്‍ മിക്കവയും നാട്ടി നേടിയ ജയങ്ങളുമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിലും അവരുടെ തട്ടകത്തിലും സമനില നേടാനെ കഴിഞ്ഞുളളൂ. ശ്രീലങ്കയ്‌ക്കെതിരെയും സ്വന്തം നാട്ടില്‍പ്പോലും ജയിക്കാനായില്ല. എന്നിട്ടും ടീം ഇന്ത്യ ഐ സി സി റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായി!.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;അന്ധമായ ആരാധനയ്ക്ക് അപ്പുറത്ത് ടീം ഇന്ത്യ വെറും കടലാസു പുലികളാണെന്ന് ഇംഗ്ലീഷ് താരങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ തന്നെ ഒരു മോശം ടീം എങ്ങനെ കളിക്കുന്നുവെന്ന് ഇന്ത്യ കാണിച്ചു തന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 124 റണ്‍സിന് എട്ടു വിക്കറ്റ് പോയ ഇംഗ്ലണ്ട് അടിച്ചെടുത്തത് 221 റണ്‍സ്. മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍  നാലിന് 267 എന്ന ശക്തമായ നിലയില്‍ നിന്ന ടീം ഇന്ത്യ 288 റണ്‍സിന് കൂടാരം കയറി. ടീം ഇന്ത്യ ശരാശരിയിലും താഴെയുളള ടീമാണെന്ന് ഇതിലും വലിയൊരു ഉദാരഹണം വേണമെന്ന് തോന്നുന്നില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;സഹീര്‍ ഖാന്റെയും വിരേന്ദര്‍ സെവാഗിന്റെയും അഭാവത്തെക്കുറിച്ച് വാചാലരാവുന്നതിലും കാര്യമില്ല. ഇവര്‍ക്ക് പറ്റിയ പകരക്കാരില്ല എന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം. അപ്പോള്‍ ഇവര്‍ വിരമിക്കുമ്പോള്‍ ഇതിനെക്കാള്‍ വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ പരാജയവും തോല്‍വിക്ക് കാരണമായി. ക്യാപ്റ്റനല്ലായിരുന്നുവെങ്കില്‍ നേരത്തെ തന്നെ ധോണി ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായേനെ. ഹര്‍ഭജന്‍ സിംഗ് ബാധ്യതയായിട്ടും ടീമില്‍ നിലനിറുത്താനുളള തീരുമാനവും ആത്മഹത്യാപരമായി. രാഹുല്‍ ദ്രാവിഡ് ഒഴികെയുളളവരെല്ലാം ഇംഗ്ലീഷ് ബൗളര്‍മാരുടെ പേസിനും സീമിനും മുന്നില്‍ ഉത്തരമില്ലാതെ വലയുകയാണ്. നൂറാം രാജ്യാന്തര സെഞ്ച്വറി ലക്ഷ്യമിട്ട് ഏറെനാളായി ബാറ്റ് ചെയ്യുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും വെളളംകുടിക്കുകയാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-4326021006533379909?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/4326021006533379909/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=4326021006533379909' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4326021006533379909'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4326021006533379909'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/08/blog-post_02.html' title='ഇതോ ഒന്നാം നമ്പര്‍ ടീം....?'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-ltP_zX7cqmw/Tjdb5d0l6HI/AAAAAAAAA4k/bI8BasNblGg/s72-c/selfgoal.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-1042979552035771912</id><published>2011-07-21T23:39:00.001+05:30</published><updated>2011-08-02T08:58:02.379+05:30</updated><category scheme='http://www.blogger.com/atom/ns#' term='മഹേന്ദ്ര സിംഗ് ധോണി'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്'/><category scheme='http://www.blogger.com/atom/ns#' term='ടെസ്റ്റ് ക്രിക്കറ്റ്'/><category scheme='http://www.blogger.com/atom/ns#' term='ടെസ്റ്റ്'/><title type='text'>തലവര മാറ്റിയ വിജയം</title><content type='html'>&lt;a href="http://1.bp.blogspot.com/-9zP5cJT6zXA/TjduPd5y3kI/AAAAAAAAA40/wY1T6YGP2MU/s1600/ajitwadekarnew_630.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 370px; height: 227px;" src="http://1.bp.blogspot.com/-9zP5cJT6zXA/TjduPd5y3kI/AAAAAAAAA40/wY1T6YGP2MU/s400/ajitwadekarnew_630.jpg" border="0" alt="" id="BLOGGER_PHOTO_ID_5636094670681595458" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;ടെസ്റ്റ് ക്രിക്കറ്റ് രണ്ടായിരത്തിന്റെ നിറവില്‍.  ഇന്ത്യ - ഇംഗ്ലണ്ട്‌ പോരാട്ടവും സെഞ്ച്വറിയുടെ തിളക്കത്തിലെത്തി. മഹേന്ദ്ര സിംഗ് ധോണിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡുമെല്ലാം ക്രിക്കറ്റ് പ്രേമികളുടെ മനസ്‌സില്‍ പ്രതീകഷകളുടെ കോട്ട കെട്ടുമ്പോള്‍ പഴമക്കാരുടെ മനസ്‌സിലേക്ക് ഓടിയെത്തുക അജിത് വഡേക്കറുടെ ടീം നേടിയ ചരിത്ര വിജയമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍ തലവര തന്നെ മാറ്റിയ വിജയമാണ് വഡേക്കറിന്റെ ടീം ഇംഗഌില്‍ നേടിയത്.&lt;br /&gt;&lt;br /&gt;നാല്‍പത് വര്‍ഷം മുന്‍പ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടില്‍&lt;br /&gt;ടെസ്റ്റ് പരമ്പര നേടിയ കഥയിങ്ങനെ....&lt;br /&gt;&lt;br /&gt;1971ലാണ്  അജിത് വഡേക്കറും സംഘവും ഇംഗഌിലെത്തിയത്. അതിന് മുന്‍പ് ആറ് തവണ ഇംഗഌ് പര്യടനം നടത്തിയിരുന്നെങ്കിലും  ഒറ്റ ജയംപോലും നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. 19 ടെസ്റ്റുകളില്‍  കളിച്ചു. 15ലും തോല്‍ക്കാനായിരുന്നു വിധി.  ഈ ചരിത്രമാണ് അജിത് വഡേക്കറും സംഘവും  1971 ഓഗസ്റ്റ് 24ന്  കെന്നിംഗ്ടണ്‍  ഓവലില്‍ തിരുത്തിക്കുറിച്ചത്.&lt;br /&gt;&lt;br /&gt;മഴ ഇടക്കിടെ രസം കൊല്ലിയായെത്തിയപ്പോള്‍ ഒന്നും രണ്ടും ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ജയം 38 റണ്‍സ് അകലെയെത്തി നില്‍ക്കെയാണ് മഴ ചതിച്ചത്. രണ്ടാം ടെസ്റ്റില്‍ 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 65 റണ്‍സെടുത്തപ്പോള്‍ മഴയെത്തി.&lt;br /&gt;തുടര്‍ന്നായിരുന്നു ചരിത്രംകുറിച്ച മൂന്നാം ടെസ്റ്റ്. കെന്നിംഗ്ടണ്‍  ഓവലില്‍ സ്പിന്നര്‍മാരായ ബിഷന്‍ സിംഗ് ബേദി, ഭഗവത് ചന്ദ്രശേഖര്‍, ശ്രീനിവാസ് വെങ്കട്ടരാഘവന്‍ എന്നിവരുടെ ബൌളിംഗ് മികവിലായിരുന്നു ഇന്ത്യയുടെ ചരിത്ര വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗഌ് ഒന്നാം ഇന്നിംഗ്‌സില്‍ 355 റണ്‍സെടുത്തു. ബേദിയും ചന്ദ്രയും വെങ്കട്ടരാഘവനും രണ്ട് വിക്കറ്റ് വീതം വീഴത്തി. 71 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 284 റണ്‍സില്‍ അവസാനിച്ചു.  ഇംഗഌിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു ഇന്ത്യയുടെ സ്പിന്‍ മാജിക്.  ചന്ദ്രയുടെ ലഗ്‌ബ്രേക്കുകള്‍ക്ക് മുന്നില്‍ ഇംഗഌഷ് ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരമില്ലാതെ വിഷമിച്ചു. ചന്ദ്രശേഖര്‍ 38 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെങ്കട്ടരാഘവന്‍ രണ്ടും  ബേദി ഒരു വിക്കറ്റും വീഴ്ത്തി. ഇംഗഌിന് നേടാനായത്, വെറും 101 റണ്‍സും.&lt;br /&gt;&lt;br /&gt;ഇന്ത്യക്ക് ജയിക്കാന്‍173 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സുനില്‍ ഗാവസ്‌കര്‍ പൂജ്യത്തിന് പുറത്തായതോടെ ഇംഗഌിന് പ്രതീക്ഷയായി.  കാരണം പന്തെറിയുന്നത് ജോണ്‍ സ്‌നോയും നോര്‍മാന്‍ കഌഫോര്‍ഡും റേ ഇലഌംഗ് വര്‍ത്തുമൊക്കെയായിരുന്നു. എന്നാല്‍ അജിത് വഡേക്കറിന്റെയും ദിലിപ് സര്‍ദേശായിയുടെയും പോരാട്ടം അഞ്ചാം ദിനം ഇന്ത്യക്ക് ചരിത്ര  വിജയം സമ്മാനിച്ചു.&lt;br /&gt;&lt;br /&gt;വഡേക്കര്‍ 45 റണ്‍സും  സര്‍ദേശായി 40 റണ്‍സെടുത്തു. ഗുണ്ടപ്പ വിശ്വനാഥിന്റെ 33 റണ്‍സും ഫാറൂറ് എഞ്ചിനിയറുടെ അപരാജിത 28 റണ്‍സും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 101 ഓവറുകള്‍ ബാറ്റ് ചെയ്താണ് ഇന്ത്യ 173 റണ്‍സിലെത്തിയത്.&lt;br /&gt;&lt;br /&gt;ഈ ജയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരതെന്ന മാറ്റി. ഇന്ത്യ ജയിക്കാനറിയുന്ന ടീമാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചു. അതം ഇംഗഌിനെ അവരുടെ നാട്ടില്‍ തോല്‍പിച്ച്. ക്രിക്കറ്റിലെ ദ ുര്‍ബല ടീമെന്ന വിശേഷണം ഇന്ത്യ തകര്‍ത്തെറിഞ്ഞതും ഈ വിജയത്തോടെയായിരുന്നു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-1042979552035771912?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/1042979552035771912/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=1042979552035771912' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/1042979552035771912'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/1042979552035771912'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/08/blog-post.html' title='തലവര മാറ്റിയ വിജയം'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-9zP5cJT6zXA/TjduPd5y3kI/AAAAAAAAA40/wY1T6YGP2MU/s72-c/ajitwadekarnew_630.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-8607707766113050387</id><published>2011-07-10T08:43:00.001+05:30</published><updated>2011-08-02T08:50:54.442+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഒളിംപിക്‌സ്'/><category scheme='http://www.blogger.com/atom/ns#' term='മയൂഖ ജോണി'/><category scheme='http://www.blogger.com/atom/ns#' term='അഞ്ജു ബോബി ജോര്‍ജ്'/><title type='text'>ഒരൊറ്റച്ചാട്ടം, ലണ്ടനിലേക്ക്</title><content type='html'>&lt;a href="http://2.bp.blogspot.com/-OAEPPdaykFo/TjdsbWy7nKI/AAAAAAAAA4s/nvgnvbEqo4U/s1600/mayookha%2Bselfgoal.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 350px; height: 400px;" src="http://2.bp.blogspot.com/-OAEPPdaykFo/TjdsbWy7nKI/AAAAAAAAA4s/nvgnvbEqo4U/s400/mayookha%2Bselfgoal.jpg" border="0" alt="" id="BLOGGER_PHOTO_ID_5636092675908934818" /&gt;&lt;/a&gt;&lt;div style="border-collapse: collapse;"&gt;&lt;span class="Apple-style-span"&gt;&lt;div&gt;ഉത്തേജക മരുന്ന് വിവാദത്തില്‍ മുങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് ആശ്വാസമാവുകയാണ് മലയാളി താരം മയൂഖ ജോണി. ജപ്പാനിലെ കോബില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ലോംഗ്ജംപില്‍ സ്വര്‍ണവും ട്രിപ്പിള്‍ ജംപില്‍ വെങ്കലവും നേടിയാണ് മയൂഖ ഇന്ത്യയുടെ ആശ്വാസമായത്. ട്രിപ്പിള്‍ ജംപിലെ വെങ്കലനേട്ടം മയൂഖയ്ക്ക് 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് യോഗ്യതയും സമ്മാനിച്ചു. രണ്ടിനങ്ങളിലും മയൂഖ അടുത്തമാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ട്രിപ്പിള്‍ ജംപില്‍ 14.11 മീറ്റര്‍ ചാടിയാണ് മയൂഖ വെങ്കലവും ഒളിംപിക് യോഗ്യതയും സ്വന്തമാക്കിയത്. സ്വന്തം ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയ മയൂഖ നാലാം അവസരത്തിലാണ് ഒളിംപിക്‌സിനുളള ബി-മാര്‍ക്ക് യോഗ്യത(14.10 മീറ്റര്‍) മറികടന്നത്. മൂന്നാം അവസരത്തിലും (14.05മീറ്റര്‍) മയൂഖ ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രി മീറ്റിനിടെ14.02 മീറ്റര്‍ ചാടിയാണ് മയൂഖ ദേശീയ റെക്കോര്‍ഡ് ആദ്യമായി സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ വനിതാ ജംപര്‍ ആദ്യമായി 14 മീറ്റര്‍ മറികടക്കുന്നതും അന്നായിരുന്നു. അന്നത്തെ മികച്ച ഫോം തുടരുകയാണ് കോഴിക്കോട് ജില്ലയിലെ കല്ലാനോട് സ്വദേശിയായ മയൂഖ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അഞ്ജു ബോബി ജോര്‍ജിനെപ്പോലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് മയൂഖയുടേതും. കോബില്‍ ഒറ്റചാട്ടംപോലും ഫൗളാക്കിയില്ല എന്നത് തന്നെ മയൂഖയുടെ ഫോമിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്. ലോംഗ്ജംപിലും ഒളിംപിക് യോഗ്യത നേടാമെന്ന പ്രതീക്ഷയിലായിരുന്നു മയൂഖ. 6.56 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. ഒളിംപിക് ബി-മാര്‍ക്ക് യോഗ്യത 6.65 മീറ്ററായിരുന്നു. ഏഷ്യന്‍ ചാമ്പ്യനെന്ന നിലയിലാണ് മയൂഖ ലോംഗ്ജംപില്‍ ലോക അത്‌ലറ്റിക് മീറ്റിന് യോഗ്യത നേടിയത്. ഈയിനത്തില്‍ 6.64 മീറ്ററാണ് മയൂഖയുടെ മികച്ച പ്രകടനം. ഏതന്‍സ് ഒളിംപിക്‌സില്‍ അഞ്ജു ബോബി ജോര്‍ജ് ചാടിയ 6.83 മീറ്ററാണ് ഇന്ത്യന്‍ റെക്കോര്‍ഡ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ലോംഗ്ജംപില്‍ ഏഴ്മീറ്റര്‍ മറികടക്കുകയാണ് മയൂഖയുടെ ലക്ഷ്യം. ഈ പ്രകടത്തിലെത്തിയാല്‍ മയൂഖയ്ക്ക് ഒളിംപിക് മെഡല്‍ അസാധ്യമല്ല. ബെയ്ജിംഗ് ഒളിംപിക്‌സില്‍ ആദ്യരണ്ട് സ്ഥാനക്കാരും ഏഴ് മീറ്ററിലധികം ദൂരം ചാടിയിരുന്നു. തലശേരി സായിയിലെ ജോസ് മാത്യുവിന്റെ പരിശീലനത്തോടെയാണ് മയൂഖ ദേശീയ തലത്തില്‍ ശ്രദ്ധേയ ആയത്. ഈ സീസണ്‍ മുതല്‍ മുന്‍ ഇന്ത്യന്‍താരം ശ്യാം കുമാറിന് കീഴിലാണ് മയൂഖയുടെ പരിശീലനം. ശ്യാം കുമാറിന് കീഴിലാണ് മയൂഖ 14 മീറ്റര്‍ മറികടന്നത്. ലോംഗ്ജംപില്‍ മയൂഖ ഏഴ് മീറ്റര്‍ മറികടക്കുമെന്ന് ശ്യാം കുമാറും ഉറപ്പിച്ച് പറയുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അഞ്ജു ബോബി ജോര്‍ജ് അടക്കമുളള അത്‌ലറ്റുകള്‍ മുന്നിലുണ്ടെങ്കിലും മയൂഖയ്ക്ക് പ്രചോദനമേകുന്നത് സൈന നേവാളാണ്. ''ഇന്ത്യയിലെ എല്ലാ വനിതാ കായികതാരങ്ങള്‍ക്കും പ്രചോദനമാണ് സൈന. കഠിനാദ്ധ്വാനം ചെയ്താല്‍ ഫലമുണ്ടാവുമെന്നും  ലോകോത്തര വേദികളില്‍ ഇന്ത്യന്‍ വനിതകള്‍ക്കും ജയിക്കാനാവുമെന്നും സൈന തെളിയിച്ചു'' മയൂഖ പറഞ്ഞു. ബാംഗ്ലൂരിലെ സായ് സെന്ററിലാണ് മയൂഖ ഇപ്പോള്‍ പരിശീലനം നടത്തുന്നത്.&lt;/div&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-8607707766113050387?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/8607707766113050387/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=8607707766113050387' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8607707766113050387'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8607707766113050387'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/08/blog-post_9130.html' title='ഒരൊറ്റച്ചാട്ടം, ലണ്ടനിലേക്ക്'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-OAEPPdaykFo/TjdsbWy7nKI/AAAAAAAAA4s/nvgnvbEqo4U/s72-c/mayookha%2Bselfgoal.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-7421261994621521097</id><published>2011-07-07T09:02:00.000+05:30</published><updated>2011-08-02T09:05:11.127+05:30</updated><category scheme='http://www.blogger.com/atom/ns#' term='ടിയാന മേരി തോമസ്'/><category scheme='http://www.blogger.com/atom/ns#' term='അശ്വിനി അകുഞ്ചി'/><category scheme='http://www.blogger.com/atom/ns#' term='മന്‍ദീപ് കൗര്‍'/><category scheme='http://www.blogger.com/atom/ns#' term='സിനി ജോസ്'/><title type='text'>ആ 257 പേര്‍ ആരൊക്കെ?</title><content type='html'>&lt;a href="http://3.bp.blogspot.com/-ZIcgPqCl1Po/TjdwI-KWInI/AAAAAAAAA48/dZ0vjJja-Dk/s1600/sunita-godara-.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 398px; height: 209px;" src="http://3.bp.blogspot.com/-ZIcgPqCl1Po/TjdwI-KWInI/AAAAAAAAA48/dZ0vjJja-Dk/s400/sunita-godara-.jpg" border="0" alt="" id="BLOGGER_PHOTO_ID_5636096758105121394" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;ഉത്തേജക മരുന്ന് വിവാദത്തില്‍ ആടിയുലയുകയാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സ്. ജൗന മര്‍മു പിടിക്കപ്പെട്ടതോടെ തുടങ്ങിയ കൊടുങ്കാറ്റ് പലവന്‍മരങ്ങളെയും കടപുഴക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓരോദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വരുന്നു. സിനി ജോസ്, മന്‍ദീപ് കൗര്‍, ടിയാന മേരി തോമസ്, പ്രിയങ്ക പന്‍വാര്‍, അശ്വിനി അകുഞ്ചി എന്നിവരൊക്കെ കുടുങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ റാഞ്ചി ദേശീയ ഗെയിംസിനിടെ 13പേര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വെളിപ്പെടുത്തി. ഇതിനേക്കാള്‍ വലിയ ബോംബാണ് മുന്‍ അത്‌ലറ്റ് സുനിത ഗൊദാര പൊട്ടിച്ചിരിക്കുന്നത്. 1991നും 2001നുമിടെ 257പേര്‍ ഇന്ത്യയില്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടുവെന്നും ഇത്  ഇന്ത്യന്‍ അത്‌ലറ്റിക് അസോസിയേഷനും ഒളിംപിക് അസോസിയേഷനും മുക്കിയെന്നുമാണ് സുനിതയുടെ വെളിപ്പെടുത്തല്‍.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി സര്‍വപ്രതാപിയായിരുന്ന കാലത്താണ് ഈ പരിശോധനകളൊക്കെ നടന്നത്. ആരോരുമറിയാതെ കല്‍മാഡി ഉത്തേജക  മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടവരെയൊക്കെ സംരക്ഷിക്കുകയായിരുന്നു. ഇങ്ങനെ സംരക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ കേരള അത്‌ലറ്റിക്‌സിലെ അഭിമാന സ്തംഭങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സുനിത പറയുന്നത്. ഈ പട്ടികയിലെ പേരുകള്‍ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട്  2001 ഓഗസ്റ്റില്‍ സുനിത ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;സുനിതയുടെ പരാതിയെ തുര്‍ന്ന് 257 പേര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് സായ് ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സായ് നല്‍കിയ ഫയല്‍ ഇന്നുവരെ വെളിച്ചം കണ്ടിട്ടില്ല. ഈ ഫയലില്‍ ഏതൊക്കെ ഇനങ്ങില്‍ ആരൊക്കെ, ഏത് ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചുവെന്ന് വ്യക്തമായി പറയുന്നുണ്ട്. സായ് ഡോപ് കണ്‍ട്രോള്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ ഫലങ്ങലാണ് ഈ പട്ടികയിലുളളത്. എന്നാല്‍ സായിയുടെ ലാബ് അംഗീകൃത ലാബല്ലെന്നാണ്  ഐ ഒ സിയുടെ വിചിത്രവാദം.&lt;br /&gt;&lt;br /&gt;സുരേഷ് കല്‍മാഡി ജയില്‍ കഴിയുമ്പോളാണ് ഇപ്പോഴത്തെ വിവാദങ്ങളെല്ലാം എന്നതും ശ്രദ്ധേയമാണ്. കല്‍മാഡി ഇല്ലാത്ത സമയത്ത് ഉത്തേജക പരിശോധന നടന്നതിനാലാണ് ഇപ്പോള്‍ ഇത്രയും താരങ്ങള്‍ പിടിയിലായതെന്ന് മുതിര്‍ന്ന താരങ്ങള്‍ ഒരേസ്വരത്തില്‍ പറയുന്നു. കല്‍മാഡിയുടെ അസാന്നിധ്യത്തില്‍ സായ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറംലോകം കാണുമെന്നും ഇവര്‍ വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;1992 ഏഷ്യാഡിലെ മാരത്തണ്‍ ജേതാവാണ് സുനിത. അര്‍ജുന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേട്ടാല്‍ ഇന്ത്യന്‍ കായികലോകം, പ്രത്യേകിച്ച് കേരളം, ഞെട്ടിത്തെറിക്കുന്ന പേരുകളാണ് കല്‍മാഡി പൂഴ്ത്തിയ ഫയില്‍ ഉളളതെന്ന് സുനിത പറയുന്നു. അത് ആരൊക്കെയെന്നറിയാന്‍ കാത്തിരിക്കാനെ നമുക്ക് കഴിയൂ.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-7421261994621521097?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/7421261994621521097/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=7421261994621521097' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7421261994621521097'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7421261994621521097'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/07/257.html' title='ആ 257 പേര്‍ ആരൊക്കെ?'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-ZIcgPqCl1Po/TjdwI-KWInI/AAAAAAAAA48/dZ0vjJja-Dk/s72-c/sunita-godara-.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-1460627553100714472</id><published>2011-06-25T10:22:00.002+05:30</published><updated>2011-06-25T10:27:28.209+05:30</updated><category scheme='http://www.blogger.com/atom/ns#' term='indian football'/><category scheme='http://www.blogger.com/atom/ns#' term='viva kerala'/><category scheme='http://www.blogger.com/atom/ns#' term='romario'/><category scheme='http://www.blogger.com/atom/ns#' term='j c t'/><category scheme='http://www.blogger.com/atom/ns#' term='brazil'/><category scheme='http://www.blogger.com/atom/ns#' term='manchester united'/><category scheme='http://www.blogger.com/atom/ns#' term='aiff'/><title type='text'>ദൈവത്തിനെങ്കിലും രക്ഷകനാവാൻ കഴിയുമോ?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-H54eqTYLHY4/TgVqqi8tE4I/AAAAAAAAA4A/R90csMv9NO4/s1600/indian%2Bfootball.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 400px;" src="http://3.bp.blogspot.com/-H54eqTYLHY4/TgVqqi8tE4I/AAAAAAAAA4A/R90csMv9NO4/s400/indian%2Bfootball.jpg" alt="" id="BLOGGER_PHOTO_ID_5622016989010400130" border="0" /&gt;&lt;/a&gt;നാട്ടുകാര്‍ക്ക് വേണ്ട. നടത്തിപ്പുകാര്‍ക്കും വേണ്ട. പിന്നെ ഞങ്ങള്‍ക്കാണോ വേണ്ടത്?. ചോദിക്കുന്നത് മറ്റാരുമല്ല, ബാലന്‍സ് ഷീറ്റില്‍ നഷ്ടത്തിന്റെ കണക്ക് മാത്രമുളള ഇന്ത്യയിലെ ഫുട്‌ബോള്‍ ക്ലബ് ഉടമകളാണ്. ഈ ചോദ്യത്തിന് ആദ്യം ഉത്തരം നല്‍കിയത് ഫ്രാന്‍സ ഗോവയായിരുന്നു, 2005ല്‍ ടീം പിരിച്ചുവിട്ട്. കഴിഞ്ഞ വര്‍ഷം മഹീന്ദ്രാ യുണൈറ്റഡും ഇപ്പോഴിതാ ജെ സി ടിയും ഫുട്‌ബോള്‍ ടീമുകളെ പിരിച്ചു വിട്ടുകഴിഞ്ഞു. മൂന്നോളം ക്ലബുകള്‍ ഇവരുടെ വഴി സ്വീകരിക്കാനിരിക്കുന്നു. ഇതാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ&lt;br /&gt;ഇപ്പോഴത്തെ അവസ്ഥ.&lt;br /&gt;&lt;br /&gt;കളികാണാന്‍ ആളില്ല. കളിയെ പ്രോത്സാഹിപ്പിക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും കഴിയുന്നില്ല. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കാറ്റ് പോവുന്നത് സ്വാഭാവികം മാത്രം. ഫിഫയും എ എഫ് സിയും ഇന്ത്യയിലെ മാര്‍ക്കറ്റ് തിരിച്ചറിഞ്ഞ് കളിയെ രക്ഷപ്പെടുത്താന്‍ പെടാപ്പാട് പെടുമ്പോഴാണ് ഈ സംഭവങ്ങളെന്നും മറക്കരുത്.&lt;br /&gt;&lt;br /&gt;നഷ്ടത്തിന്റെ കണക്ക് നിരത്തിയാണ് മഹീന്ദ്രയും ജെ സി ടിയും ടീമുകള്‍ പിരിച്ചുവിട്ടത്. ഇന്ത്യയിലെ മറ്റ് ക്ലബുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുംബയ് എഫ് സി, പൂനെ എഫ് സി, ചിരാഗ് യുണൈറ്റഡ് എന്നിവരാണ് പിരിച്ചുവിടലിന്റെ വക്കില്‍ എത്തിനില്‍ക്കുന്നത്. യൂറോപ്പിലെ എന്തിന് ജപ്പാനിലെയും ചൈനയിലെയും ക്ലബുകള്‍പോലും കോടികള്‍ ലാഭം കൊയ്യുമ്പോഴാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ദയാവധം കാത്ത് കിടക്കുന്നത്.&lt;br /&gt;&lt;br /&gt;ടെലിവിഷന്‍ സംപ്രേഷണത്തിലൂടെയാണ് യൂറോപ്യന്‍ ക്ലബുകളുടെയെല്ലാം പ്രധാന വരുമാന മാര്‍ഗം. ഓരോ കളിയുടെയും 60 മുതല്‍ 70 ശതമാനം വരെ ടെലിവിഷന്‍ റൈറ്റ് ക്ലബുകള്‍ക്കുളളതാണ്. ഇതിലൂടെതന്നെ ക്ലബിന്റെ നിലനില്‍പ്പ് സുഗമമാവുന്നു. പരസ്യം, അംഗങ്ങള്‍ തുടങ്ങിയവകൂടി ചേരുമ്പോള്‍ എല്ലാം ലാഭത്തിലാവും. ഇന്ത്യയിലാവട്ടെ എല്ലാം കുത്തഴിഞ്ഞാണ്. രാഷ്ട്രീയക്കാര്‍ കൈയടക്കി വച്ചിരിക്കുന്ന എ ഐ എഫ് എഫിന് ഇതിലൊട്ട് താല്‍പര്യവുമില്ല. പണം വിഴുങ്ങാന്‍ മാത്രമാണ് ഇക്കൂട്ടര്‍ക്ക് ആവേശം. പതിനഞ്ച് വര്‍ഷത്തേക്ക് ഇന്ത്യയിലെ ആഭ്യന്തര ഫുട്‌ബോള്‍ സംപ്രേഷണ അനുമതി കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഗ്രൂപ്പ് സ്വന്തമാക്കി. 700 കോടി രൂപയാണ് ഫെഡറേഷന് ഇതിലൂടെ ലഭിച്ചത്. നയാപൈസ ടീമുകള്‍ക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല, ഇക്കഴിഞ്ഞ സീസണില്‍റിലയന്‍സ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്തുമില്ല.&lt;br /&gt;&lt;br /&gt;ഗോവയിലെ ചില വ്യക്തിഗത മത്സരങ്ങളും കൊല്‍ക്കത്തയുടെ പാരമ്പര്യവും മാത്രമാണ് ശേഷിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജീവന്‍. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ശക്തമായ ജനകീയ അടിത്തറയുണ്ട്. ഈ ജനകീയ അടിത്തറ കണ്ടാണ് രണ്ട് ടീമുകളെയും വിജയ് മല്യ സ്‌പോണ്‍സര്‍ ചെയ്തത്. കൊല്‍ക്കത്തയിലെ മറ്റ് ക്ലബുകളെല്ലാം തപ്പിത്തടയുകയാണ്. ഗോവയില്‍ എല്ലാം വ്യക്തികളുടെ പോരാട്ടമാണ്. ഒഴിഞ്ഞ ഗാലറികള്‍ക്ക് മുന്നില്‍ കളികള്‍ നടക്കുമ്പോഴും സമ്പന്നരുടെ അഭിമാനത്തിന് മുന്നില്‍ ഫുട്‌ബോള്‍ നിലനില്‍ക്കുന്നു എന്നതില്‍ ആശ്വസിക്കാം.&lt;br /&gt;&lt;br /&gt;അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിലെ കള്ളന്‍മാരുടെ തലതൊട്ടപ്പന്‍മാര്‍ ഭരിക്കുന്ന കേരള ഫുട്‌ബോളിന്റെ ഗതിയും വ്യത്യസ്തമല്ല. സന്തോഷ് ട്രോഫിയുടെ പ്രീക്വാര്‍ട്ടര്‍ കടമ്പപോലും കടക്കാനാവാതെ വിയര്‍ക്കുന്ന കേരളത്തല്‍ ജീവനുളള ക്ലബുകള്‍ പോലും ഇല്ലാതായിരിക്കുന്നു. പേരിന് വിവ കേരളയുണ്ടെങ്കിലും അവസ്ഥയില്‍ മാറ്റമൊന്നുമില്ല.&lt;br /&gt;&lt;br /&gt;ബ്രസീലിയന്‍ സൂപ്പര്‍ താരമായ റൊമാരിയോ പറഞ്ഞപോലെ, ഇവിടുത്തെ ഫുട്‌ബോളിനെ രക്ഷിക്കാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ, സാക്ഷാല്‍ ദൈവത്തിന്. ലോകഫുട്‌ബോളിലേക്ക് ഓരോ ദിവസവും നിരവധി താരങ്ങളെ സംഭവാന ചെയ്യുന്ന ബ്രസീലിനെക്കുറിച്ച് റൊമാരിയോ ഇങ്ങനെ പറഞ്ഞുവെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥ എന്തായിരിക്കും. നിങ്ങള്‍ തന്നെ ആലോചിക്കൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-1460627553100714472?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/1460627553100714472/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=1460627553100714472' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/1460627553100714472'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/1460627553100714472'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/06/blog-post_25.html' title='ദൈവത്തിനെങ്കിലും രക്ഷകനാവാൻ കഴിയുമോ?'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-H54eqTYLHY4/TgVqqi8tE4I/AAAAAAAAA4A/R90csMv9NO4/s72-c/indian%2Bfootball.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-3644553320647486915</id><published>2011-06-18T11:15:00.002+05:30</published><updated>2011-06-18T11:28:57.788+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുനാഫ് പട്ടേല്'/><category scheme='http://www.blogger.com/atom/ns#' term='sachin tendulkar'/><category scheme='http://www.blogger.com/atom/ns#' term='ഇര്‍ഫാന്‍ പഠാന്‍'/><category scheme='http://www.blogger.com/atom/ns#' term='ഫാസ്റ്റ് ബൗളിംഗ്'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്'/><title type='text'>വേഗമല്ല, പണമാണ് പ്രധാനം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-vwbCE1Agrxw/Tfw-krqSjCI/AAAAAAAAA34/4iMmgxIHb8I/s1600/irfan-pathan.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 400px; height: 274px;" src="http://3.bp.blogspot.com/-vwbCE1Agrxw/Tfw-krqSjCI/AAAAAAAAA34/4iMmgxIHb8I/s400/irfan-pathan.jpg" alt="" id="BLOGGER_PHOTO_ID_5619435234967850018" border="0" /&gt;&lt;/a&gt;&lt;span style="font-size:130%;"&gt;ക്രിക്കറ്റ് കളിതുടങ്ങുമ്പോള്‍ അതിവേഗത്തിലാണ് പന്തെറിയുക. പരമാവധി വേഗത്തില്‍. ഈ വേഗത്തിന്റെ മികവില്‍ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ജൂനിയര്‍ ടീമിലുമെത്തും. അവിടെയും വേഗം തന്നെയായിരിക്കും ആയുധം. എന്നാല്‍ ടീം ഇന്ത്യയുടെ നീലക്കുപ്പായം അണിയുന്നതോടെ ഈ വേഗം കണികാണാന്‍ പറ്റില്ല. സമീപകാല ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗിന്റെ അവസ്ഥയാണിത്.&lt;br /&gt;&lt;br /&gt;ഒന്നല്ല, ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇര്‍ഫാന്‍ പഠാന്‍, ഇശാന്ത് ശര്‍മ, മുനാഫ് പട്ടേല്‍ എന്നിവരൊക്കെ ഈ പട്ടികയില്‍ വരുന്നവരാണ്. വേഗം കുറച്ച് പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന് ഇര്‍ഫാന്‍ ടീമില്‍ നിന്ന് പുറത്തായി. ഇശാന്തും ഇതേ പാതിയിലൂടെയാണ് നീലക്കുപ്പായത്തിന് പുറത്തായത്. ഒടുവില്‍ വേഗം വീണ്ടടുത്താണ് ഇശാന്ത് ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയത്. ടീം ഇന്ത്യയുടെ സ്ഥിരനിക്ഷേപങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട താരങ്ങളായിരുന്നു ഇര്‍ഫാനും ഇശാന്തും എന്നകാര്യം ആരും മറക്കുമെന്ന് തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;ഇന്ത്യയിലെ ബാറ്റ്‌സ്മാന്‍മാര്‍ പൊതുവെ അതിവേഗ പന്തുകളെ നേരിടുന്നതില്‍ ദൗര്‍ബല്യം ഉളളവരാണ്. അതുകൊണ്ടുതന്നെയാണ് അതിവേഗ ബൗളര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിക്കുന്നത്. എന്നാല്‍ ഈ പ്രകടനവുമായി രാജ്യാന്തര ക്രിക്കറ്റില്‍ എത്തുമ്പോള്‍ കളിമാറുന്നു. ചെറിയ പിഴവിന് പോലും വലിയ ശിക്ഷ ലഭിക്കുകയും ചെയ്യും. ഇതേത്തുടര്‍ന്നാണ് ടീം ഇന്ത്യയുടെ ഭാഗമാവുമ്പോള്‍ ഫാസ്റ്റ് ബൗളര്‍മാര്‍ മീഡിയം പേസര്‍മാര്‍ ആകുന്നത്.&lt;br /&gt;&lt;br /&gt;ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളര്‍ എന്ന വിശേഷണത്തോടെയാണ് മുനാഫ് സീനിയര്‍ ചീമിലെത്തിയത്. അകത്തും പുറത്തുമായി നിന്ന് മുനാഫ് വേഗം കുറച്ച് വിക്കറ്റ് ടു വിക്കറ്റ് ബൗളറായതോടെ ടീമിലെ സ്ഥിരക്കാരനായി. സഹീര്‍ ഖാനും വേഗം എന്നേ കൈവിട്ടു. എങ്കിലും അവസരോചിതമായി കളിക്കാനാവുന്നു എന്നതാണ് സഹീറിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന് ഒന്നുമല്ലാതായി തീര്‍ന്ന ബൗളറാണ് ഇര്‍ഫാന്‍. ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ഇര്‍ഫാന് ശോഭിക്കാനാവുന്നില്ല. ഇശാന്ത് ഐ പി എല്ലിലൂടെ പലതും പഠിച്ചുവെന്നാണ് മനസ്സിലാവുന്നത്.&lt;br /&gt;&lt;br /&gt;ബൗളര്‍മാരുടെ ഈ പരീക്ഷണങ്ങള്‍ ജവഗല്‍ ശ്രീനാഥിനെ ഇപ്പോഴും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളറായി നിലനിറുത്തുന്നു എന്നതാണ് സത്യം. വിമിര്‍ശനങ്ങള്‍ ഏറെ നേരിടുന്നുണ്ടെങ്കിലും എസ് ശ്രീശാന്ത് മാത്രമാണ് വേഗം നിലനിറുത്തുന്ന ഇന്ത്യന്‍ ബൗളര്‍. അതുകൊണ്ടുതന്നെയാണ് ശ്രീശാന്ത് പരുക്കുമൂലം ഇടക്കിടെ ടീമില്‍ നിന്ന് പുറത്താവുന്നതും കളിയില്‍ റണ്‍സ് വഴങ്ങുന്നതും.&lt;br /&gt;&lt;br /&gt;പവര്‍പ്ലേ-സ്വകാര്യ സംഭാഷണത്തിനിടെ ഒരു കോച്ച് പറഞ്ഞതിങ്ങനെ- ഇന്ത്യന്‍ ടീമിലെത്തിയാല്‍ ഫാസ്റ്റ് ബൗളര്‍മാരെല്ലാം മീഡിയം പേസര്‍മാരാവും. കാരണം, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പരിക്ക് പറ്റാന്‍ സാധ്യത കൂടുതലാണ്. എന്തിന് വേഗത്തിലെറിഞ്ഞ് ടീമിന് പുറത്താവണം എന്ന ചിന്തയിലാണ് എല്ലാവരും കളിക്കുന്നത്. ഒരൊറ്റ ബൗളര്‍പോലും യഥാര്‍ഥ മികവ് പുറത്തെടുക്കുന്നില്ല. വേഗം പോകുന്നതിന്റെ കാര്യം പിടികിട്ടിക്കാണുമല്ലോ. കളിയല്ല, പണമാണ് പ്രധാനം&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-3644553320647486915?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/3644553320647486915/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=3644553320647486915' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3644553320647486915'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3644553320647486915'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/06/blog-post.html' title='വേഗമല്ല, പണമാണ് പ്രധാനം'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-vwbCE1Agrxw/Tfw-krqSjCI/AAAAAAAAA34/4iMmgxIHb8I/s72-c/irfan-pathan.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-2759045367972753805</id><published>2011-05-08T21:43:00.001+05:30</published><updated>2011-05-08T21:45:45.339+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഷെയ്‌ന്‍ വോണ്‍'/><category scheme='http://www.blogger.com/atom/ns#' term='ഐ പി എല്‍'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='രാജസ്ഥാന്‍ റോയല്‍സ്'/><title type='text'>വൈന്‍ , വുമണ്‍ , വിക്കറ്റ് =  വോണ്‍</title><content type='html'>&lt;a href="http://2.bp.blogspot.com/-K1byxIE7-VI/TcbBgejMHjI/AAAAAAAAA3s/5v98WSRFFA4/s1600/Shane%2BWarne.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 242px; height: 400px;" src="http://2.bp.blogspot.com/-K1byxIE7-VI/TcbBgejMHjI/AAAAAAAAA3s/5v98WSRFFA4/s400/Shane%2BWarne.jpg" border="0" alt="" id="BLOGGER_PHOTO_ID_5604379550009794098" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span" &gt;സ്‌പിന്‍ ബൗളറുടെ കൈവിരലുകളില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന പന്തുപോലെയാണ് ഷെയ്‌ന്‍ വോണ്‍. കുത്തിത്തിരിയുന്ന പന്ത് ബാറ്റ്‌സ്‌മാന്റെ കണക്കുകൂട്ടലും പ്രതിരോധവും തകര്‍ത്ത് വിക്കറ്റ് തകര്‍ക്കാം. അല്ലെങ്കില്‍ നിലംതൊടാതെ ഗാലറിയിലേക്ക് പറത്തപ്പെടാം...പ്രവചനാധീതമായ സാധ്യതകള്‍ നിരവധിയാണ്. ഇതുപോലെതന്നെയാണ് വോണിന്റെ ജീവിതവും. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;കളിക്കളത്തിലും കളത്തിന് പുറത്തും സമാനതകളില്ലാത്ത വോണ്‍ ഈ ഐ പി എല്ലോടെ കളിമതിയാക്കുകയാണ്, നാല്‍പ്പത്തിയൊന്നാം വയസ്സില്‍. ലഗ്‌സ്‌പിന്‍ രാജാവെന്ന സുവര്‍ണ കിരീടവുമായാണ് 2007ല്‍ വോണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വിരമക്കുമ്പോള്‍ 708 വിക്കറ്റുകളാണ് വോണിന്റെ പേരിനൊപ്പം ഉണ്ടായിരുന്നത്. ഐ പി എല്ലിലെത്തി ആദ്യസീസണില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനെ ചാമ്പ്യന്‍മാരാക്കി അത്ഭുതം രചിച്ചു. സാക്ഷാല്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്‌മാന്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഏറ്റവും മഹാനായ ക്രിക്കറ്ററാണ് വോണ്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;പ്രതിഭാവിലാസംകൊണ്ട് കളിക്കളത്തില്‍ എതിരാളികളുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ക്കുന്ന വോണ്‍ കളത്തിന് പുറത്തും വ്യത്യസ്‌തനായിരുന്നു. പുകവലിയും മദ്യപാനവും സ്‌ത്രീകളുമായി ചേര്‍ന്നുളള വിവാദങ്ങളുമെല്ലാം എപ്പോഴും വോണിനെ മാധ്യമങ്ങളില്‍ നിറച്ചു. ഇക്കാരണങ്ങള്‍കൊണ്ട് മാത്രമാണ് വോണിന് ഓസീസ് നായകനാവാന്‍ കഴിയാതിരുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ലഭിക്കാത്ത ഏറ്റവും മികച്ച ക്യാപ്‌റ്റന്‍ എന്ന വിശേഷണവും ഇതോടെ വോണിന് സ്വന്തമായി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;1992ല്‍​ഇന്ത്യക്കെതിരെ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 150 റണ്‍സിന് നേടിയതാവട്ടെ ഒരൊറ്റ വിക്കറ്റും. പിന്നീട് ഇരുപതാം നൂറ്റാണ്ടിലെ പന്തെറിഞ്ഞ ബഹുമതിയും വോണിനെ തേടിയെത്തി. ആഷസ് പരമ്പരയില്‍ മൈക് ഗാറ്റിംഗിനെ പുറത്താക്കിയാണ് വോണ്‍ നൂറ്റാണ്ടിന്റെ ഏറുകാരനായത്. 1999ല്‍ ഓസീസ് ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ഫൈനലിലെ കളിയിലെ കേമന്‍ വോണായിരുന്നു. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് വോണിന് തൊട്ടടുത്ത ലോകകപ്പില്‍ കളിക്കാനായില്ല. പരസ്‌ത്രീകളുമായുളള വോണിന്റെ ബന്ധം ഭാര്യ സിമോണ്‍ പിരിഞ്ഞുപോകാന്‍ കാരണമായി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഇപ്പോള്‍ ബ്രിട്ടീഷ് നടി എലിസബത്ത് ഹേര്‍ലിയുടെ കാമുകനാണ് വോണ്‍. ഹേര്‍ലിയുമായി കൂടുതല്‍ സമയം ചെലവഴിക്കാനാണ് വോണ്‍ ഐ പി എല്ലില്‍ നിന്ന് വിരമിക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-2759045367972753805?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/2759045367972753805/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=2759045367972753805' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/2759045367972753805'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/2759045367972753805'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/05/blog-post.html' title='വൈന്‍ , വുമണ്‍ , വിക്കറ്റ് =  വോണ്‍'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-K1byxIE7-VI/TcbBgejMHjI/AAAAAAAAA3s/5v98WSRFFA4/s72-c/Shane%2BWarne.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-662345588301369857</id><published>2011-04-19T22:27:00.001+05:30</published><updated>2011-04-19T22:30:00.184+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്.'/><category scheme='http://www.blogger.com/atom/ns#' term='സച്ചിന്‍'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='വല്‍ത്താട്ടി'/><category scheme='http://www.blogger.com/atom/ns#' term='ഐപിഎല്‍'/><title type='text'>വീരനായ് വല്‍താട്ടി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-5DrNLN0VpBQ/Ta2_ZmkojII/AAAAAAAAA3k/d9Hn7BeKfQ0/s1600/paul%2Bvalthatty.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 400px; height: 310px;" src="http://2.bp.blogspot.com/-5DrNLN0VpBQ/Ta2_ZmkojII/AAAAAAAAA3k/d9Hn7BeKfQ0/s400/paul%2Bvalthatty.jpg" alt="" id="BLOGGER_PHOTO_ID_5597340358463229058" border="0" /&gt;&lt;/a&gt;&lt;span style="font-size:130%;"&gt;ക്രിക്കറ്റ് ആവേശത്തിന്റെ കലവറയാണ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്. വെടിക്കെട്ട് ബാറ്റിംഗ്. തകര്‍പ്പന്‍ ബൗളിംഗ്. അവിശ്വസനീയ ക്യാച്ചുകള്‍...ക്രിക്കറ്റ് പ്രേമികള്‍ വീണ്ടും വീണ്ടും ടെവിവിഷന്‍ സെറ്റുകള്‍ക്ക് മുന്നിലേക്ക് ആനയിക്കപ്പെടുന്നത് ഈ ആവേശക്കാഴ്‌ചകളാണ്. ഐ പി എല്ലില്‍ മിക്കപ്പോഴും കാണികളെ ഹരംകൊളളിക്കുന്നത് പേരെടുത്ത കളിക്കാരല്ല, ആഭ്യന്തര തലത്തില്‍പ്പോലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ചിലതാരങ്ങളാണ്.&lt;br /&gt;&lt;br /&gt;യൂസഫ് പഠാന്‍ , സ്വപ്‌നില്‍ അസ്‌നോദ്കര്‍ , മനീഷ് പാണ്ഡെ, മന്‍പ്രീസ് ഗോണി, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഐ പി എല്ലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ക്രിക്കറ്റിന്റെ വെളളിവെളിച്ചത്തില്‍ എത്തിയവരാണ്. ഈ പട്ടികയിലെ അവസാന കണ്ണിയാണ് പോള്‍ വല്‍ത്താട്ടിയെന്ന പഞ്ചാബ് കിംഗ്സ് ഇലവന്‍ താരം. രണ്ട് ഇന്നിംഗ്സുകളിലൂടെ വല്‍ത്താട്ടി ഐ പി എല്ലിന്റെ ഹരമായി മാറിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ക്രീസില്‍ റണ്‍മഴ ചൊരിയുംവരെ ക്രിക്കറ്റ് പ്രേമികള്‍ അധികം കേട്ടിട്ടുപോലുമില്ലാത്ത പേരായിരുന്നു വല്‍ത്താട്ടി. വെറുമൊരു വെടിക്കെട്ടായിരുന്നില്ല സൂപ്പര്‍ കിംഗ്സിന്റെ ബൗളര്‍മാര്‍ക്ക്മേല്‍ വല്‍ത്താട്ടി നടത്തിയത്. 63 പന്തില്‍ പുറത്താവാതെ 120 റണ്‍സെടുത്തപ്പോള്‍ പിറന്നത് മനോഹര ക്രിക്കറ്റ് ഷോട്ടുകളായിരുന്നു. ഐ പി എല്ലിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയായിരുന്നു ഇത്. ചുളവില്‍ കിട്ടിയെ സെഞ്ച്വറി ആയിരുന്നില്ല തന്റേതെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു തൊട്ടടുത്ത മത്സരത്തില്‍ വല്‍ത്താട്ടി. ഇത്തവണ ഡെക്കാന്‍ ചാര്‍ജേഴ്‌സായിരുന്നു വല്‍ത്താട്ടിയുടെ ചൂടറിഞ്ഞത്. 47 പന്തില്‍ 75 റണ്‍സ്. എട്ട് ഫോറുകളും അഞ്ച് സിക്‌സറുകളുമാണ് വല്‍ത്താട്ടിയുടെ ബാറ്റില്‍നിന്ന് പറന്നത്. തീര്‍ന്നില്ല 29 റണ്‍സ് വഴങ്ങി ഡെക്കാന്റെ നാല് വിക്കറ്റുകളും വല്‍ത്താട്ടി കീശയിലാക്കി.&lt;br /&gt;&lt;br /&gt;കിടിലന്‍​ഇന്നിംഗ്സുകളിലൂടെ മിന്നുംതാരമായി മാറിയ വല്‍ത്താട്ടിക്ക് മലയാളി വേരുകളുണ്ടെന്ന വാര്‍ത്തകളാണ് ഇങ്ങനെയൊരു അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ആന്ധ്രാപ്രദേശുകാരനായ വല്‍ത്താട്ടിക്ക് മലയാളവുമായി ഒരു ബന്ധവുമില്ലെ. മാത്രല്ല, ട്വന്റി 20 ക്രിക്കറ്റ് പോലെ അനിശ്ചിതത്വം നിറഞ്ഞതാണ് വല്‍ത്താട്ടിയുടെ ക്രിക്കറ്റ് കരിയര്‍.  2002ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിനുളള​ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു വല്‍ത്താട്ടി. ഇര്‍ഫാന്‍ പഠാനും പാര്‍ഥിവ് പട്ടേലുമൊക്കെ ടീമിലെ സഹതാരങ്ങളായിരുന്നു. ബംഗ്ലാദേശിനെതിരെയുളള മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റതോടെ വാല്‍ത്താട്ടി അപ്രത്യക്ഷനാവുകയായിരുന്നു. 2006ല്‍ മുംബയ്‌ക്ക് വേണ്ടി ഒരൊറ്റ ഏകദിനം കളിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അതേവര്‍ഷം രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. തന്റെ റോള്‍മോഡലായ ആഡം ഗില്‍ക്രിസ്റ്റിന് കീഴില്‍ എത്തിയതോടെയാണ് വല്‍ത്താട്ടിയുടെ തലവര തെളിഞ്ഞത്.&lt;br /&gt;&lt;br /&gt;27കാരനായ വല്‍ത്താട്ടി  പ്രൊഫഷണല്‍​കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന്‍ എഞ്ചിനീയര്‍. അമ്മയും മൂന്ന് സഹോദരിമാരും ഡോക്‌ടര്‍മാര്‍. കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുംബയിലേക്ക് ചേക്കേറിയതിനാല്‍ ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമായി. അഞ്ചാം വയസ്സില്‍ കപില്‍ദേവിന്റെ ബൗളിംഗ് അനുകരിച്ചാണ് കളിയിലേക്ക് ചുവടുവച്ചത്. ദിലീപ് വെംഗ്സാര്‍ക്കറുടെ അക്കാഡമിയിലൂടെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. ക്രിക്കറ്റിലെ റണ്‍നിരക്കിന്റെ ഗ്രാഫുപോലെ കയറ്റിയറക്കള്‍ നിറഞ്ഞ കരിയര്‍. വൈകിയാണെങ്കിലും  ഐ പി എല്‍ വല്‍ത്താട്ടിയെ മിന്നുംതാരമാക്കി മാറ്റി. ഇനി വരാനിരിക്കുന്ന വല്‍ത്താട്ടി വെടിക്കെട്ടുകള്‍ക്കായി കാത്തിരിക്കാം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-662345588301369857?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/662345588301369857/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=662345588301369857' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/662345588301369857'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/662345588301369857'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/04/blog-post.html' title='വീരനായ് വല്‍താട്ടി'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-5DrNLN0VpBQ/Ta2_ZmkojII/AAAAAAAAA3k/d9Hn7BeKfQ0/s72-c/paul%2Bvalthatty.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-4769986253877887560</id><published>2011-03-02T09:02:00.003+05:30</published><updated>2011-03-02T09:04:33.202+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലീ'/><category scheme='http://www.blogger.com/atom/ns#' term='ലസിത് മലിംഗ'/><category scheme='http://www.blogger.com/atom/ns#' term='കപില്‍ ദേവ്'/><category scheme='http://www.blogger.com/atom/ns#' term='വാസ്'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്'/><category scheme='http://www.blogger.com/atom/ns#' term='lasith malinga'/><category scheme='http://www.blogger.com/atom/ns#' term='ലോകകപ്പ്'/><title type='text'>തരംഗമായ് മലിംഗ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-JNycbzzmhZI/TW26smyDwtI/AAAAAAAAA3c/8iYDCxXubSI/s1600/Lasith%2BMalinga.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 362px;" src="http://1.bp.blogspot.com/-JNycbzzmhZI/TW26smyDwtI/AAAAAAAAA3c/8iYDCxXubSI/s400/Lasith%2BMalinga.jpg" border="0" alt="" id="BLOGGER_PHOTO_ID_5579320788869432018" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" &gt;കൊളംബോ: സമാനതകളില്ലാത്ത ബൗളിംഗ് ആക്‌ഷന്‍. രണ്ടാമതൊന്നുകൂടി നോക്കിപ്പിക്കുന്നു ഹെയര്‍ സ്‌റ്റൈല്‍. റണ്‍ അപ്പിന് മുന്‍പ് ഓരോ പന്തിലുമുളള ചുംബനം...ശ്രീലങ്കന്‍ ഫാസ്‌റ്റ് ബൗളര്‍ ലസിത് മലിംഗയുടെ സവിശേഷതകള്‍ ഏറെയാണ്. ഈ സവിശേഷതകളെക്കാള്‍ വലിയ നേട്ടമാണ് മലിംഗ ഇന്നലെ സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ രണ്ട് ഹാട്രിക് നേടുന്ന ആദ്യ ബൗളര്‍ എന്ന അതുല്യനേട്ടം. ഈ ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളര്‍കൂടിയാണ് മലിംഗ. ആദ്യ ഹാട്രിക് വെസ്‌റ്റ് ഇന്‍ഡീസിന്റെ കെമാര്‍ റോച്ചിനാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;പരിക്കുമൂലം ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായ മലിംഗ മൂന്നാം മത്സരം തന്റേത് മാത്രമാക്കി മാറ്റുകയായിരുന്നു. രണ്ട് ഓവറുകളിലായിട്ടായിരുന്നു മലിംഗയുടെ ഹാട്രിക് പ്രകടനം. ഏഴാം ഓവറിലെ അവസാന പന്തില്‍ തന്‍മയ് മിശ്രയെ പുറത്താക്കിയാണ് മലിംഗ ചരിത്രത്തിലേക്ക് കുതിച്ചത്. തന്‍മയ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തന്റെ അടുത്ത​ഓവറിലെ ആദ്യ പന്തില്‍ പീറ്റര്‍ ഓന്‍ഗോംഡ ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ ഷെം എന്‍ഗോചെയുടെ വിക്കറ്റ് പിഴുതാണ് മലിംഗ സമാനതകളില്ലാത്ത ബൗളറായത്. എല്‍ജാ ഒടീനോ കൂടെ പുറത്തായതോടെ ആറു പന്തിനിടെ നാല് കെനിയക്കാരെയാണ് മലിംഗ കൂടാരം കയറ്റിയത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;കെനിയക്കെതിരെ കരിയറിലെ ഏറ്റവും മികച്ച ബൗളിഗ് കൂടിയാണ് മലിംഗ പുറത്തെടുത്തത്. 38 റണ്‍സിന് ആറ് വിക്കറ്റ്. പാകിസ്ഥാനെതിരെ 34 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതായിരുന്നു ഇതിന് മുന്‍പത്തെ മികച്ച പ്രകടനം.  ലോകകപ്പ് ചരിത്രത്തിലെ​ഏഴാമത്തെ ഹാട്രിക്കാണ് മലിംഗ സ്വന്തം പേരിനൊപ്പമാക്കിയത്. കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു മലിംഗയുടെ ഹാട്രിക്. മലിംഗയെയും റോച്ചിനെയും കൂടാതെ  ചേതന്‍ ശര്‍മ ( ഇന്ത്യ, 1987), സഖ്‌ലയിന്‍ മുഷ്‌താഖ് (പാകിസ്ഥാന്‍ , 1999), ചാമിന്ദ വാസ് ( ശ്രീലങ്ക, 2003) ബ്രെറ്റ് ലീ ( ഓസ്‌ട്രേലിയ, 2003) എന്നിവരാണ് ലോകകപ്പില്‍ ഹാട്രിക് നേടിയ ബൗളര്‍മാര്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഹോളണ്ടിനെതിരെ ആയിരുന്നു റോച്ചിന്റെ ഹാട്രിക്. റോച്ചും മത്സരത്തില്‍ ആറ് വിക്കറ്റ് വീഴ്‌ത്തി.  8.3 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് റോച്ച് ആറ് വിക്കറ്റ് വീഴ്‌ത്തിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ​ഇരുപത്തിയൊന്‍പതാമത്തെ ഹാട്രിക്കാണ് മലിംഗയുടെ പേരില്‍ കുറിക്കപ്പെട്ടത്. കൂടിയാണിത്. 1982ല്‍ ഹൈദരാബാദില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന്റെ ജലാലുദ്ദീനാണ് ഏകദിനത്തിലെ ആദ്യ ഹാട്രിക് നേടിയത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-4769986253877887560?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/4769986253877887560/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=4769986253877887560' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4769986253877887560'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4769986253877887560'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/03/blog-post.html' title='തരംഗമായ് മലിംഗ'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-JNycbzzmhZI/TW26smyDwtI/AAAAAAAAA3c/8iYDCxXubSI/s72-c/Lasith%2BMalinga.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-7550012187307039604</id><published>2011-02-18T13:55:00.003+05:30</published><updated>2011-02-18T13:59:47.001+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്റ്റീവ് വോ'/><category scheme='http://www.blogger.com/atom/ns#' term='കൈഫ്'/><category scheme='http://www.blogger.com/atom/ns#' term='ഗിബ്‌സ്'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='ലോകകപ്പ്'/><category scheme='http://www.blogger.com/atom/ns#' term='ജോണ്ടി റോഡ്സ്'/><title type='text'>ഫീല്‍ഡര്‍മാരുടെ ലോകകപ്പ്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-aRMgwTqbIoA/TV4tLNvKHLI/AAAAAAAAA3U/nRT6ZD29i50/s1600/kaiff%2Bselfgoal.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 332px;" src="http://3.bp.blogspot.com/-aRMgwTqbIoA/TV4tLNvKHLI/AAAAAAAAA3U/nRT6ZD29i50/s400/kaiff%2Bselfgoal.jpg" border="0" alt="" id="BLOGGER_PHOTO_ID_5574943059420519602" /&gt;&lt;/a&gt;&lt;span &gt;ഈ ലോകകപ്പില്‍ ആര് ജേതാക്കളാവും?. ഇന്ത്യ, ദക്ഷിണാഫ്രിക്ക,  ഓസ്‌ട്രേലിയ, ശ്രീലങ്ക... ക്രിക്കറ്റ് വിദഗ്‌ധരും ആരാധകരുമെല്ലാം  ഉത്തരങ്ങള്‍ക്കായി കണക്കുകള്‍ കൂട്ടിക്കിഴിക്കുമ്പോള്‍ മുന്‍  ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ ഞൊടിയിടെ ഇങ്ങനെ പറയുന്നു- ഏറ്റവും  നന്നായി ഫീല്‍ഡ് ചെയ്യുന്ന ടീം കപ്പുയര്‍ത്തും.&lt;br /&gt;&lt;br /&gt;സ്റ്റീവ് വോയുടെ ഈ ഉത്തരത്തില്‍ തന്നെയുണ്ട് ഫീല്‍ഡിംഗിന്റെ പ്രാധാന്യം  മുഴുവനും. ഒരു പക്ഷേ, ലോകക്രിക്കറ്റില്‍ തന്നെ ഇങ്ങനെയൊരു ഉത്തരം  പറയാന്‍​ഏറ്റവും യോഗ്യനും മറ്റാരുമല്ല. കാരണം ഒരു ലൈഫ് ലഭിച്ചതിലൂടെ  ഓസീസിനെ കിരീടത്തിലേക്ക് നയിച്ചയാളാണ് സ്റ്റീവ് വോ, 1999ല്‍.  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു വോയുടെ ജീവിതത്തിലെ ഏറ്റവും വലിയ  ലൈഫ്. ക്യാച്ച് വിട്ടത് ദക്ഷിണാഫ്രിക്കന്‍ ടീമിലെ പ്രതിഭാശാലിയായ ഫീല്‍ഡര്‍  ഹെര്‍ഷല്‍ ഗിബ്‌സും.&lt;br /&gt;&lt;br /&gt;ഓസീസ് മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടപ്പെട്ട് പതറി നില്‍ക്കവേയാണ്  ഗിബ്‌സ് വോയെ വിട്ടുകളഞ്ഞത്. അപ്പോള്‍ ഗിബ്‌സിനോട് വോ ഇങ്ങനെ  പറഞ്ഞുവെന്നാണ് പറയപ്പെടുന്നത്. "താങ്കള്‍ കൈവിട്ടത് വെറുമൊരു ക്യാച്ചല്ല,  ലോകകപ്പാണ്". വോ അങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും അതായിരുന്നു യാഥാര്‍ഥ്യം.  120 റണ്‍സുമായി വോ ഓസീസിന്റെ രക്ഷകനായി. 1999 ലോകകപ്പ് ഓസീസ് നേടി.  തുടര്‍ന്നുളള രണ്ട് ലോകകപ്പുകളിലും ഓസീസിന്റെ ജൈത്രയാത്ര ക്രിക്കറ്റ് ലോകം  കണ്ടു. ബാറ്റിംഗിനും ബൗളിംഗിനും ഒപ്പം മാരകമായ ഫീല്‍ഡിംഗും ഓസീസിനെ  കിരീടങ്ങളിലേക്ക് നയിച്ചു എന്നതാണ് സത്യം.&lt;br /&gt;&lt;br /&gt;ട്വന്റി 20 ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തോടെ ബൗളര്‍മാര്‍  ഓവറുകള്‍  പൂര്‍ത്തിയാക്കാനുളള താരങ്ങളായി മാറുന്നതാണ് മിക്കപ്പോഴുമുളള കാഴ്‌ച. ഇത്  ഏകദിനത്തിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു. ടിക്കറ്റെടുത്ത്  കളികാണാനെത്തുന്നവര്‍ക്കും വേണ്ടത് സിക്‌സറുകളും ഫോറുകളുമാണ്.  ബാറ്റ്‌സ്‌മാന്‍മാരുടെ ഈ കടന്നാക്രമണത്തില്‍ ബൗളര്‍മാര്‍ക്ക്  അല്‍പമെങ്കിലും ആശ്വാസമേകുന്നത് ചോരാത്ത കൈകളുളള ഫീല്‍ഡര്‍മാരാണ്. ഒരു ഫോറോ  സിക്സറോ തടയുന്നതോടെ മത്സരം ആവേശത്തിന്റെ കൊടുമുടി കയറാം. ഒരു ക്യാച്ച്  ടൂര്‍ണമെന്റിന്റെ തലവരതന്നെ മാറ്റിയേക്കാം.&lt;br /&gt;&lt;br /&gt;വോയെ ഗിബ്‌സ് കൈവിട്ടതിനേക്കാള്‍  തങ്കലിപികളില്‍ ആലേഖനം ചെയ്‌തൊരു  ക്യാച്ച് ലോകകപ്പ് ചരിത്രത്തിലുണ്ട്. സാക്ഷാല്‍ കപില്‍ ദേവിന്റെ ക്യാച്ച്.  1983 ലോകകപ്പില്‍ വെസ്‌റ്റ് ഇന്‍ഡീസിന്റെ ബാറ്റിംഗ് ഡ്രാഗണ്‍ വിവിയന്‍  റിച്ചാര്‍ഡ്‌സിനെ പുറത്താക്കാന്‍ കപില്‍ദേവ് പുറകോട്ടുപാഞ്ഞ് കൈയിലൊതുക്കിയ  ആ ക്യാച്ച്. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകിരീടം ഉറപ്പിച്ച  വിന്‍ഡീസിന്റെ വീഴ്‌ച ആ കപിലിന്റെ ആ ക്യാച്ചോടെയായിരുന്നു. അതോടെ ഇന്ത്യ  ആദ്യമായി വിശ്വകിരീടത്തില്‍ മുത്തമിടുകയും ചെയ്‌തു. ആ ക്യാച്ചിന്‍  ഇന്ത്യന്‍ ക്രിക്കറ്റ് ഉദിക്കുകയും വിന്‍ഡീസ്‌ ക്രിക്കറ്റ് അസ്‌തമിക്കാന്‍  ആരംഭിക്കുകയും ചെയ്‌തുവെന്നതും കണ്‍മുന്നിലുളള ചരിത്രം. "30 ഓവര്‍  പൂര്‍ത്തിയാവും മുന്‍പ് വിന്‍ഡീസ് ജയിക്കുമെന്നാണ് കരുതിയത്. കപിലിന്റെ  ക്യാച്ചാണ് എല്ലാം കീഴ്‌മേല്‍ മറിച്ചത്"  1983ലെ ലോകകപ്പ് നേടിയ ടീമിലെ  അംഗമായ കൃഷ്‌ണമാചാരി ശ്രീകാന്ത് അടുത്തിടെ പറഞ്ഞതോര്‍ക്കുന്നു.&lt;br /&gt;&lt;br /&gt;ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരാണ് ജോണ്ടി റോഡ്‌സ്. ശരാശരി ബാറ്റ്‌സ്‌മാനായിരുന്നിട്ടുപോലു&lt;wbr&gt;ം  റോഡ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ സ്ഥിരാംഗമായിരുന്നത് ഫീല്‍ഡിംഗ് മികവ്  ഒന്നുകൊണ്ട് മാത്രമാണ്. 30നും 40നും ഇടയില്‍ റണ്‍സ് ഓരോമത്സരത്തിലും  റോഡ്‌സ് തടയാറുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിട്ടുളളത്. ഒരര്‍ഥത്തില്‍  റോഡ്സ് മുപ്പത് റണ്‍സ് നേടുന്നതിന് തുല്യം തന്നെയാണ് തടയുന്ന 30 റണ്‍സും.  റോഡ്‌സിന്റെ കണ്ണഞ്ചിക്കുന്ന ഒരു ക്യാച്ചോ റണ്ണൗട്ടോ ഇല്ലാതിരുന്ന  മത്സരങ്ങള്‍ പോലും വിരളമായിരുന്നു. ആരൊക്കെ മറന്നാലും പാകിസ്ഥാന്റെ  ഇന്‍സമാമുല്‍ ഹഖ് ജീവിതത്തില്‍ ഒരിക്കലും റോഡ്‌സിന്റെ ഫീല്‍ഡിംഗ്  മറക്കാനിടയില്ല. 1992ല്‍ ഇന്‍സിയെ പുറത്താക്കാന്‍ റോഡ്‌സ് പന്തുമായി  സ്റ്റംപിലേക്ക് പറന്നത് ലോകകപ്പ് ക്രിക്കറ്റിലെ എവര്‍ഗ്രീന്‍ ദൃശ്യങ്ങളില്‍  ഒന്നാണ്. ത്രോ ചെയ്‌താല്‍ ഇന്‍സമാം ഔട്ടാവാന്‍ സാധ്യത 50 %  മാത്രമായിരുന്നതിനാലാണ് പന്തുമായി വിക്കറ്റിലേക്ക് പറന്നതെന്നാണ് റോഡ്‌സ്  പിന്നീട് പറഞ്ഞത്.&lt;br /&gt;&lt;br /&gt;ഇന്ന് ഫീല്‍ഡിംഗിലെ മികവുകൂടി പരിഗണിച്ചാണ് മിക്കപ്പോഴും താരങ്ങളെ  ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമൊക്കെ  ഇക്കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നു. ശ്രീലങ്കയും മികച്ച  ഫീല്‍ഡര്‍മാരെയാണ് അണിനിരത്തുന്നത്. ഇന്ത്യ സമീപകാലത്ത് ഫീല്‍ഡിംഗില്‍  വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. എങ്കിലും മറ്റ് ടീമുകളുമായി താരതമ്യം  ചെയ്യുമ്പോള്‍ ഈ മേഖലയില്‍ ഏറെ പിന്നിലാണ്. സ്റ്റീവ് വോ പറഞ്ഞതുപോലെ ഈ  ലോകകപ്പിലും ഫീല്‍ഡിലെ മിന്നല്‍പ്പിണറുകളായിരിക്കും മത്സരഗതി  നിശ്ചയിക്കുകയെന്ന് ഉറപ്പാണ്.&lt;br /&gt;&lt;br /&gt;പവര്‍പ്ലേ:​ ലോകകപ്പില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്തത്  ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗാണ്. 39 മത്സരങ്ങളില്‍ നിന്ന് 25  ക്യാച്ച്. 38 മത്സരങ്ങളില്‍ നിന്ന് 18 ക്യാച്ചുമായി ശ്രീലങ്കയുടെ സനത്  ജയസൂര്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ലോകകപ്പിലെ ഒരു മത്സരത്തില്‍  ഏറ്റവുമധികം ക്യാച്ചുകളെടുത്ത താരം​ഇന്ത്യയുടെ മുഹമ്മദ് കെയ്‌ഫാണ്. 2003  മാര്‍ച്ച് 10ന് ജൊഹാനസ്‌ബര്‍ഗില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍  കെയ്‌ഫ് നാല് ക്യാച്ചുകള്‍.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-7550012187307039604?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/7550012187307039604/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=7550012187307039604' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7550012187307039604'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7550012187307039604'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/02/blog-post_18.html' title='ഫീല്‍ഡര്‍മാരുടെ ലോകകപ്പ്'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-aRMgwTqbIoA/TV4tLNvKHLI/AAAAAAAAA3U/nRT6ZD29i50/s72-c/kaiff%2Bselfgoal.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-3548744026427906322</id><published>2011-02-17T16:15:00.002+05:30</published><updated>2011-02-17T16:16:41.281+05:30</updated><category scheme='http://www.blogger.com/atom/ns#' term='വസീം അക്രം'/><category scheme='http://www.blogger.com/atom/ns#' term='സച്ചിന്‍'/><category scheme='http://www.blogger.com/atom/ns#' term='ലാറ'/><category scheme='http://www.blogger.com/atom/ns#' term='പോണ്ടിംഗ്'/><category scheme='http://www.blogger.com/atom/ns#' term='മഗ്രാത്ത്'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്'/><category scheme='http://www.blogger.com/atom/ns#' term='ലോകകപ്പ്'/><title type='text'>ബാറ്റിംഗില്‍ സച്ചിന്‍; ബൗളിംഗില്‍ മഗ്രാത്ത്</title><content type='html'>&lt;span class="Apple-style-span" &gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-TKrJT6qXQHQ/TVz8a_0I1zI/AAAAAAAAA3M/Q27UrbDSuSU/s1600/sachin%2Bselfgoal.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 339px;" src="http://2.bp.blogspot.com/-TKrJT6qXQHQ/TVz8a_0I1zI/AAAAAAAAA3M/Q27UrbDSuSU/s400/sachin%2Bselfgoal.jpg" border="0" alt="" id="BLOGGER_PHOTO_ID_5574607979514746674" /&gt;&lt;/a&gt;&lt;span class="Apple-style-span" style="border-collapse: collapse; font-family: arial, sans-serif; "&gt;റെക്കോര്‍ഡുകളുടെ കളിയാണ് ക്രിക്കറ്റ്. ഓരോ റണ്‍സും ഓരോ വിക്കറ്റും റെക്കോര്‍ഡ് പുസ്‌തകത്തിലേക്കാണ് പിറന്നു വീഴുന്നത്. ക്രിക്കറ്റ് പ്രേമികള്‍ ഇനിയുളള നാളുകള്‍ കഴിഞ്ഞകാല തകര്‍പ്പന്‍  പ്രകടനങ്ങളെക്കുറിച്ചാവും വാചാലരാവുക. അക്കൂട്ടത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളും വിക്കറ്റ് വീഴ്‌ത്തിയവരും ആയിരിക്കും മുന്‍പന്തിയില്‍ ഉണ്ടാവുക. അവരെക്കുറിച്ചിതാ...&lt;br /&gt;&lt;br /&gt;&lt;b&gt;സച്ചിനെന്ന റണ്‍യന്ത്രം&lt;/b&gt;&lt;br /&gt;&lt;br /&gt;ടെസ്‌റ്റ് - ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് ഏകദിന ലോകകപ്പിലും ഏറ്റവും റണ്‍സ് നേടിയ താരമെന്ന ബഹുമതിക്ക് അവകാശി. 36 മത്സരങ്ങളില്‍ നിന്ന്  1796 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 57.93 ആണ് ലോകകപ്പില്‍ സച്ചിന്റെ ബാറ്റിംഗ് ശരാശരി. നാല് സെഞ്ച്വറികളും 13 അര്‍ധ സെഞ്ച്വറികളും ലോകകപ്പില്‍ സച്ചിന്റെ പേരിലുണ്ട്. 152 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.&lt;br /&gt;&lt;br /&gt;ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. 2003ലും 2007ലും ഓസീസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പോണ്ടിംഗ് 39 മത്സരങ്ങളില്‍ നിന്ന് 1537 റണ്‍സ് നേടിയിട്ടുണ്ട്. ബാറ്റിംഗ് ശരാശരി 48.03 റണ്‍സാണ്. വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയന്‍ ലാറയാണ് റണ്‍വേട്ടക്കാരില്‍ മൂന്നാമന്‍. 34 മത്സരങ്ങളില്‍ നിന്ന് ലാറ 42.24 ബാറ്റിംഗ് ശരാശരിയില്‍  1225 റണ്‍സെടുത്തു.&lt;br /&gt;&lt;br /&gt;സ്‌ട്രൈക്ക് റേറ്റില്‍ ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രൈസ്‌റ്റാണ് ഒന്നാം സ്ഥാനത്ത്. ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന ഗില്‍ക്രൈസ്‌റ്റിന്റെ സ്‌ട്രൈക്ക് റേറ്റ് 98.01 ആയിരുന്നു. ഗില്ലി 31 മത്സരങ്ങളില്‍ നിന്ന് 1085 റണ്‍സും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. സനത് ജയസൂര്യ  (90.66) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍  (88.21)എന്നിവരാണ്  സ്‌ട്രൈക്ക് റേറ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.&lt;br /&gt;&lt;br /&gt;ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരവും സച്ചിനാണ്. 2003ല്‍ ലോകകപ്പില്‍ നേടിയ 673 റണ്‍സ്. രണ്ടാം സ്ഥാനത്ത് ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്‌ഡനാണ്. കഴിഞ്ഞ ലോകകപ്പില്‍ നേടിയ 695 റണ്‍സ്.&lt;br /&gt;&lt;br /&gt;&lt;b&gt;എവര്‍ഗ്രീന്‍ മഗ്രാത്ത്&lt;br /&gt;&lt;/b&gt;&lt;br /&gt;ബൗളര്‍മാരില്‍ ഓസ്‌ട്രേലിയുടെ ഗ്ലെന്‍ മഗ്രാത്താണ് ഒന്നാമന്‍. നാല് ലോകകപ്പുകളില്‍ നിന്ന് 71 വിക്കറ്റുകളാണ്‌ മഗ്രാത്തിന്റെ സമ്പാദ്യം. ഇതില്‍ മൂന്ന് ലോകകപ്പുകളിലും ഓസീസിനെ കിരീടത്തിലെത്തിക്കാനായി എന്നതാണ് മഗ്രാത്തിന്റെ ഏറ്റവും വലിയ നേട്ടം. 15 റണ്‍സ്‌  വഴങ്ങി ഏഴു വിക്കറ്റ്‌ വീഴ്‌ത്തിയതാണ്‌  മികച്ച പ്രകടനം. 2003ല്‍ നമീബിയയ്‌ക്കെതിരെയായിരുന്നു ഈ വിക്കറ്റ് വേട്ട.&lt;br /&gt;&lt;br /&gt;പാകിസ്ഥാന്റെ വസീം അക്രമാണ് വിക്കറ്റുവേട്ടയില്‍ രണ്ടാം സ്ഥാനത്ത്. 36 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റുകളാണ്‌ അക്രം വീഴ്‌ത്തിയത്. 15 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. അവസാന ലോകകപ്പ്‌ കളിക്കുന്ന മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 31 മത്സരങ്ങളില്‍ നിന്ന്  53 വിക്കറ്റുകളാണ് മുരളിയുടെ സമ്പാദ്യം. 30 റണ്‍സിന് ഏഴ് വിക്കറ്റ് മികച്ച പ്രകടനവും.&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-3548744026427906322?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/3548744026427906322/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=3548744026427906322' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3548744026427906322'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3548744026427906322'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/02/blog-post_17.html' title='ബാറ്റിംഗില്‍ സച്ചിന്‍; ബൗളിംഗില്‍ മഗ്രാത്ത്'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-TKrJT6qXQHQ/TVz8a_0I1zI/AAAAAAAAA3M/Q27UrbDSuSU/s72-c/sachin%2Bselfgoal.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-4532544698429311006</id><published>2011-02-04T11:33:00.002+05:30</published><updated>2011-02-04T11:37:45.356+05:30</updated><category scheme='http://www.blogger.com/atom/ns#' term='യുസേബിയോ'/><category scheme='http://www.blogger.com/atom/ns#' term='പെലെ'/><category scheme='http://www.blogger.com/atom/ns#' term='വിയ'/><category scheme='http://www.blogger.com/atom/ns#' term='മില്ല'/><category scheme='http://www.blogger.com/atom/ns#' term='എറ്റൂ'/><category scheme='http://www.blogger.com/atom/ns#' term='ദ്രോഗ്ബ'/><category scheme='http://www.blogger.com/atom/ns#' term='ലോകകപ്പ്'/><category scheme='http://www.blogger.com/atom/ns#' term='ഫുട്ബോള്‍'/><title type='text'>ഇവര്‍ കറുത്തമുത്തുകള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_XhWkhqq2lgc/TUuXbTNeMII/AAAAAAAAA2k/FPFPKhreeg8/s1600/Roger-Milla.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 240px; height: 240px;" src="http://1.bp.blogspot.com/_XhWkhqq2lgc/TUuXbTNeMII/AAAAAAAAA2k/FPFPKhreeg8/s400/Roger-Milla.jpg" border="0" alt="" id="BLOGGER_PHOTO_ID_5569711859442790530" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പത്ത് ആഫ്രിക്കന്‍ താരങ്ങളെക്കുറിച്ച്...&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;b&gt;യുസേബിയോ&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ആഫ്രിക്ക ഫുട്ബോള്‍ ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ചതാരമാണ് യുസേബിയോ. എന്നാല്‍ ഒരിക്കല്‍പ്പോലും ജന്‍മനാടിനുവേണ്ടി പന്തുതട്ടാനുളള ഭാഗ്യം ഈ കറുത്തമുത്തിനുണ്ടായില്ല. മൊസാമ്പിക്കായിരുന്നു യുസേബിയോയുടെ ജന്‍മദേശം. കളിക്കളത്തില്‍ നിന്ന് വിരമിക്കുംവരെ മൊസാമ്പിക് പോര്‍ട്ടുഗലിന്റെ കീഴില്‍​നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നില്ല. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ആഫ്രിക്കയില്‍​ജനിച്ചുവെങ്കിലും പോര്‍ട്ടുഗലിന് വേണ്ടിയാണ് യുസേബിയോ ബൂട്ടുകെട്ടിയത്. 64 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകള്‍ നേടി ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ചതാരങ്ങളുടെ പട്ടികയില്‍ ഇടംനേടി. 1966 ലോകകപ്പില്‍ ടോപ് സ്‌കോററായ യുസേബിയോയുടെ മികവില്‍ പോര്‍ട്ടുഗല്‍ മൂന്നാം സ്ഥാനത്തെത്തി. ലോകകപ്പില്‍ പോര്‍ട്ടുഗലിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ആറുഗോളുകളോടെയാണ്  കറുത്തപുളളിപ്പുലി എന്നറിയപ്പെ യുസേബിയോ ഗോള്‍ഡന്‍ബൂട്ട് സ്വന്തമാക്കിയത്. ജന്‍മനാടിന് വേണ്ടിയല്ലെങ്കിലും ഈ നേട്ടംകൈവരിച്ച ഏക ആഫ്രിക്കക്കാരനാണ് യുസേബിയോ. 1965ല്‍ യൂറോപ്യന്‍ ഫുട്ബോളര്‍ പുരസ്കാരവും നേടി. 715 മത്സരങ്ങളില്‍ ബെന്‍ഫിക്കയ്‌ക്ക് വേണ്ടി ബൂട്ടുകെട്ടിയ യുസേബിയോ 715 ഗോളുകളാണ് അടിച്ചുകൂട്ടിയത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;b&gt;ജോര്‍ജ് വിയ&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;നിര്‍ഭാഗ്യവാനായ മറ്റൊരു ആഫ്രിക്കന്‍ ഫുട്ബോളറാണ് ജോര്‍ജ് വിയ. ലോകകപ്പില്‍ കളിക്കാത്ത എക്കാലത്തെയും മികച്ച ആഫ്രിക്കന്‍ ഫുട്ബോളറെന്ന് നിസ്സംശയം പറയാവുന്ന താരം. ലോകോത്തര താരമായെങ്കിലും വിയയുടെ സ്വന്തം ടീമായ ലൈബീരിയ ഒരിക്കല്‍പ്പോലും ലോകകപ്പിന് യോഗ്യത നേടിയില്ല. കളിക്കളങ്ങളോട് വിട പറയുമ്പോള്‍ വിയയുടെ ഏറ്റവും വലിയ ദു:ഖവും ഇതായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ലോകകപ്പില്‍ കളിക്കുക എന്നതൊഴികെയുളള എല്ലാ ബഹുമതികളും വിയ സ്വന്തം പേരിനൊപ്പമാക്കിയിരുന്നു. മൂന്നു തവണ ആഫ്രിക്കന്‍ ഫുട്ബോളറായി. 1995 ആയിരുന്നു വിയയുടെ സുവര്‍ണ വര്‍ഷം. ആഫ്രിക്കന്‍, യൂറോപ്യന്‍, ഫിഫ ഫുട്ബോളര്‍ ഒഫ് ദ ഇയര്‍ പുരസ്കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടത് വിയ ആയിരുന്നു. ഈ നേട്ടം കൈവരിച്ച ഏകതാരവും വിയ തന്നെ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;b&gt;സാമുവല്‍ എറ്റൂ&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;കാമറൂണ്‍ ഫുട്ബോള്‍​ലോകത്തിന് നല്‍കിയ ഗോള്‍ വേട്ടക്കാരനാണ് സാമുവല്‍ എറ്റൂ. ഇന്റര്‍ മിലാന്‍ താരമായ എറ്റൂ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ പങ്കാളിയായ താരമാണ്. രണ്ടു തവണ ബാഴ്‌സലോണക്ക് വേണ്ടിയാണ് ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌പാനിഷ് ലീഗില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച എറ്റൂ ബാഴ്‌സലോണയ്ക്ക് വേണ്ടി 108 ഗോളുകള്‍ നേടി. 94 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് എറ്റൂവിന്റെ സമ്പാദ്യം. 2003,2004,2005 വര്‍ങ്ങളില്‍ ആഫ്രിക്കന്‍ ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ടു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;b&gt;ഫിനിഡി ജോര്‍ജ്&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;1994, 1998 ലോകകപ്പുകളില്‍ നൈജീരിയന്‍ ടീമിന്റെ നെടുന്തൂണായിരുന്നു ഫിനിഡി ജോര്‍ജ്. അയാക്സ് ആംസ്റ്റര്‍ഡാമിലൂടെ ചാമ്പ്യന്‍സ് ലീഗ് കിരീട വിജയത്തിലും പങ്കാളിയായി. തുടര്‍ന്ന് റയല്‍ ബെറ്റിസ്, റയല്‍ മയോര്‍ക്ക തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ചു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;b&gt;റോജര്‍ മില്ല&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;1990 ലോകകപ്പിന്റെ ഏറ്റവും തിളക്കമുളള ഓര്‍മകളിലൊന്നാണ് റോജര്‍ മില്ല. ഗോള്‍ നേടിയ ശേഷം കോര്‍ണര്‍ ഫ്ലാഗിനടുത്ത്  മില്ല നടത്തിയ നൃത്തച്ചുവടുകള്‍ കാലത്തിന് മായ്‌ക്കാനാവാത്ത ഓര്‍മചിത്രങ്ങളാണ്. നാലു തവണ എതിരാളികളുടെ വല ചലിപ്പിച്ച മില്ല കാമറൂണിനെ ക്വാര്‍ട്ടര്‍ ഫൈനലിലുമെത്തിച്ചു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;മുപ്പത്തിയെട്ടാം വയസ്സിലാണ് മില്ല ലോകകപ്പില്‍ മിന്നും കളി കെട്ടഴിച്ചത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനും മറ്റാരുമായിരുന്നില്ല. 1994 ലോകകപ്പില്‍ ഗോളടിച്ച് മില്ല തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുകയും ചെയ്‌തു, മുപ്പത്തിയെട്ടാം വയസ്സില്‍. നൂറ്റാണ്ടിലെ ആഫ്രിക്കന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മില്ല ആയിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;b&gt;ദിദിയര്‍ ദ്രോഗ്‌ബ&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഐവറി കോസ്‌റ്റിന്റെ കൊടിയടയാളമാണ് ദിദിയര്‍ ദ്രോഗ്‌ബ. 2006 ലോകകപ്പില്‍ മരണഗ്രൂപ്പില്‍ പെട്ടതിനാല്‍ ഐവറികോസ്റ്റിനെ രക്ഷിക്കാന്‍ ദ്രോഗ്‌ബക്കായില്ല. 67 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് ദ്രോഗ്‌ബയുടെ സമ്പാദ്യം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഇംഗ്ലീഷ് ക്ലബായ ചെല്‍സിയുടെ ഗോളടി യന്ത്രമാണ് ദ്രോഗ്‌ബ. ചെല്‍സിക്കുവേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരവും വിദേശതാരവും ദ്രോഗ്‌ബ തന്നെ. ഐവറികോസ്റ്റിന്റെ എക്കാലത്തെയും മികച്ച സ്കോററും ദ്രോഗ്‌ബയാണ്. 2006,2009 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഫുട്ബോളറുമായി തിരഞ്ഞെടുക്കപ്പെട്ടു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;b&gt;അബേദി പെലെ&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ലോകകപ്പില്‍ ബൂട്ടണിയാന്‍ കഴിയാത്ത മറ്റൊരു പ്രതിഭയാണ് ഘാനയുടെ അബേദി പെലെ. ഒളിമ്പിക് മാഴ്‌സെയ്ക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി.യൂറോപ്യന്‍ ഫുട്ബോളില്‍ ആഫ്രിക്കന്‍ താരങ്ങളുടെ ചുവടുറപ്പിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ചതും അബേദി പെലെ ആയിരുന്നു. &lt;/span&gt;&lt;span class="Apple-style-span" style="font-size: large; "&gt;1991, 1992, 1993 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;b&gt;ഹുസ്സാം ഹസ്സന്‍&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഈജിപ്ഷ്യന്‍ ഫുട്ബോളിലെ ഇതിഹാസ താരമാണ് ഹുസ്സാം ഹസ്സന്‍. ഈജിപ്റ്റിന് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം ഹസ്സനാണ്. 169 മത്സരങ്ങള്‍. 69 ഗോളുകള്‍ നേടി. 20 വര്‍ഷമാണ് ഹസ്സന്‍ ഈജിപ്റ്റിന് വേണ്ടി ബൂട്ടണിഞ്ഞത്. 1990 ലോകകപ്പിലും കളിച്ചു. 50 വര്‍ഷത്തെ ഏറ്റവും മികച്ച ആഫ്രിക്കന്‍ താരമായും തിരഞ്ഞെടുക്കപ്പെട്ടു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;b&gt;നുവാന്‍കോ കാനു&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;1998, 2002 ലോകകപ്പുകളില്‍ നൈജീരിയന്‍ കുപ്പായമണിഞ്ഞ ഫോര്‍വേഡാണ് നുവാന്‍കോ കാനു. അയാക്സ്, ഇന്റര്‍ മിലാന്‍, ആഴ്‌സനല്‍ എന്നീ മുന്‍നിര ക്ലബുകളിലും ബൂട്ടണിഞ്ഞു. 79 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടി. 1996, 1999 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ താരമായി. 1996 ഫിഫ ഫുട്ബോളര്‍ പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. ഇതേ വര്‍ഷം ഒളിംപിക് സ്വര്‍ണം നേടി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;b&gt;മൈക്കല്‍ എസ്സിയന്‍&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഘാനയുടെ പ്രതീക്ഷയാണ് മൈക്കല്‍ എസ്സിയന്‍. 2006 ലോകകപ്പില്‍ ഘാന ആദ്യമായി കളിച്ചപ്പോള്‍ ആ ടീമിലംഗമായി. 51 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ നേടി. പ്രിമിയര്‍ ലീഗില്‍ ചെല്‍സിയുടെ താരമാണ്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-4532544698429311006?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/4532544698429311006/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=4532544698429311006' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4532544698429311006'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4532544698429311006'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/02/blog-post.html' title='ഇവര്‍ കറുത്തമുത്തുകള്‍'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_XhWkhqq2lgc/TUuXbTNeMII/AAAAAAAAA2k/FPFPKhreeg8/s72-c/Roger-Milla.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-478191550360882520</id><published>2011-01-27T16:03:00.001+05:30</published><updated>2011-01-27T16:07:07.381+05:30</updated><category scheme='http://www.blogger.com/atom/ns#' term='അത്‌ലറ്റിക് മീറ്റ്'/><category scheme='http://www.blogger.com/atom/ns#' term='സെന്റ് ജോര്‍ജ്'/><category scheme='http://www.blogger.com/atom/ns#' term='മാര്‍ ബേസില്‍'/><category scheme='http://www.blogger.com/atom/ns#' term='കായികമേള'/><category scheme='http://www.blogger.com/atom/ns#' term='ഒളിംപിക്സ്'/><title type='text'>സ്‌കൂള്‍ മീറ്റില്‍ സഭകള്‍ക്കെന്തു കാര്യം?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_XhWkhqq2lgc/TUFKN7784OI/AAAAAAAAA2Y/7SBhHhIU1-E/s1600/eranakulam%2Bdist%2Bteam.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 400px; height: 192px;" src="http://3.bp.blogspot.com/_XhWkhqq2lgc/TUFKN7784OI/AAAAAAAAA2Y/7SBhHhIU1-E/s400/eranakulam%2Bdist%2Bteam.jpg" alt="" id="BLOGGER_PHOTO_ID_5566812217694544098" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്‌പോര്‍ട്‌സിന് അപ്പുറത്ത് രണ്ട് ക്രിസ്‌തീയ സഭകള്‍ തമ്മിലുളള മുക്കാല്‍ നൂറ്റാണ്ട് നീണ്ട പോരിന്റെ മറവില്‍ കൊമ്പുകോര്‍ക്കുന്ന കോതമംഗലത്തെ സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ സ്‌കൂളുകളുടെ പടയോട്ടത്തോടെ സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ മറ്റൊരു അധ്യായത്തിന് തിരശീല വീണു. കോതമംഗലം സ്‌കൂളുകള്‍ കത്തിക്കയറിയപ്പോള്‍ പൊരുതിനോക്കാനായത് പാലക്കാട്ടെ മൂന്ന് സ്‌കൂളുകള്‍ക്കു  മാത്രം. ഇതുതന്നെയാണ് 25 റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിട്ടും കായികകേരളത്തിന്റെ ആവനാഴിയായിരുന്ന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനെ ആശങ്കയിലാഴ്‌ത്തുന്നതും.&lt;br /&gt;&lt;br /&gt;കഴിഞ്ഞവര്‍ഷം മാര്‍ ബേസില്‍ തട്ടിയെടുത്ത കിരീടം ഇത്തവണ ഫോട്ടോഫിനിഷിലാണ്  സെന്റ് ജോര്‍ജ് വീണ്ടെടുത്തത്. വെറും അരപ്പോയിന്റിന്. സെന്റ് ജോര്‍ജിന് 131.5 പോയിന്റും മാര്‍ ബേസിലിന് 131 പോയിന്റുമാണ് ലഭിച്ചത്. മാര്‍ബേസിലുകാര്‍ ഹൃദയം തകര്‍ന്നിരുന്നപ്പോള്‍ സെന്റ് ജോര്‍ജ് സ്‌കൂള്‍ ആവേശ- ക്കൊടുമുടിയിലായിരുന്നു, ഒപ്പം ആശ്വാസത്തിലും. മീറ്റിന്റെ മൂന്നാംദിനം വൈകുന്നേരം കണക്കുകള്‍ കൂട്ടിക്കിഴിച്ച് സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ഒരു മുഖ്യ അണിയറക്കാരന്‍ പറഞ്ഞത് ഇങ്ങനെ: " ഇന്ന് സമാധാനമായി ഉറങ്ങാം. ബേസിലിനെക്കാള്‍ ഇരുപത്തിരണ്ടര പോയിന്റെ ലീഡുണ്ട്. ആദ്യ രണ്ട് ദിവസവും മര്യാദയ്‌ക്ക് ഉറങ്ങാന്‍ പോലുമായില്ല". ഈ വാക്കുകളില്‍ നിന്നുതന്നെ കോതമംഗലം സ്‌കൂളുകളുടെ വീറും വാശിയും പോരും വായിച്ചെടുക്കാം. താരങ്ങളുടെ ഭാവിയോ സംസ്ഥാനത്തിന്റെ ഭാവിയോ അല്ല ഈ വറചട്ടിയിലുളളത്, സ്‌കൂളിന്റെ പെരുമ മാത്രം. അപ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുക സ്വാഭാവികം.&lt;br /&gt;&lt;br /&gt;സഭകള്‍ ട്രാക്കിലിറങ്ങുമ്പോള്‍&lt;br /&gt;&lt;br /&gt;സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ സ്‌കൂളുകളുടെ പ്ലാറ്റിനം ജൂബിലിയാണ് ഈ വര്‍ഷം. അത്രത്തോളം പഴക്കമുണ്ട് ഇവരുടെ വൈരത്തിനും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് അതിത്ര മൂര്‍ച്ഛിച്ചതെന്നു മാത്രം. 75 വര്‍ഷം മുന്‍പ് ബോയ്‌സ് സ്‌കൂളായാണ് സെന്റ് ജോര്‍ജും മാര്‍ ബേസിലും ആരംഭിക്കുന്നത്. സെന്റ് ജോര്‍ജ് റോമന്‍ കത്തോലിക്കാ വിഭാഗത്തിന്റെയും മാര്‍ ബേസില്‍ യാക്കോബായ വിഭാഗത്തിന്റെയും സ്‌കൂളുകളാണ്. അറുപതുകളുടെ അവസാനവും എഴുപതുകളിലും കായികമേഖലയില്‍ സാന്നിധ്യം അറിയിച്ചെങ്കിലും കോതമംഗലത്തെ സ്‌കൂളുകള്‍ പിന്നീട് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. കോതമംഗലം എം എ കോളേജിലൂടെയാണ് അവര്‍ കായിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചത്. പിന്നീട് മാര്‍ ബേസില്‍ ആദ്യം മിക്‌സഡ് സ്‌കൂളാക്കി. അതിന്റെ തുടര്‍ച്ചയായി ജിമ്മി ജോസഫ് എന്ന കായിക അധ്യാപകനെയും നിയമിച്ചു. 1998ലായിരുന്നു​ഇത്.&lt;br /&gt;&lt;br /&gt;തോമസ് മാഷിന് കീഴില്‍ കോരുത്തോട് സികെഎം എച്ച് എസ് തൊട്ടതെല്ലാം പൊന്നാക്കുന്ന കാലം. ജിമ്മിക്ക് കീഴില്‍ മാര്‍ ബേസില്‍ വരവറിയിച്ചു. അതോടെ സെന്റ് ജോര്‍ജിന് പൊള്ളി. ഉടനെ രാജു പോള്‍​ എന്ന കായിക അധ്യാപകനെ ഇടുക്കിയില്‍ നിന്ന് കോതമംഗലത്തെത്തിച്ചു. അവിടെത്തുടങ്ങുന്നു ഇവരുടെ ഇന്ന് കാണുംവിധമുള്ള തീപാറും പോരാട്ടം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെ ഇവര്‍ തേടിപ്പിടിച്ചു. പണവും പരിശീലനവും നല്‍കി. പന്തയക്കോഴികളെപ്പോലെ വളര്‍ത്തിവലുതാക്കുന്നു. ഒരൊറ്റ ലക്ഷ്യം മാത്രം, സംസ്‌ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്. ഇതിന് മുന്നോടിയായി എല്ലാ വര്‍ഷവും നടക്കുന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍​ ഈ സ്‌കൂളുകളിലെ കുട്ടികളെ കാണാനാവില്ല. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെ മറ്റ് പല ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും ദേശീയ മീറ്റ് ഇവര്‍ക്ക്  പ്രശ്‌നമേയല്ല.&lt;br /&gt;&lt;br /&gt;ലക്ഷ്യം എവിടെ വരെ&lt;br /&gt;&lt;br /&gt;ലക്ഷങ്ങള്‍ മുടക്കിയാണ് ഇരു സംഘവും സ്‌കൂള്‍ മീറ്റിന് എത്തുന്നത്. ഇരു സ്‌കൂളുകള്‍ക്കും അത്‌ലറ്റിക് അക്കാഡമിയും ഉണ്ട്. സെന്റ് ജോര്‍ജ് ട്രാക്ക് ഇനങ്ങളിലും മാര്‍ ബേസില്‍ ഫീല്‍ഡ് ഇങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ഈ ശ്രദ്ധയുടെ അടിസ്ഥാനവും പോയിന്റ് എന്ന ലക്ഷ്യം വച്ചുളളതുതന്നെ. എം എ കോളേജിലെ കായികാധ്യാപകനായ പി ഐ ബാബുവാണ് മാര്‍ ബേസിലിന്റെയും ഫീല്‍ഡ് ഇനങ്ങളുടെ പരിശീലകന്‍. പ്രത്യേകിച്ചും ത്രോ ഇനങ്ങളില്‍. സാങ്കേതികമായും ശാസ്‌ത്രീയമായും ഇദ്ദേഹത്തിന്റെ പരിശീലനം മറ്റുളളവരെക്കാള്‍ ബഹുദൂരം മുന്നിലാണ്. പക്ഷെ, മുന്നോട്ടു നോക്കുമ്പോഴാണ് പ്രശ്‌നം. ദേശീയ മീറ്റുകളില്‍പ്പോലും ത്രോ ഇനങ്ങളില്‍ നമുക്ക് ശോഭിക്കാന്‍ കഴിയാറില്ല. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുളളവരാണ് പൊതുവെ ഈ മേഖലയുടെ കുത്തകക്കാര്‍. ഇവര്‍പോലും അന്തര്‍ദേശീയ തലത്തില്‍ വളരെ പിന്നിലാവുന്നു. അപ്പോള്‍ ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ കാണുകപോലും പ്രയാസമായിരിക്കും. (മാര്‍ബേസിലിന്റെയും പി ഐ ബാബുവിന്റെയും പരിശ്രമങ്ങളെ വിലകുറച്ച് കാണിക്കാനോ അവമതിക്കാനോ അല്ല ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്).&lt;br /&gt;&lt;br /&gt;ദീര്‍ഘവീക്ഷണത്തോടെ ഒരു ലക്ഷ്യത്തിനായി (ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ്)  വളര്‍ത്തിയെടുക്കേണ്ട കായികതാരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ റെയില്‍വേയില്‍ ഒരു ജോലി എന്ന വേലിക്കെട്ടിനകത്തേക്ക് ചുരുങ്ങുന്നതാണ് സമീപകാല കേരളം കാണുന്നത്. ഇത്തരം പരിശീലന പദ്ധതികള്‍ നല്‍കുന്ന ദിശയും അതാണ്. ട്രാക്കിനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ സെന്റ് ജോര്‍ജില്‍ നിന്ന് സിനി ജോസിനെപ്പോലെ ഒരു ഒളിംപ്യന്‍ ഉയര്‍ന്നുവന്നുവെന്നതും മറക്കുന്നില്ല. എങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി ഈ സ്‌കൂളുകള്‍ തമ്മിലുളള പോരിനിടയില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്നുവന്നവര്‍ വിരളമാണെന്നത് യാഥാര്‍ഥ്യമാണ്. അതുതന്നെയാണ് കായിക കേരളം നേരിടുന്ന ആശങ്കയും. ഓരോ തവണയും ചാനലിലും പത്രങ്ങളിലും നിറയുന്ന പൊന്‍മുഖങ്ങള്‍ സ്‌കൂള്‍ മീറ്റിന് ശേഷം മഷിയിട്ട് നോക്കിയാലും കാണാറില്ല. അവരെവിടെ പോകുന്നു?. എങ്ങനെ, എന്തുകൊണ്ട് പോകുന്നു എന്നുകൂടി നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. എങ്കിലേ ഈ കായികമാമാങ്കം വര്‍ഷാവര്‍ഷം ആഘോഷിക്കുന്നതില്‍ കാര്യമുളളൂ.&lt;br /&gt;&lt;br /&gt;ആശ്വാസമായി പാലക്കാടന്‍ കാറ്റ്&lt;br /&gt;&lt;br /&gt;കോതമംഗലം സ്‌കൂളുകളുടെ പെരും പോരിനിടയില്‍ പാലക്കാട്ടെ കുമരംപുത്തൂര്‍ കല്ലടി, മുണ്ടൂര്‍ , പറളി സ്‌കൂളുകളാണ് ആശയ്‌ക്ക് വകനല്‍കുന്നത്. സാധാരണക്കാരായ, സ്‌കൂളിന് സമീപത്തെ കുട്ടികളെ കണ്ടെത്തിയാണ് ഇവര്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നത്. കല്ലടി സ്‌കൂളിനാണ് അല്‍പമെങ്കിലും ഭേദപ്പെട്ട സൗകര്യമുളളത്. അതാവട്ടെ സ്‌കൂള്‍ മാനേജര്‍ സെയ്‌ദ് അലിയുടെ  വ്യക്തിപരമായി താല്‍പര്യത്തില്‍നിന്ന് ഉണ്ടായതാണ്. താരത്തിളക്കമുളള പരിശീലകര്‍ക്കിടയില്‍ കല്ലടിയുടെ രജീഷിനെയും പറളിയുടെ മനോജിനെയും മുണ്ടൂരിന്റെ സിജിനെയും മറക്കുന്നത് അപരാധമായിരിക്കും. ഇവരുടെ പരിശീലത്തിന്റെ കരുത്തിലാണ് പാലക്കാടിന്റെ കുട്ടികള്‍ പൊരുതുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;സംസ്ഥാന അത്‌ലറ്റിക് മീറ്റ് ചില പ്രത്യേക സ്‌കൂളുകളുടെ മീറ്റായി ചുരുങ്ങി വരുന്നതാണ് കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്നത്. അത് ഓരോ വര്‍ഷംകൂടി വരികയും ചെയ്യുന്നു. ആതിഥേയരായ തിരുവനന്തപുരത്തുനിന്ന് മത്സരിച്ച ജനറല്‍ സ്‌കൂളുകളുടെ കുട്ടികളുടെ എണ്ണം തന്നെ ഇതിന് ഏറ്റവും വലിയ തെളിവ്. രണ്ടേ രണ്ട് കുട്ടികളെയാണ് സ്വന്തം മുറ്റത്ത് മത്സരം നടന്നിട്ട് തിരുവനന്തപുരത്തിന് പങ്കെടുപ്പിക്കാനായത്. കുട്ടികള്‍ കുറയുന്നു എന്നത് അത്‌ലറ്റിക്‌സിന്റെ വേര് മുറിയുന്നു എന്നത് തന്നെയാണ്. ആ വേര് മുറിയാതിരിക്കാന്‍ ശ്രമിക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. അതാണ് സ്‌പോര്‍ട്‌സിനെ സ്‌നോഹിക്കുന്നവര്‍ ചെയ്യേണ്ടത്.&lt;br /&gt;&lt;br /&gt;കത്തിവച്ചത് കടയ്‌ക്കല്‍ തന്നെ&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്ക് ശേഷം ജനറല്‍ സ്‌കൂളുകളും സ്‌പോര്‍ട്സ് ഡിവിഷന്‍ സ്‌കൂളുകളും ഒരുമിച്ച് മത്സരിച്ച മീറ്റായിരുന്നു ഇത്തവണത്തേത്. നമ്മുടെ കായിക ഭരണകര്‍ത്താക്കുളുടെ കൈയാങ്കളിമൂലം അവയുടെ നെല്ലിപ്പടിക കാണുന്നതിനും തിരുവനന്തപുരത്തെ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിച്ചു. ഏഴ് സ്‌പോര്‍ട്സ് സ്‌കൂളുകള്‍ ചേര്‍ന്ന് ആകെ നേടിയത് വെറും 70 പോയിന്റാണ്. കല്ലടി സ്‌കൂള്‍ മാത്രം 68 പോയിന്റ് നേടിയെന്ന് അറിയുമ്പോഴാണ് സ്‌പോര്‍ട്സ് പഠിക്കുന്ന കുട്ടികള്‍ താഴേക്ക് ഇങ്ങനെ വീണത്. വര്‍ഷങ്ങളായി സ്‌കൂള്‍ മീറ്റുകളുടെ സൂപ്പര്‍കോച്ചുമാരായി അറിയപ്പെടുന്ന ടോമി ചെറിയാനും അജയരാജും സജീവ സാന്നിധ്യമില്ലാത മാറനിന്നതും കായികപ്രേമികള്‍ ശ്രദ്ധിച്ചു. ഇവര്‍ കണ്ണൂര്‍ സ്‌പോര്‍ട്സ് ഡിവിഷനില്‍​നിന്ന് സ്ഥലം മാറ്റപ്പെട്ടതോടെ ആ സ്‌കൂളിന്റെ പതനവും ആരംഭിച്ചു. ജനറല്‍ സ്‌കൂളുകളിലെ കുട്ടികള്‍ സംസ്ഥാന മീറ്റുകള്‍ക്ക് ശേഷം ചരിത്രത്തിന്റെ ഭാഗമാവുമ്പോള്‍ ദേശീയ - അന്തര്‍ ദേശീയ തലത്തില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നത് സ്‌പോര്‍ട്സ് ഡിവിഷനിലെ കുട്ടികളായിരുന്നു.​ ആ പാരമ്പര്യത്തിന് കൂടിയാണ് ഇത്തവണ കത്തിവച്ചിരിക്കുന്നത്.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-478191550360882520?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/478191550360882520/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=478191550360882520' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/478191550360882520'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/478191550360882520'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/01/blog-post_644.html' title='സ്‌കൂള്‍ മീറ്റില്‍ സഭകള്‍ക്കെന്തു കാര്യം?'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_XhWkhqq2lgc/TUFKN7784OI/AAAAAAAAA2Y/7SBhHhIU1-E/s72-c/eranakulam%2Bdist%2Bteam.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-7204082532865823595</id><published>2011-01-27T15:52:00.002+05:30</published><updated>2011-01-27T15:55:10.489+05:30</updated><category scheme='http://www.blogger.com/atom/ns#' term='സൈന നേവാള്‍'/><category scheme='http://www.blogger.com/atom/ns#' term='സച്ചിന്‍'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='മേരികോം'/><category scheme='http://www.blogger.com/atom/ns#' term='ധോണി'/><category scheme='http://www.blogger.com/atom/ns#' term='ഫുട്ബോള്‍'/><title type='text'>2010 ഓര്‍മിപ്പിക്കുന്നു, ക്രിക്കറ്റ് മാത്രമല്ല ഇന്ത്യന്‍ സ്‌പോര്‍ട്സ്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_XhWkhqq2lgc/TUFHsXu2wTI/AAAAAAAAA2I/Ocf7Y8_WLf0/s1600/2011%2Bcalender.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 346px; height: 346px;" src="http://3.bp.blogspot.com/_XhWkhqq2lgc/TUFHsXu2wTI/AAAAAAAAA2I/Ocf7Y8_WLf0/s400/2011%2Bcalender.jpg" alt="" id="BLOGGER_PHOTO_ID_5566809442017001778" border="0" /&gt;&lt;/a&gt;&lt;span style="font-size:130%;"&gt;ലോക കായികവേദിയില്‍ ഇന്ത്യ ഉദിച്ചുയര്‍ന്ന വര്‍ഷമാണ് 2010. കാലം പുതിയൊരു ഇന്നിംഗ്സ് തുറക്കാനൊരുങ്ങമ്പോള്‍ ഓര്‍മയില്‍ തെളിയുന്ന സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെയും ഏഷ്യന്‍ ഗെയിംസിലെയും മെഡല്‍വേട്ട. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സമാനതകളില്ലാത്ത നേട്ടങ്ങള്‍. എം സി മേരി കോമിന്റെയും സൈന നേവാളിന്റെയും തിളക്കമുളള നേട്ടങ്ങള്‍...ക്രിക്കറ്റിന് അപ്പുറത്തേക്ക് ഇന്ത്യന്‍ കായികരംഗം ചുവടുവച്ച വര്‍ഷംകൂടിയാണ് 2010.&lt;br /&gt;&lt;br /&gt;സ്വന്തം നാട്ടില്‍ നടന്ന ആദ്യമായി നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് തന്നെയായിരുന്നു സ്വര്‍ണത്തിളക്കത്തോടെ മുന്നില്‍ നില്‍ക്കുന്നത്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനിന്ന സംഘാടകര്‍ രാജ്യത്തെ നാണക്കേടിലേക്ക് തളളിയിട്ടെങ്കിലും വര്‍ണാഭമായ ഉദ്ഘാടന ചടങ്ങോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടങ്ങളിലൊന്നായി മാറി. 38 സ്വര്‍ണമടക്കം 101 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗെയിംസ് ചരിത്രത്തിലെ സൂപ്പര്‍ മെഡല്‍വേട്ട. തൊട്ടുപിന്നാലെ ചൈനയിലെ ഗുവാംഗ്ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ മോശാമാക്കിയില്ല. 14 സ്വര്‍ണമടക്കം 64 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ വനിതാ റിലേ ടീം കോമണ്‍വെല്‍ത്ത്  ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണത്തിക്കത്തിലേക്ക് ഓടിയെത്തിയതാണ് 2010ലെ ഏറ്റവും വലിയ അത്‌ലറ്റിക്‌സ് നേട്ടം. രണ്ട് നേട്ടത്തിലും മലയാളിതാരം സിനി ജോസ് നിര്‍ണായക പങ്കുവഹിച്ചു. ഏഷ്യന്‍ ഗെയിംസില്‍ പ്രീജ ശ്രീധരനും ജോസഫ് എബ്രഹാമും സ്വര്‍ണം നേടി കേരളത്തിന്റെ യശസ്സ് ഏഷ്യയുടെ ഉയരങ്ങളിലെത്തിച്ചു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ കര്‍ണാടകക്കാരി അശ്വിനി ചിതാനന്ദയുടെ പ്രകടനവും കായികപ്രേമികളുടെ മനസ്സില്‍ നിന്ന് മായില്ല.&lt;br /&gt;&lt;br /&gt;ക്രിക്കറ്റ് പതിവുപോലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ തന്നെ കേന്ദ്രീകരിച്ചു. ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്‌മാന്‍ എന്ന അതുല്യ റെക്കോര്‍ഡിന്  അവകാശിയായ സച്ചിന്‍, ടെസ്‌റ്റ് ക്രിക്കറ്റില്‍ 50 സെഞ്ച്വറി നേടുന്ന ആദ്യ താരവുമായി. ഇതിനിടയിലും സച്ചിന് ഇന്ത്യയുടെ വിജയശില്‍പി ആവാന്‍ കഴിയാത്തത് എന്തെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. അതേസമയം വിവിഎസ് ലക്ഷ്‌മണ്‍ മാസ്റ്റര്‍ ഇന്നിംഗ്സുകളിലൂടെ ഇന്ത്യയുടെ വിജയശില്‍പിയാവുന്നതിനും 2010 സാക്ഷ്യം വഹിച്ചു. ഒരിക്കലല്ല, പലതവണ. രണ്ടാം ഇന്നിംഗ്സിലെ മാസ്‌മരിക പ്രകടനത്തോടെയായിരുന്നു സച്ചിനെപ്പോലും നിഷ്‌പ്രഭമാക്കുന്ന വിവിഎസ് മാജിക്. ട്വന്റി 20 ലോകകപ്പില്‍ ചലനമുണ്ടാക്കാനായില്ലെങ്കിലും ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ എം എസ് ധോണിയുടെ സംഘത്തിന് കഴിഞ്ഞു. അഴിമതിയുടെ ഭാരത്തില്‍ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി നാണക്കേടിന്റെ പടുകുഴിയിലേക്ക് മുങ്ങുന്നതും കൊച്ചി ഐ പിഎല്‍ ടീമിന്റെ വിവാദങ്ങളും കളിക്ക് പുറത്തെ കളിയിലൂടെ ക്രിക്കറ്റിനെ കൂടുതല്‍ ഹോട്ടാക്കുന്നതും നമ്മള്‍ കണ്ടു.&lt;br /&gt;&lt;br /&gt;ഏഷ്യന്‍ ഗെയിംസില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെങ്കിലും സൈന നേവാള്‍ ലോക ബാഡ്‌മിന്റണ്‍ വേദിയില്‍ ഇന്ത്യയുടെ നക്ഷത്രമായി തിളങ്ങി നിന്നു. ലോകറാങ്കിംഗിലെ രണ്ടാംസ്ഥാനം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍പ്രി ഗോള്‍ഡ്, സിംഗപ്പൂര്‍ സീരീസ് , ഇന്തോനേഷ്യന്‍ ഓപ്പണിലെ കിരീട നേട്ടമാണ് സൈനയെ ലോകതാരമാക്കിയത്. കളിക്കളത്തില്‍ മിന്നിത്തിളങ്ങിയ സൈനയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന നല്‍കി രാജ്യം​ആദരിക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;ബോക്‌സിംഗില്‍ വിജേന്ദര്‍ സിംഗ്, ഗുസ്‌തിയില്‍ സുശീല്‍ കുമാര്‍, ഷൂട്ടിംഗില്‍ ഗഗന്‍ നാരംഗ്, ടെന്നിസില്‍ സോംദേവ് ദേവ് വര്‍മന്‍ , ബില്യാര്‍ഡ്‌സില്‍ പങ്കജ് അഡ്വാനി എന്നിവരും ഇന്ത്യയുടെ അഭിമാനങ്ങളായി. അഭിനവ് ബിന്ദ്രയുടെ മോശംഫോം കോട്ടങ്ങളുടെ കൂട്ടത്തില്‍  വയ്‌ക്കാം.&lt;br /&gt;&lt;br /&gt;പൊന്‍തിളക്കത്തിലുംവേണ്ടത്ര അംഗീകാരം ലഭിക്കാത്ത താരം മണിപ്പൂരുകാരി എം സി മേരികോം ആയിരുന്നു. തുടര്‍ച്ചായായി അഞ്ചാം തവണയാണ് മേരികോം ലോകവനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായത്. ഇന്ത്യന്‍ കായികചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടമായിട്ടുപോലും മാധ്യമങ്ങളടക്കം മേരികോമിന് വേണ്ടത്ര അംഗീകാരം നല്‍കിയില്ല.&lt;br /&gt;&lt;br /&gt;ഹോക്കി വിവാദങ്ങളില്‍ മുങ്ങിനിന്നാണ് 2010നെ സജീവമാക്കിയത്. ഹോക്കി ഇന്ത്യയിലെ ചേരിതിരിവുകളും വോട്ടെടുപ്പുമെല്ലാം വാര്‍ത്തകളില്‍ വെണ്ടക്കയായപ്പോള്‍ വനിതാ ടീം കോച്ച് എം കെ കൗശിക്കിനെ ലൈംഗിക ആരോപണങ്ങളുടെ പേരില്‍ പുറത്താക്കി. ഫുട്ബോളില്‍ അഖിലന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഐ എം ജി റിലയന്‍സുമായി 700 കോടിയുടെ കരാറില്‍ ഒപ്പുവച്ചത് മാത്രമായിരുന്നു നേട്ടം.  എങ്കിലും ഏഷ്യന്‍ കപ്പിന് മുന്നോടിയായി നടത്തിയ പോര്‍ട്ടുഗല്‍ പര്യടനത്തില്‍  മികച്ചപ്രകടനം നടത്തിയത് മറക്കാനാവില്ല.&lt;br /&gt;&lt;br /&gt;സംഭവ ബഹുലമായ 2010ന് തിരശീല വീഴുമ്പോഴുളള കണക്കെടുപ്പില്‍ നേട്ടത്തിന്റെ പട്ടികതന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. വരാനിരിക്കുന്ന ദിനങ്ങളില്‍ കൂടുതല്‍ അഭിമാന നിമിഷങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിക്കാം... കാത്തിരിക്കാം.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-7204082532865823595?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/7204082532865823595/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=7204082532865823595' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7204082532865823595'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7204082532865823595'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/01/2010.html' title='2010 ഓര്‍മിപ്പിക്കുന്നു, ക്രിക്കറ്റ് മാത്രമല്ല ഇന്ത്യന്‍ സ്‌പോര്‍ട്സ്'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_XhWkhqq2lgc/TUFHsXu2wTI/AAAAAAAAA2I/Ocf7Y8_WLf0/s72-c/2011%2Bcalender.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-8550874491269672165</id><published>2011-01-27T15:47:00.002+05:30</published><updated>2011-01-27T15:50:33.506+05:30</updated><category scheme='http://www.blogger.com/atom/ns#' term='സച്ചിന്‍'/><category scheme='http://www.blogger.com/atom/ns#' term='സെവാഗ്'/><category scheme='http://www.blogger.com/atom/ns#' term='കപില്‍ ദേവ്'/><category scheme='http://www.blogger.com/atom/ns#' term='ഐസിസി'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്‌'/><title type='text'>സ്വപ്‌ന ഇലവനില്‍ സച്ചിനും സെവാഗും കപിലും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_XhWkhqq2lgc/TUFG4bpCPeI/AAAAAAAAA2A/7d4Uk9QOJPk/s1600/sachin-sehwag%2Bselfgoal.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 235px; height: 191px;" src="http://3.bp.blogspot.com/_XhWkhqq2lgc/TUFG4bpCPeI/AAAAAAAAA2A/7d4Uk9QOJPk/s400/sachin-sehwag%2Bselfgoal.jpg" alt="" id="BLOGGER_PHOTO_ID_5566808549713133026" border="0" /&gt;&lt;/a&gt;&lt;span style="font-size:130%;"&gt;ക്രിക്കറ്റ് ചരിത്രത്തിലെ സ്വപ്‌ന ഇലവനില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ഇടംപിടിച്ചു. കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് ഐ സി സിയുടെ എക്കാലത്തെയും മികച്ച ഏകദിന ടീമില്‍ ഇടം പിടിച്ച താരങ്ങള്‍. ലോകമെമ്പാടുമുളള ക്രിക്കറ്റ് ആരാധകര്‍ വോട്ടെടുപ്പിലൂടെയാണ് ഏകദിന ചരിത്രത്തിലെ സ്വപ്‌ന ഇലവനെ കണ്ടെത്തിയത്. ഏകദിന ക്രിക്കറ്റിന്റെ നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു വോട്ടെടുപ്പ്.&lt;br /&gt;&lt;br /&gt;ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുവീതവും വെസ്‌റ്റ് ഇന്‍ഡീസില്‍ നിന്ന് രണ്ടു പേരും ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ , ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരങ്ങളുമാണ് സ്വപ്‌ന ഇലവനിലുളളത്. ഡിസംബര്‍ 22 മുതല്‍ ജനുവരി രണ്ടു വരെയായിരുന്നു വോട്ടെടുപ്പ്. 97 രാജ്യങ്ങളില്‍ നിന്നുളള 600,000 ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;1971 ജനുവരി അഞ്ചിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു ആദ്യ ഏകദിന മത്സരം. എക്കാലത്തെയും മികച്ച മത്സരമായി തിരഞ്ഞെടുക്കപ്പെട്ടത് 2008ല്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ വാണ്ടറേഴ്‌സില്‍ നടന്ന പോരാട്ടമാണ്. ഓസീസിന്റെ 434 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചാണ് ദക്ഷിണാഫ്രിക്ക ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ജയം സ്വന്തമാക്കിയത്. ഐസിസി ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌ത 48 കളിക്കാരില്‍ നിന്നാണ് ആരാധകര്‍ വോട്ടെടുപ്പിലൂടെ സ്വപ്‌ന ഇലവനെ കണ്ടെത്തിയത്. മികച്ച മത്സരങ്ങളായി ഐ സിസി 10 പോരാട്ടങ്ങളാണ് നിര്‍ദേശിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;കപില്‍ ദേവ്&lt;br /&gt;ടീമിലെ ഏക ഓള്‍റൗണ്ടറാണ് 1983ലെ ലോകകപ്പില്‍​ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകനായ കപില്‍ദേവ്. മുത്തയ്യാ മുരളീധരന്‍ ഏക സ്‌പിന്നറും. സച്ചിനും സെവാഗുമാണ് ഓപ്പണര്‍മാര്‍. സൗരവ് ഗാംഗുലി, എം എസ് ധോണി, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ​എന്നിവര്‍ക്ക് അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്താനായില്ല. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ മൈക്കല്‍ ബെവന്‍ പന്ത്രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;സ്വപ്‌ന ഇലവന്‍&lt;br /&gt;&lt;br /&gt;ഓപ്പണര്‍മാര്‍ : സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , വിരേന്ദര്‍ സെവാഗ്&lt;br /&gt;&lt;br /&gt;മധ്യനിര : ബ്രയന്‍ ലാറ, വിവ് റിച്ചാര്‍ഡ്സ്, റിക്കി പോണ്ടിംഗ്&lt;br /&gt;ആള്‍റൗണ്ടര്‍ : കപില്‍ ദേവ്&lt;br /&gt;&lt;br /&gt;വിക്കറ്റ് കീപ്പര്‍ : ആഡം ഗില്‍ക്രിസ്‌റ്റ്&lt;br /&gt;&lt;br /&gt;സ്‌പിന്നര്‍ : മുത്തയ്യാ മുരളീധരന്‍&lt;br /&gt;&lt;br /&gt;ഫാസ്‌റ്റ് ബൗളര്‍മാര്‍ : വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്, അലന്‍ ഡൊണാള്‍ഡ്&lt;br /&gt;&lt;br /&gt;പന്ത്രണ്ടാമന്‍ : മൈക്കല്‍ ബെവന്‍&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-8550874491269672165?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/8550874491269672165/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=8550874491269672165' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8550874491269672165'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8550874491269672165'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/01/blog-post.html' title='സ്വപ്‌ന ഇലവനില്‍ സച്ചിനും സെവാഗും കപിലും'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_XhWkhqq2lgc/TUFG4bpCPeI/AAAAAAAAA2A/7d4Uk9QOJPk/s72-c/sachin-sehwag%2Bselfgoal.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-5515440348932909338</id><published>2011-01-03T15:58:00.000+05:30</published><updated>2011-02-04T12:29:33.310+05:30</updated><category scheme='http://www.blogger.com/atom/ns#' term='എം ആര്‍ എഫ്'/><category scheme='http://www.blogger.com/atom/ns#' term='ടെന്‍ഡുല്‍ക്കര്‍'/><category scheme='http://www.blogger.com/atom/ns#' term='ഡെന്നിസ് ലില്ലി'/><category scheme='http://www.blogger.com/atom/ns#' term='സച്ചിന്‍'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്‌'/><title type='text'>സെഞ്ച്വറികളുടെ സച്ചിന്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_XhWkhqq2lgc/TUFJh1RqOMI/AAAAAAAAA2Q/8xUVjdCepjo/s1600/Sachin%2BTendulkar.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 400px; height: 279px;" src="http://1.bp.blogspot.com/_XhWkhqq2lgc/TUFJh1RqOMI/AAAAAAAAA2Q/8xUVjdCepjo/s400/Sachin%2BTendulkar.jpg" alt="" id="BLOGGER_PHOTO_ID_5566811459992303810" border="0" /&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;span style="font-family:verdana;"&gt;ടെസ്‌റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്റെ ജീവിതത്തിലേക്ക്...&lt;br /&gt;&lt;/span&gt; &lt;span style="font-family:verdana;"&gt;1985ലെ ചുട്ടുപൊളളുന്നൊരു പകല്‍. ചെന്നൈ എം ആര്‍ എഫ് പേസ് ഫൗണ്ടേഷനില്‍ ഫാസ്റ്റ് ബൗളിംഗ് പഠിക്കാനെത്തിയ ഉയരം കുറഞ്ഞൊരു പന്ത്രണ്ടു വയസ്‌സുകാരന്‍. ഒപ്പമുളള ഉയരക്കാര്‍ക്കിടയില്‍ സര്‍വശക്തിയുമെടുത്ത് പന്തെറിയുന്ന പയ്യനോട്  ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം ഡെന്നിസ് ലില്ലി പറഞ്ഞു...നീ ബാറ്റിംഗില്‍ ശ്രദ്ധിക്കുകയാണ് നല്ലത്. ലില്ലിയുടെ ഈ വാക്കുകള്‍ ഇന്ത്യക്ക് മാത്രമല്ല ലോകക്രിക്കറ്റിനു തന്നെ സമ്മാനിച്ചത് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെയായിരുന്നു. സാക്ഷാല്‍ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറെ. ശേഷം ചരിത്രം.&lt;br /&gt;&lt;br /&gt;കാലത്തിനൊപ്പം ബാറ്റ്‌ചെയ്ത് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി സ്വന്തം പേരിനൊപ്പമാക്കി മുന്നേറുന്ന സച്ചിന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു, ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറികളുടെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ആദ്യ ബാറ്റ്‌സ്മാന്‍.&lt;/span&gt;  &lt;span style="font-family:verdana;"&gt;1989 നവംബര്‍ 15ന് പാകിസ്ഥാനെതിരെ പതിനാറാം വയസ്‌സില്‍ കറാച്ചിയിലായിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം. ആറാമനായി ക്രീസിലെത്തിയ സച്ചിന്‍ നേടിയത് 15 റണ്‍സ്!. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ കപില്‍ദേവിന്റെ നൂറാം ടെസ്റ്റും വഖാര്‍ യൂനിസിന്റെ അരങ്ങേറ്റ ടെസ്റ്റുമായിരുന്നു ഇത്. കപില്‍ നൂറ് ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ ബൗളറെന്ന നേട്ടം കൈവരിച്ചിട്ടും ഈ മത്സരത്തെ കാലം അടയാളപ്പെടുത്തിയത് സച്ചിന്റെ അരങ്ങേറ്റ ടെസ്റ്റ് എന്നായിരുന്നു. അതേ വര്‍ഷംതന്നെ ഡിസംബര്‍ 18നായിരുന്നു ഏകദിനത്തില്‍ സച്ചിന്റെ അരങ്ങേറ്റം. അതിനാടകീയ നിമിഷങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ സച്ചിന്‍ പൂജ്യത്തിന് പുറത്തായി. 87 റണ്‍സിന്റെ വിജയലകഷ്യവുമായി ബാറ്റുവീശിയ ഇന്ത്യ 7 റണ്‍സിന് തോറ്റു.&lt;/span&gt;  &lt;span style="font-family:verdana;"&gt;ബാറ്റിംഗില്‍ സച്ചിന്റെ നേട്ടങ്ങള്‍ക്ക് സമാനതകളില്ല. 174 ടെസ്റ്റുകളില്‍ നിന്ന് 14366 റണ്‍സ്.(സെഞ്ചൂറിയന്‍ ടെസ്റ്റ ഉള്‍പ്പെടുത്തിയിട്ടില്ല) 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സ്. എതിരാളികളെ ഒപ്പമെത്താന്‍പോലും അനുവദിക്കാത്ത റണ്‍വേട്ട. ഏകദിനത്തില്‍ 46 സെഞ്ച്വറികള്‍. ടെസ്റ്റില്‍ 248* റണ്‍സും ഏകദിനത്തില്‍ 200* റണ്‍സുമാണ് ഉയര്‍ന്ന സ്‌കോറുകള്‍. ഏകദിന ക്രിക്കറ്റില്‍ആദ്യ ഇരട്ട സെഞ്ച്വറിക്കുടമയും സച്ചിനാണ്.&lt;br /&gt;&lt;br /&gt;സമകാലിക ക്രിക്കറ്റിലെ മറ്റുതാരങ്ങള്‍ക്ക് സ്വപ്നംകാണാന്‍ കാണാന്‍പോലും കഴിയാത്ത നേട്ടങ്ങള്‍.&lt;/span&gt;  &lt;span style="font-family:verdana;"&gt;മറാത്തി നോവലിസ്റ്റ് രമേഷ് ടെന്‍ഡുല്‍ക്കറുടെയും രജനിയുടെയും രണ്ടാമത്തെ മകനായി 1973 ഏപ്രില്‍ 24ന് ബോംബെയിലായിരുന്നു ഇതിഹാസതാരത്തിന്റെ ജനനം. ഇഷ്ട സംഗീതസംവിധായകന്‍ സച്ചിന്‍ ദേവ് ബര്‍മന്റെ പേരാണ് രമേഷ് ടെന്‍ഡുല്‍ക്കര്‍ രണ്ടാമത്തെ മകന് നല്‍കിയത്. മൂത്തജ്യേഷ്ഠന്‍ അജിത്താണ് സച്ചിനെ ക്രിക്കറ്റിലേക്ക് വഴിനടത്തിയത്. രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട് സച്ചിന്; നിതിനും സവിതയും. 1995ലായിരുന്നു സച്ചിന്റെ വിവാഹം. ഡോക്ടറായ അഞ്ജലി മേത്തയാണ് ഭാര്യ. രണ്ടു മക്കളുണ്ട് സാറയും അര്‍ജുനും .&lt;/span&gt;  &lt;span style="font-family:verdana;"&gt;&lt;br /&gt;&lt;br /&gt;ഡെന്നിസ് ലില്ലിയുടെ നിര്‍ദേശപ്രകാരം ഫാസ്റ്റ് ബൗളിംഗ് സ്വപ്നം ഉപേക്ഷിച്ച സച്ചിന്‍ എത്തിയത് പ്രശസ്തകോച്ച് രമാകാന്ദ് അച് രേക്കറുടെ അടുത്തായിരുന്നു; പ്രഗല്‍ഭതാരങ്ങള്‍ പിറവിയെടുത്ത ശാരദാശ്രം സ്‌കൂളില്‍. ജ്യേഷ്ഠന്‍ അജിത്ത്തന്നെയാണ് സച്ചിനെ ശാരദാശ്രം സ്‌കൂളില്‍ എത്തിച്ചതും. മടുപ്പില്‌ളാതെ മണിക്കൂറുകളോളം പരിശീലനം നടത്തുന്ന സച്ചിനിലെ പ്രതിഭയെ  അച് രേക്കര്‍   തുടക്കത്തിലേ തിരിച്ചറിഞ്ഞു. നീണ്ട ചിലപരിശീലന വേളകളില്‍ സച്ചിന്‍ ബാറ്റുചെയ്യുമ്പോള്‍  അച് രേക്കര്‍ സ്റ്റംപിന് മുകളില്‍ ഒരുരൂപ നാണയം വയ്ക്കുമായിരുന്നു. സച്ചിനെ പുറത്താക്കുന്നവര്‍ക്കുളളതായിരുന്നു ആ നാണയം. പകേഷ മിക്കപേ്പാഴും സച്ചിന്‍ അപരാജിതനായി നിന്നു. ഇങ്ങനെ നേടിയ 13 ഒരുരൂപ നാണയങ്ങള്‍ വിലപെ്പട്ട സമ്പാദ്യമായി സച്ചിന്‍ ഇന്നും സൂക്ഷിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family:verdana;"&gt;1988ലെ ലോര്‍ഡ് ഹാരിസ് ഷീല്‍ഡ് ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സച്ചിന്റെ കരിയര്‍ മാറ്റിമറിച്ചത്. അതിനുമുന്‍പുതന്നെ സച്ചിന്‍ ബോംബെ ക്രിക്കറ്റ് വൃത്തങ്ങളിലെ ചര്‍ച്ചാവിഷയമായിരുന്നു. ഫൈനലില്‍ അന്‍ജുമാം ഇസ്‌ളാം സ്‌കൂളിനെതിരെ സച്ചിനും കൂട്ടുകാരന്‍ കാംബ്‌ളിയും ചേര്‍ന്ന്  അടിച്ചെടുത്തത് 664 റണ്‍സായിരുന്നു. സച്ചിന്‍ 326 റണ്‍സുമായും കാംബ്‌ളി 349  റണ്‍സുമായും അപരാജിതരായി നിന്നു. 2006വരെ ഈ ലോകറെക്കോര്‍ഡിന് ഇളക്കം തട്ടിയില്‌ള. തൊട്ടുപിന്നാലെ സച്ചിന്‍ ബോംബെ രഞ്ജി ട്രോഫി ടീമിലുമെത്തി.1988 ഡിസംബര്‍ 11ന് 15 വര്‍ഷവും 232 ദിവസവും പ്രായമുളളപേ്പാള്‍ ഗുജറാത്തിനെതിരെ ആയിരുന്നു സച്ചിന്റെ അരങ്ങേറ്റം. ഒന്നാം ക്‌ളാസ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരായി മാറിയ സച്ചിന്‍ ആദ്യമത്സരത്തില്‍ തന്നെ സെഞ്ച്വറിനേടി; 100 നോട്ടൗട്ട്. ധേവ്ധര്‍ ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ച്വറി കുറിച്ച സച്ചിന്‍ ഇറാനി ട്രോഫി ഫൈനലിലും സെഞ്ച്വറിനേടി.ഒരൊറ്റ സീസണ്‍കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് കീഴടക്കിയ സച്ചിന്‍ പതിനാറാം വയസ്‌സില്‍ ഇന്ത്യന്‍ ടീമിലുമെത്തി.&lt;/span&gt;  &lt;span style="font-family:verdana;"&gt;ഇന്ന് വിശേഷണങ്ങള്‍ക്ക് അതീതനായി സച്ചിന്‍ ലോകക്രിക്കറ്റിന്റെ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായി, പ്രതീകമായി.&lt;br /&gt;&lt;br /&gt;സച്ചിന്റെ കളിമികവിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡ്, പത്മശ്രീ, പത്മവിഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു. തന്റെ പിന്‍ഗാമിയെന്ന് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ വിശേഷിപ്പിച്ച സച്ചിനെ ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പടുന്ന വിസ്ഡന്‍ മാഗസിന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനായും ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായും തിരഞ്ഞെടുത്തു. ഇന്ത്യയില്‍ ഏറ്റവുമധികം വിപണനമൂല്യമുളള കായികതാരവും സച്ചിന്‍ തന്നെ.&lt;/span&gt; &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-5515440348932909338?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/5515440348932909338/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=5515440348932909338' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/5515440348932909338'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/5515440348932909338'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/01/blog-post_27.html' title='സെഞ്ച്വറികളുടെ സച്ചിന്‍'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_XhWkhqq2lgc/TUFJh1RqOMI/AAAAAAAAA2Q/8xUVjdCepjo/s72-c/Sachin%2BTendulkar.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-1592504658488630897</id><published>2011-01-01T12:20:00.000+05:30</published><updated>2011-02-04T12:28:34.479+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഇവ്ര'/><category scheme='http://www.blogger.com/atom/ns#' term='ആഷ്‌ലി കോള്‍'/><category scheme='http://www.blogger.com/atom/ns#' term='ഡാനിയേല്‍ ആല്‍വസ്'/><category scheme='http://www.blogger.com/atom/ns#' term='ഡിഫന്‍ഡര്‍'/><category scheme='http://www.blogger.com/atom/ns#' term='മൈക്കോണ്‍'/><category scheme='http://www.blogger.com/atom/ns#' term='ഫിലിപ് ലാം'/><title type='text'>ഹൃദയംകൊണ്ട് പന്ത് തട്ടുന്നവര്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_XhWkhqq2lgc/TUuh-RTRcFI/AAAAAAAAA3E/2WnS6EiyAd0/s1600/daniel-alves.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 307px;" src="http://4.bp.blogspot.com/_XhWkhqq2lgc/TUuh-RTRcFI/AAAAAAAAA3E/2WnS6EiyAd0/s400/daniel-alves.jpg" border="0" alt="" id="BLOGGER_PHOTO_ID_5569723455341949010" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഫുട്ബോളില്‍ എന്നും ഗോളടിക്കുന്നവരാണ് വാഴ്‌ത്തപ്പെടാറുളളത്. ഗോള്‍വേട്ടക്കാരാണ് ദൈവങ്ങള്‍. അവരുടെ മിന്നല്‍പ്രകടനങ്ങളായിരിക്കും ആരാധകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുക. എന്നാല്‍ താരത്തിളക്കത്തിന്റെ ഭാരമില്ലാതെ കളിക്കളത്തില്‍ ഹൃദയംകൊണ്ട് കളിക്കുന്ന മറ്റൊരുകൂട്ടര്‍ കൂടിയുണ്ട്, ഡിഫന്‍ഡര്‍മാര്‍. എതിരാളിയുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടകെട്ടി ടീമിനെ രക്ഷിക്കാന്‍ കയ്യുംമെയ്യും മറന്ന് പോരടിക്കുന്നവര്‍. ഒരു ചെറുപിഴവിന്പോലും വലിയ വിലകൊടുക്കുന്നവര്‍. അവരില്‍ ചിലരെക്കുറിച്ച്&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;പലപ്പോഴും ഡിഫന്‍ഡര്‍മാരുടെ ഒരുസേവിന് ഗോളിനോളമോ ചിലപ്പോള്‍ അതിനേക്കാളുമോ വിലയുണ്ടാകും. പക്ഷേ അതെല്ലാം ഒറ്റദിവസംകൊണ്ട് ജലരേഖയായി മറുകയാണ് പതിവ്. കളിയും തന്ത്രങ്ങളും മാറിയതോടെ വിംഗ്ബാക്കുകളുടെ പ്രാധാന്യവും വര്‍ധിച്ചു. പലപ്പോളും മിഡ്ഫീല്‍ഡറേക്കാളും ഗോള്‍മുഖത്തേക്ക് പന്തെത്തിക്കുന്നത് ഇക്കൂട്ടരായിരിക്കും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഡാനിയേല്‍ ആല്‍വസ്&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;(ബ്രസീല്‍)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;കഫുവിന്റെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിനുളള ബ്രസീലിന്റെ മറുപടിയാണ് ഡാനിയേല്‍ ആല്‍വസ്. വിശേണങ്ങള്‍ ആവശ്യമില്ലാത്ത കഫുവിന്റെ സ്ഥാനം എല്ലാ അര്‍ഥത്തിലും നികത്തുകയാണ് ബാഴ്‌സലോണ താരമായ ആല്‍വസ്. കരുത്തും സാങ്കേതികതയും ഒത്തുചേര്‍ന്ന ആല്‍വസ് കാലോസ് ദുംഗയുടെ ടീമില്‍ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;പ്രതിരോധം എന്ന ചുമതലമാത്രമല്ലെ ഇന്ന് വിംഗ്ബാക്കുകള്‍ക്കുളളത്. ഇത് ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്ന താരമാണ് ആല്‍വസ്.കൃത്യമായി പറഞ്ഞാല്‍ ഒരു വിംഗര്‍ക്ക് തുല്യമാണ് കളിത്തട്ടില്‍ ആല്‍വസിന്റെ പ്രകടനം. കോച്ച് യുവാനന്‍ഡെ റാമോസിന് കീഴില്‍ സെവിയയിലാണ് ആല്‍വസിന്റെ വളര്‍ച്ച. തുടര്‍ന്ന് ബാഴ്‌സലോണയിലെത്തിയതോടെ ലോകശ്രദ്ധനേടുകയും ചെയ്‌തു. ബാഴ്‌സലോണയുടെ ചരിത്തത്തില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന ഡിഫന്‍ഡറാണ് ആല്‍വസ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ബാഴ്‌സലോണയില്‍ ലയണല്‍ മെസ്സി നേടുന്ന ഒട്ടുമിക്ക ഗോളുകളും വലതുവിംഗില്‍ നിന്ന് ആല്‍വസ് പറത്തിയ അളന്നുമുറിച്ച ക്രോസുകളില്‍​നിന്നായിരുന്നു. ഒപ്പം നിര്‍ണായക മത്സരങ്ങളില്‍ ഗോള്‍നേടാനും ആല്‍വസിന് കഴിയുന്നു. ബ്രസീലിനുവേണ്ടി ആല്‍വസ് 33 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. എട്ടുഗോളുകളും സ്കോര്‍ ചെയ്തു. ഇന്റര്‍ മിലാന്‍ കാരം മൈക്കോണും ഇതേ പൊസിഷനില്‍ കളിക്കുന്നതിനാല്‍​എല്ലാ മത്സരങ്ങളിലും ആല്‍വസിന് സ്ഥാനം ലഭിക്കാറില്ല. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ചിത്രം മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;പാട്രിസ് ഇവ്ര&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;(ഫ്രാന്‍സ്)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉരുക്കുകാലുകളാണ് പാട്രിസ് ഇവ്ര. വെയ്ന്‍ റൂണി ഗോളുകളടിച്ചുകൂട്ടുമ്പോള്‍ പ്രതിരോധത്തില്‍ പിഴവില്ലാതെ യുണൈറ്റഡിനെ രക്ഷിക്കുന്ന താരം. നാലുവര്‍ഷമായി യുണൈറ്റഡില്‍ കളിക്കുന്ന ഇവ്ര മൂന്ന് പ്രിമിയര്‍ ലീഗ് കിരീടവും മൂന്ന് ലീഗ് കപ്പും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ലോക ക്ലബ് കപ്പും സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തിട്ടുണ്ട്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഫ്രഞ്ച് ടീമായ എ എസ് മൊണാക്കോയില്‍ നിന്ന് ഗബ്രിയേല്‍ ഹെയ്ന്‍സിയുടെ പകരക്കാരനായാണ് ഇവ്ര യുണൈറ്റഡിലെത്തിയത്. തുടര്‍ന്ന് ടീമിലെ സ്ഥിരം സാന്നിധ്യമാവുകയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;കളിക്കളത്തിലെ ഈ മികവിന് ഫ്രഞ്ച് കോച്ച് വൈസ് ക്യാപ്റ്റന്‍ പദവി നല്‍കിയാണ് ഇവ്രയെ അംഗീകരിച്ചത്. അതുകൊണ്ടുതന്നെ ഫ്രാന്‍സിന്റെ പ്രതിരോധ പ്രതീക്ഷകളും ഇവ്രയുടെ ബൂട്ടിലാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ആഷ്‌ലി കോള്‍&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;(ഇംഗ്ലണ്ട്)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഇംഗ്ലീഷ് ഫുട്ബോള്‍ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വിംഗ്ബാക്കാണ് ആഷ്‌ലി കോള്‍. ചെല്‍സി പ്രതിരോധത്തിന്റെ നെടുന്തൂണുകളിലൊരാളായ കോള്‍ ഇംഗ്ലണ്ടിന്റെയും പ്രതീക്ഷയാണ്. ചെല്‍സിയില്‍​ദ്രോഗ്ബയും അനല്‍ക്കയും ഗോളുകളടിച്ചുകൂട്ടിയത് മൈതാനത്തിന്റെ പാര്‍ശ്വവരയ്ക്കരികില്‍ നിന്ന് കോള്‍ നല്‍കിയ പാസുകളില്‍ നിന്നായിരുന്നു. ഇതേ മികവ് കോള്‍ ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോച്ച് ഫാബിയോ കപ്പെല്ലോ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഇടതുവിംഗിലാണ് കോളും ആധിപത്യമുറപ്പിച്ചിരിക്കുന്നത്. പരിക്കില്‍ നിന്ന് മോചിതനായെത്തുന്ന കോള്‍ പഴയഫോമില്‍ കളിത്തട്ടില്‍ നിന്നിത്തിളങ്ങുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. 77 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞ കോള്‍ മറ്റൊരു റെക്കോര്‍ഡിന്റെ&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt; പടിവാതില്‍ക്കലാണ്. രണ്ടു മത്സരങ്ങള്‍കൂടി കളിച്ചാല്‍ ഇംഗ്ലീഷ് കുപ്പായത്തിലിറങ്ങിയാല്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കറുത്തവംശജനാവും കോള്‍. മൂന്നു മത്സരത്തില്‍ കളിക്കുന്നതോടെ എറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ടിലെ കറുത്ത വംശജനാവും ഈ ഇടതുവിംഗ് ബാക്ക്. 79 മത്സരങ്ങള്‍ കളിച്ച ജോണ്‍ ബാര്‍നസിന്റെ റെക്കോര്‍ഡാണ് കോളിന്റെ പേരിനൊപ്പമാവുക. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ ലോകകപ്പില്‍തന്നെ കോള്‍ ആ റെക്കോര്‍ഡിന് അവകാശിയാവും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;മൈക്കോണ്‍&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;(ബ്രസീല്‍)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;വലതുവിംഗില്‍ ബ്രസീലിന്റെ മറ്റൊരുഭാഗ്യമാണ് മൈക്കോണ്‍. ആല്‍വസിനെപ്പോലെ കഫുവിന്റെ നേരവകശിയാണ് മൈക്കോണും.വലതുവിംഗിലെ വിശ്വസ്തന്‍. യഥാര്‍ഥത്തില്‍ കോച്ച് ദുംഗയാണ് ആശയക്കുഴപ്പത്തിലാവുന്നത്. വലതുവിംഗില്‍ ആരെക്കളിപ്പിക്കുമെന്ന സംശയം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;സാംബാ താളത്തിനൊത്ത് പന്തുതട്ടുന്ന മൈക്കോണ്‍ ടാക്ലിംഗിലും പാര്‍ശ്വരേഖയ്ക്ക് സമാന്തരമായി കുതിക്കുന്നതിനലും മിടുക്കനാണ് ഇന്റര്‍ മിലാന്‍ താരമായ മൈക്കോണ്‍. ഇന്റര്‍ കോച്ച് ഹൊസെ മോറീഞ്ഞോയുടെ ഏറ്റവും വിശ്വസ്തനും പ്രിയതാരവും മറ്റാരുമല്ല. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡീഗോ മിലീറോയുടെ ഗോളുകള്‍ക്ക് വഴിതുതുറന്നതും മൈക്കോണായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും മൈക്കോണിനെ ടീമിലെത്തിക്കാന്‍ ശ്രമമാരംഭിച്ചുകഴിഞ്ഞു. ഈ ലോകകപ്പിലെ പ്രകടനം അതിന് കൂടുതല്​ഊര്‍ജം പകരും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഫിലിപ് ലാം&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;(ജര്‍മനി)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;പട്ടികയില്‍ അവസാനമെത്തുന്നത് ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ് ലാമാണ്. മൈക്കല്‍ ബല്ലാക്കിന്റ അഭാവത്തില്‍ ലാമിന്റെ ചുമതലകള്‍ ഭാരിച്ചതാണ്. സ്ഥിരതയാര്‍ന്ന വിശ്വസ്തഎ എന്ന വിശേഷണം മാത്രംമതി ലാമിന്റെ കളിമികവറിയാന്‍. ക്ലബിനും രാജ്യത്തിനും ഒരുപോലെ തിളങ്ങുന്നു എന്നതാണ് ലാമിന്റെ ഏറ്റവും വലിയ സവിശേഷത.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ബയേണ്‍ മ്യൂണിക്കിന്റെ വലതു വിംഗിലെ വിശ്വസ്തനാണ് ലാം. ഈ മികവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ ടീമുകളെ ആകര്‍ഷിക്കുകയും ചെയ്തു. ഇരുടീമുകളും ലാമിനെ സ്വന്തമാക്കാനുളള ശ്രമത്തിലാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;26 വയസ്സുളള​ലാം 64 മത്സരങ്ങളില്‍ ജര്‍മന്‍​കുപ്പായമണിഞ്ഞുകഴിഞ്ഞു. അഞ്ചടി ഏഴിഞ്ചുമായാണ് പ്രതിരോധത്തില്‍ ലാം ശക്തിപരീക്ഷണം നടത്തുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;(2010 ലോകകപ്പ്)&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-1592504658488630897?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/1592504658488630897/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=1592504658488630897' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/1592504658488630897'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/1592504658488630897'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/02/blog-post_2939.html' title='ഹൃദയംകൊണ്ട് പന്ത് തട്ടുന്നവര്‍'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_XhWkhqq2lgc/TUuh-RTRcFI/AAAAAAAAA3E/2WnS6EiyAd0/s72-c/daniel-alves.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-434628688938225290</id><published>2011-01-01T12:13:00.000+05:30</published><updated>2011-02-04T12:28:10.446+05:30</updated><category scheme='http://www.blogger.com/atom/ns#' term='മുളളര്‍'/><category scheme='http://www.blogger.com/atom/ns#' term='കപ്പെല്ലോ'/><category scheme='http://www.blogger.com/atom/ns#' term='ഇംഗ്ലണ്ട്'/><category scheme='http://www.blogger.com/atom/ns#' term='റൂണി'/><category scheme='http://www.blogger.com/atom/ns#' term='ജര്‍മനി'/><category scheme='http://www.blogger.com/atom/ns#' term='ജെറാര്‍ഡ്'/><category scheme='http://www.blogger.com/atom/ns#' term='ലോകകപ്പ്'/><title type='text'>റൂണിയുടെ ദുരന്തം, ഇംഗ്ലണ്ടിന്റെയും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_XhWkhqq2lgc/TUugJ2vKh0I/AAAAAAAAA28/4Ny8MHZifCQ/s1600/Wayne-Rooney-selfgoal.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 240px;" src="http://3.bp.blogspot.com/_XhWkhqq2lgc/TUugJ2vKh0I/AAAAAAAAA28/4Ny8MHZifCQ/s400/Wayne-Rooney-selfgoal.jpg" border="0" alt="" id="BLOGGER_PHOTO_ID_5569721455346353986" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍?. ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ലോകകപ്പിന് തയ്യാറെടുത്തപ്പോള്‍ എല്ലാവരും, പ്രത്യേകിച്ച് ഇംഗ്ലീഷ് ആരാധകര്‍ ഉന്നയിച്ച ചോദ്യമായിരുന്നു ഇത്. ചോദ്യത്തില്‍ തരിമ്പും അതിശയോക്തിയില്ല. കാരണം യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച ആഭ്യന്തര ലീഗ്. ഓരോ പൊസിഷനിലും ബൂട്ടുകെട്ടാന്‍ സൂപ്പര്‍താരങ്ങള്‍. പോരാത്തതിന് തന്ത്രമോതാന്‍ താരങ്ങളോളം താരത്തിളക്കമുളള കോച്ചും. ലോകകപ്പ് നേടാന്‍ എന്തുകൊണ്ടും കെല്‍പ്പുളളവരായിരുന്നു ഇംഗ്ലണ്ടുകാര്‍. പക്ഷേ 1966നു ശേഷം ലോകകപ്പ് വീണ്ടെടുക്കുകയെന്ന ഇംഗ്ലീഷ് മോഹം സ്വപ്‌നമായിതന്നെ അവസാനിച്ചു, ദുരന്തമായി.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ദുരന്തം എന്നവാക്കേ ഇംഗ്ലീഷ് പതനത്തെ വിശേഷിപ്പിക്കാനാവൂ. അതേസമയം പ്രീക്വാര്‍ട്ടറിലെ തോല്‍വിയില്‍ അത്ഭുതപ്പെടാനുമില്ല. തട്ടിമുട്ടി നോക്കൗട്ട് റൗണ്ടിലെത്തിയ ഇംഗ്ലണ്ടിന്റെ അനിവാര്യ പതനമായിരുന്നു ഇത്. പക്ഷേ ആ വീഴ്‌ച ഇത്ര മാരകമാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ജര്‍മനിപോലും. ലോകകപ്പിലെ തന്നെ ഏറ്റവും ആധികാരിക വിജയങ്ങളിലൊന്നാണ് ഇംഗ്ലണ്ടിനെതിരെ ജര്‍മനി സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലുഗോളുകളാണ് ജര്‍മനി ഇംഗ്ലീഷ് വലയില്‍ നിക്ഷേപിച്ചത്. അതും നാണംകെടുത്തുന്ന രീതിയില്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;തന്ത്രശാലികളില്‍ മുമ്പനാണ് ഫാബിയോ കപ്പെല്ലോ. ഇറ്റാലിയന്‍ ബുദ്ധിയില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തുമെന്ന് കരുതിയവര്‍ ഏറെയായിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി ഗോളുകളടിച്ചുകൂട്ടുന്ന വെയ്‌ന്‍ റൂണി, ലിവര്‍പൂളിന്റെ ഹൃദയവും ക്യാപ്റ്റനുമായ സ്റ്റീവന്‍ ജെറാര്‍ഡ്, ചെല്‍സിയുടെ ഉരുക്കുകാല്‍ ജോണ്‍ ടെറി, സൂത്രധാരന്‍ ഫ്രാങ്ക് ലാംപാര്‍ഡ്, ജോ കോള്‍, അഷ്‌ലി കോള്‍...നിരനീളുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തീപ്പൊരി ചിതറുന്നവര്‍. വ്യക്തിഗത മികവില്‍ 1966ലെ ചാമ്പ്യന്‍ ടീമിനേക്കാള്‍ ഒരുപടിമുന്നില്‍ നില്‍ക്കുന്ന താരങ്ങള്‍. ഇഗ്ലീഷ് ഫുട്ബോളിന്റെ സുവര്‍ണ തലമുറ. പക്ഷേ തുടര്‍ച്ചയായ രണ്ടുലോകകപ്പുകളിലും നിരാശമാത്രമാണ്  ഈ സുവര്‍ണതലമുറയ്‌ക്ക് സമ്മാനിക്കാനായുളളൂ. സുവര്‍ണതലമുറ ഈ ലോകകപ്പോടെ അരങ്ങൊഴിയുകയാണ്. അതിനര്‍ഥം വിശ്വകിരീടത്തിനായി അവരിനിയും കാത്തിരിക്കണമെന്നുകൂടിയാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ലോകകപ്പിലെ താരമാവുമെന്ന് കരുതപ്പെട്ടവരില്‍ പ്രമുഖനായിരുന്നു റൂണി. എന്നാല്‍ റൂണി നിഴല്‍പോലുമാവാതെ കളിക്കളത്തില്‍​അലയുകയായിരുന്നു. നാലുമത്സരങ്ങളില്‍ കളിച്ച റൂണി പന്ത്തൊട്ടതു തന്നെ വിരലിലെണ്ണാവുന്നത്ര തവണയേ ഉണ്ടായിരുന്നുളളൂ. ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന ഒരൊറ്റഷോട്ടുതിര്‍ക്കാന്‍ പോലും ഇംഗ്ലീഷ് ദൈവത്തിന് കഴിഞ്ഞില്ല. ഇക്കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനുവേണ്ടി 44 മത്സരങ്ങളില്‍ 34 ഗോള്‍നേടിയ റൂണിയാണ് എറ്റവും വലിയ പരാജയമായി, തലകുനിച്ച് മടങ്ങിയത്. റൂണിയുടെ വീഴ്‌ച ഇംഗ്ലണ്ടിന്റേതുകൂടിയായി. ഇംഗ്ലണ്ട് കൊട്ടിഘോഷിച്ച് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ബിംബങ്ങളെല്ലാം യഥാര്‍ഥപോരില്‍ പൊയ്‌ക്കോലങ്ങളായി മാറുന്നുവെന്നതും ചരിത്രം. റൂണി മാത്രമല്ല ടീമിലെ മറ്റുതാരങ്ങളെല്ലാം പ്രിമിയര്‍ ലീഗിലെ അതിമാനുഷരായിരുന്നു. ശൂന്യതയില്‍നിന്നുപോലും ടീമിന്റെ രക്ഷകരാവുന്നവര്‍. പക്ഷേ അതെല്ലാം ക്ലബ് ഫുട്ബോളില്‍ മറന്നുവച്ചാണ് താരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറിയത്. അടുത്തസീസണിലെ പ്രിമിയര്‍ ലീഗില്‍ ഇവരെല്ലാം മിന്നിത്തിളങ്ങുമെന്നതും മറ്റൊരുകാര്യം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഗോളുകള്‍ വഴങ്ങുന്നതും തോല്‍ക്കുന്നതും ഫുട്ബോളിന്റെ ഭാഗമാണ്. പക്ഷേ, ഗോളുകള്‍ വഴങ്ങുന്നതിന്റെയും തോല്‍ക്കുന്നതിന്റെയും രീതിയാണ് പ്രധാനം. ജോണ്‍ ടെറിയും ആഷ്‌ലി കോളുമെല്ലാം കാവല്‍നിന്ന പ്രതിരോധത്തെ കാഴ്‌ചക്കാരാക്കിയായിരുന്നു ജര്‍മനിയുടെ നാലുഗോളുകളും.തോമസ് മുളളറുടെയും ഓസിലിന്റെയും പൊഡോള്‍സ്‌കിയുടെയും ചോരത്തിളപ്പിനും വേഗതയ്‌ക്കും മുന്നില്‍ ടെറിയും കൂട്ടരും കാഴ്‌ചക്കാരായി മാറിയത് അവിശ്വസനീയ കാഴ്‌ചതന്നെയായിരുന്നു. ഇരുവിംഗുകളും തുറന്നിട്ടുകൊടുക്കുകയായിരുന്നു അവര്‍. കൗണ്ടര്‍ അറ്റാക്കില്‍ നിലതെറ്റിയതും അതുകൊണ്ടുതന്നെ. അതിനുമുന്‍പുതന്നെ ഫ്രാങ്ക് ലാംപാര്‍ഡിന്റെഗോള്‍ നിഷേധിച്ചതോടെ ഇംഗ്ലീഷുകാര്‍ തളര്‍ന്നിരുന്നു. പിന്നീട് പരാജയമുറപ്പിച്ചായിരുന്നു കോടികള്‍ വിലയുളള കാലുകള്‍ പന്തുതട്ടിയത്. ശരീരഭാഷയില്‍പ്പോലും തോല്‍വി സമ്മതിച്ച ഇംഗ്ലണ്ട് ഇങ്ങനെയൊരു നാണക്കേട് ചോദിച്ചുവാങ്ങിയതില്‍ അത്ഭുതമില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;(2010 ലോകകപ്പ്)&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-434628688938225290?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/434628688938225290/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=434628688938225290' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/434628688938225290'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/434628688938225290'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2011/02/blog-post_4089.html' title='റൂണിയുടെ ദുരന്തം, ഇംഗ്ലണ്ടിന്റെയും'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_XhWkhqq2lgc/TUugJ2vKh0I/AAAAAAAAA28/4Ny8MHZifCQ/s72-c/Wayne-Rooney-selfgoal.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-7404438350346772232</id><published>2010-12-10T11:59:00.002+05:30</published><updated>2011-02-04T12:07:18.467+05:30</updated><category scheme='http://www.blogger.com/atom/ns#' term='ടിന്റു ലൂക്ക'/><category scheme='http://www.blogger.com/atom/ns#' term='ഒളിംപ്യന്‍'/><category scheme='http://www.blogger.com/atom/ns#' term='കോമണ്‍വെല്‍ത്ത് ഗെയിംസ്'/><category scheme='http://www.blogger.com/atom/ns#' term='പി ടി ഉഷ'/><title type='text'>ടിന്റു തോറ്റു,  ഉഷയും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_XhWkhqq2lgc/TUudnL4UFXI/AAAAAAAAA2s/d4gs2qZgn6c/s1600/tintu%2Bluka-pt%2Busha-sportsonlive.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 299px;" src="http://2.bp.blogspot.com/_XhWkhqq2lgc/TUudnL4UFXI/AAAAAAAAA2s/d4gs2qZgn6c/s400/tintu%2Bluka-pt%2Busha-sportsonlive.jpg" border="0" alt="" id="BLOGGER_PHOTO_ID_5569718660703196530" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span" &gt;ലോകകപ്പ് ഫുട്ബോള്‍ ഫൈനലിന്റെ അതേ ആവേശത്തോടെയാണ് മലയാളികള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ 800 മീറ്റര്‍ ഫൈനലിനായി കാത്തിരുന്നത്. ഒരുപക്ഷേ അതിനേക്കാള്‍ ആകാംക്ഷയോടെ. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ പര്യായമായ ഒളിംപ്യന്‍ പി ടി ഉഷയുടെ ശിഷ്യ, ടിന്റു ലൂക്ക മത്സരിക്കുന്നതായിരുന്നു ആകാംക്ഷയ്‌ക്ക് കാരണം. ടിന്റുവിന്റെ സമീപകാല പ്രകടനവും ഉഷയുടെ വാക്കുകളും നല്‍കിയ പ്രതീക്ഷകളാണ് ആകാംക്ഷയിലേക്ക് നയിച്ചത്. ഒപ്പം സ്വന്തം നാട്ടിലെ പെണ്‍കുട്ടി സ്വര്‍ണത്തിളക്കത്തിലേക്ക് ഓടിയെത്തുന്നത് കാണുന്നതിലുളള അഭിമാനവും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;പക്ഷേ, എല്ലാം വെറുതെയായി. തുടക്കത്തിലെ ആവേശം പുറത്തെടുത്ത് ടിന്റു ഏറ്റവും അവസാന സ്ഥാനക്കാരിയായാണ് ഫിനിഷ്‌ ചെയ്‌തത്. ലണ്ടന്‍ ഒളിംപിക്‌സ് ലക്ഷ്യമിട്ട് പരിശീലനം നടത്തിയിരുന്ന ടിന്റുവിന്റെ ഡ്രസ് റിഹേഴ്‌സലായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ്.  കാലാവസ്ഥ, കാണികള്‍ തുടങ്ങി ഇന്ത്യയില്‍ മത്സരിക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ ഏറെയായിരുന്നു. ഇതിനുപുറമെ ലോകചാമ്പ്യന്‍ കാസ്‌റ്റര്‍ സെമാന്യ പിന്‍മാറിയത് നല്‍കിയ മുന്‍തൂക്കം. എന്നിട്ടും ടിന്റുവിന് പിഴച്ചു. നല്ല ഒന്നാന്തരം പിഴ. പിഴച്ചത് ടിന്റുവിനാണോ അതോ കോച്ച് സാക്ഷാല്‍ ഉഷയ്‌ക്കോ?.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഒരൊറ്റമത്സരത്തില്‍ തോറ്റതുകൊണ്ട് ടിന്റുവിനെയോ ഉഷയെയോ എഴുതിത്തളളാനോ അവരുടെ ഇതുവരെയുളള പ്രകടനം വിസ്‌മരിക്കാനോ അല്ല ഈ ചോദ്യം. ലണ്ടന്‍ ഒളിംപിക്‌സ് ലക്ഷ്യമിട്ട് പരശീലിക്കുന്ന ഒരത്‌ലറ്റിന്റെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടാന്‍ മാത്രമാണിത്. ക്രോയേഷ്യയില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ 800 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് തകര്‍ത്താണ് ടിന്റു ഡല്‍ഹിയിലെത്തിയത്. 1.59:17 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് 21കാരിയായ ടിന്റു ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ടിന്റുവിന്റെ കുതിപ്പിന് മുന്നില്‍ വഴിമാറിയത് 15 വര്‍ഷം മുന്‍പ് ഷൈനി വില്‍സണ്‍ സ്ഥാപിച്ച 1.59:85 സെക്കന്‍ഡിന്റെ റെക്കോര്‍ഡും. ഹീറ്റ്‌സില്‍ ഒന്നാമതെത്തിയാണ് ടിന്റു ഫൈനലിന് യോഗ്യതനേടിയത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഫൈനലില്‍ വെടിമുഴങ്ങിയപ്പോള്‍ മുതല്‍ ആദ്യ 600 മീറ്റര്‍വരെ ടിന്റു മാത്രമായിരുന്നു മുന്നില്‍. മുന്നില്‍ എന്നുപറഞ്ഞാല്‍ വളരെ മുന്നില്‍. 1.27:52 സെക്കന്‍ഡിലാണ് ടിന്റു 600 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 1.31: 50 സെക്കന്‍ഡാണ് ഇതിനുമുന്‍പ് ടിന്റു 600മീറ്റര്‍ പൂര്‍ത്തിയാക്കിയ മികച്ച സമയം. പക്ഷേ രണ്ടാം ലാപ്പിലെ മൂന്നാം വളവിന് മുന്‍പ് കെനിയന്‍താരം നാന്‍സി ലാംഗറ്റ് ടിന്റുവിനെ പിന്നിലാക്കി. തുടര്‍ന്ന് 40 മീറ്ററോളം രണ്ടാം സ്ഥാനത്തായി ടിന്റു. അവസാന 50 മീറ്റര്‍ ആയപ്പോഴേക്കും ടിന്റു തളര്‍ന്നു. എതിരാളികള്‍ ഒന്നൊന്നായി ടിന്റുവിന് മുന്നില്‍ ഫിനിഷ് ചെയ്യുകയും ചെയ്‌തു. അവസാന 10 മീറ്റര്‍വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കെനിയയുടെ വിന്നി ചെബെറ്റ് ഇടറിവീണതൊഴിച്ചാല്‍ ടിന്റുവിന് പിന്നില്‍ മത്സരിക്കാന്‍​ആരുമുണ്ടായിരുന്നില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഇവിടെയാണ് പിഴച്ചത് ഉഷയ്‌ക്കാണോ എന്ന സംശയം ഉയരുന്നത്. സംസ്ഥാന സ്‌കൂള്‍ മീറ്റിലല്ല ഓടുന്നതെന്ന ബോധ്യം പോലുമില്ലാത്തവിധമാണ് ടിന്റു മത്സരിച്ചത്. ഉഷയെപ്പോലെ പരിചയസമ്പന്നയായ പരിശീലകയുടെ ശിക്ഷണത്തിന്റെ മിന്നലാട്ടംപോലും ടിന്റുവിന്റെ പന്തയത്തില്‍ കണ്ടില്ല. 800 മീറ്റര്‍ തന്ത്രപരമായി ഓടിത്തീര്‍ക്കേണ്ട ഇനമാണ്. എന്നാല്‍ ടിന്റുവില്‍ ഒരുതന്ത്രവും കണ്ടില്ലെന്ന് മാത്രമല്ല. എതിരാളികള്‍ക്ക് ജയിക്കാന്‍​അവസരമൊരുക്കുകയും ചെയ്‌തു. ഫിനിഷിംഗില്‍ സ്‌പ്രിന്റ് ചെയ്യാനുളള ഊര്‍ജം ടിന്റുവിനില്ലായിരുന്നു. എതിരാളികള്‍ക്ക് സ്‌പ്രിന്റ് ചെയ്യാനും കഴിഞ്ഞു. പരിശീലത്തിലെ പോരായ്‌മയാണ് ടിന്റുവിന് മെഡല്‍ നഷ്‌ടമാക്കിയതെന്ന് പകല്‍പോലെ വ്യക്തമാക്കുന്ന ഒന്നായിരുന്നു ഇത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;പ്രമുഖ അത്‌ലറ്റിക് പരിശീലകരും ഇത് ശരിവയ്‌ക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ശാരീരികക്ഷമതയും എതിരാളികളുടെ കരുത്തും നോക്കിയാണ് ഏതൊരുതാരവും മത്സരത്തിനിറങ്ങുക. അതിന് അനുസരിച്ചാണ് പന്തയം സെറ്റ് ചെയ്യുക. വലിയ മത്സരങ്ങളില്‍ ആദ്യരണ്ട് സ്ഥാനക്കാര്‍ക്കൊപ്പത്തിനൊപ്പം നിന്ന് അവസാനം കുതിക്കുന്ന രീതിയാണ് ടിന്റുവിന് നല്ലതെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ്     ഒരു പ്രമുഖകോച്ച് നിര്‍ദേശിച്ചിരുന്നു. പക്ഷേ ടിന്റവും ഉഷയും ഇത് ചെവിക്കൊണ്ടില്ല. മറ്റ്മത്സരാര്‍ഥികള്‍ ഇതേതന്ത്രമാണ് പയറ്റിയതെന്നുകൂടി അറിയുക. അതോടെ ടിന്റു ഏറ്റവും അവസാന സ്ഥാനക്കാരിയെന്ന നാണക്കേട് ഏറ്റുവാങ്ങേണ്ടിവന്നു. ടിന്റു 2.01.25 സെക്കന്‍ഡിലാണ് 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഒന്നാം സ്ഥാനത്തെത്തിയ നാന്‍സി 2.00.01 സെക്കന്‍ഡിലും. ദേശീയ റെക്കോര്‍ഡിന്റെ അടുത്തെത്തുന്ന പ്രകടനം ആവര്‍ത്തിച്ചിരുന്നെങ്കില്‍പ്പോലും ടിന്റുവിന് സ്വര്‍ണം നേടാമായിരുന്നു. മില്‍ഖാ സിംഗിനു ശേഷം ട്രാക്കില്‍ നിന്ന് സ്വര്‍ണം  നേടുന്ന ആദ്യതാരമെന്ന ബഹുമതിയും സ്വന്തമാവുമായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;കോമണ്‍വെല്‍ത്ത് ഗെയിംസ് ഉഷയുടെ മറ്റൊരുവാദംകൂടിയാണ് പൊളിക്കുന്നത്. മികച്ച എതിരാളികളില്ലായിരുന്നു. പുറകില്‍നിന്ന് സമ്മര്‍ദം ചെലുത്താന്‍​ആളുണ്ടായിരുന്നെങ്കില്‍  മികച്ച സമയം വന്നേനെ...സംസ്ഥാന-ദേശീയ മത്സരങ്ങള്‍ കഴിയുമ്പോള്‍ ഉഷയുടെ പതിവ് മറുപടിയായിരുന്നു ഇത്. ഇത്തവണ പുഷ്‌ ചെയ്യാന്‍ പുറകില്‍ അഞ്ചുപേരുണ്ടായിട്ടും ഇന്ത്യക്കാരൊന്നും കണ്ടില്ല, ഒന്നാംക്ലാസായി ഓടിത്തോല്‍ക്കുന്നതല്ലാതെ. ആറുവര്‍ഷത്തിനിടെ ഈ ലേഖകന്‍ കണ്ട പന്തയങ്ങളിലെല്ലാം, എപ്പോഴെങ്കിലും രണ്ടാം സ്ഥാനത്തായിട്ടുണ്ടെങ്കില്‍ ടിന്റു മത്സരിച്ച് കയറി വരുന്നതുകണ്ടിട്ടില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ മത്സരിക്കുമ്പോള്‍ തുടക്കത്തിലേ ലീഡെടുത്ത് കുതിക്കുന്നത് പ്രായോഗികമാണ്, എം ആര്‍ പൂവമ്മയെപോലുളളവര്‍ തിരിച്ചടി നല്‍കിയിട്ടുണ്ടെങ്കിലും. ഇതേ തന്ത്രം നന്നായി ഓടാനറിയുന്ന വിദേശതാരങ്ങളുടെ അടുത്ത് പയറ്റുമ്പോള്‍ കളിമാറും. അതാണ് കോമണ്‍വെല്‍ത്തിലും കണ്ടത്. ആദ്യലാപ്പിലെ അമിതവേഗമാണ് ടിന്റുവിന് തിരിച്ചടിയായതെന്നാണ് ഉഷയുടെ വിലയിരുത്തല്‍. എന്നാല്‍​ഈ അമിതവേഗതയ്‌ക്ക് ഉഷതന്നെയാണ് കുറ്റക്കാരി. ഓരോ 50 മീറ്ററിലും പൂര്‍ത്തിയാക്കേണ്ട സമയംപോലും മുന്‍കൂട്ടി നിശ്ചയിച്ചാണ് അത്‌ലറ്റുകളിറങ്ങുന്നത്.​ ഇത് നിര്‍ണയിക്കുന്നതാവട്ടെ പരിശീലകരും. അപ്പോള്‍ ഉഷയുടെ നിര്‍ദേശങ്ങള്‍ എവിടെയോ പിഴച്ചിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ഒഴികഴിവുകള്‍ പറയാതെ തെറ്റുകള്‍ തിരുത്താനാണ് ടിന്റുവും ഉഷയും നോക്കേണ്ടത്. എങ്കിലേ 1984ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ സെക്കന്‍ഡിന്റെ നൂറിലൊരു അംശത്തില്‍ നഷ്‌ടമായ മെഡല്‍ ഇന്ത്യക്ക് തിരിച്ചുപിടിക്കാനാവൂ. കഴിഞ്ഞതെല്ലാം  മറന്ന് ആ അസുലഭ നിമിഷത്തിനായി കാത്തിരിക്കാം.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-7404438350346772232?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/7404438350346772232/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=7404438350346772232' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7404438350346772232'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7404438350346772232'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2010/12/blog-post.html' title='ടിന്റു തോറ്റു,  ഉഷയും'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_XhWkhqq2lgc/TUudnL4UFXI/AAAAAAAAA2s/d4gs2qZgn6c/s72-c/tintu%2Bluka-pt%2Busha-sportsonlive.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-4737879890747913418</id><published>2010-05-12T12:27:00.000+05:30</published><updated>2010-05-12T12:30:34.319+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആനന്ദ്; വിശ്വനാഥന്‍ ആനന്ദ്'/><category scheme='http://www.blogger.com/atom/ns#' term='ചെസ്സ്'/><category scheme='http://www.blogger.com/atom/ns#' term='ലോക ചാമ്പ്യന്‍'/><category scheme='http://www.blogger.com/atom/ns#' term='രാജീവ് ഗാന്ധി'/><title type='text'>ആനന്ദ്; ദ കിംഗ്</title><content type='html'>അതെ, ലോക ചെസിന്റെ നാഥന്‍ ആനന്ദ് തന്നെ. തുടര്‍ച്ചയായ മൂന്നാം ലോകകിരീടത്തോടെ ചെസിലെ ചക്രവര്‍ത്തി താന്‍തന്നെയെന്ന് അടിവരയിടുകയായിരുന്നു വിശ്വനാഥന്‍ ആനന്ദ്. ഇതോടെ ലോകചെസ്സിലെ ഇതിഹാസങ്ങള്‍ക്കൊപ്പമോ അവര്‍ക്കും മുകളിലോ എത്തിയിരക്കുന്നു ഇന്ത്യയുടെ അഭിമാനതാരം.&lt;br /&gt;&lt;br /&gt;രണ്ടുപതിറ്റാണ്ടുനീണ്ട ജൈത്രയാത്രയില്‍ ഗാരി ഗാസ്‌പറോവിനുപോലും കഴിയാത്ത നേട്ടങ്ങളാണ് ആനന്ദിന്റെ നേട്ടങ്ങളുടെ പട്ടികയിലുളളത്. എല്ലാ ഫോര്‍മാറ്റുകളിലും വ്യത്യസ്ത എതിരാളികളെ മുട്ടുകുത്തിച്ചാണ് ആനന്ദ് ഈ സമാനതകളില്ലാത്തനേട്ടം കൈവശപ്പെടുത്തിയത്. നോക്കൗട്ട്, റൗണ്ട് റോബിന്‍ ലീഗ് ഫോര്‍മാറ്റുകളിലാണ് ആനന്ദിന്റെ അവിസ്‌മരണീയ വിജയങ്ങള്‍. തളരാത്ത, മായംചേര്‍ക്കാത്ത ആത്മസമര്‍പ്പണത്തിനുളള പ്രതിഫലം കൂടിയാണിത്.&lt;br /&gt;&lt;br /&gt;ആറാം വയസ്സില്‍ ചെസ്ബോര്‍ഡിന് ജീവിതം സമര്‍പ്പിച്ചു തുടങ്ങിയ ആനന്ദ് ദേശീയ സബ്‌ജൂനിയര്‍ കിരീടം നേടിയാണ് വരവറിയിച്ചത്. 1983-84ലെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതില്‍ ഒന്‍പത് പോയിന്റും നേടി റെക്കോര്‍ഡ് വിജയം. അതിനുശേഷം ആനന്ദിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.&lt;br /&gt;&lt;br /&gt;1984ല്‍ ലോക സബ്‌ജൂനിയര്‍ ചെസില്‍ വെങ്കലം നേടി അന്താരാഷ്‌ട്ര മത്സരരംഗത്ത് തന്റെ പേരടയാളപ്പെടുത്തിയ ആനന്ദ് അതേവര്‍ഷം തന്നെ അണ്ടര്‍ 19 വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യനുമായി. പതിനഞ്ചാം വയസ്സില്‍ ഇന്റഞ്ഞനാഷണല്‍ മാസ്റ്ററായി സ്ഥാനക്കയറ്റം. ഈ നേട്ടം കൈവരിക്കുന്ന ആദ്യഏഷ്യക്കാരനാണ് ആനന്ദ്. 1986ല്‍ ദേശീയ ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായി, പതിനാറാം വയസ്സില്‍. തൊട്ടടുത്തവര്‍ഷം ലോകജൂനിയര്‍ കിരീടം നേടുന്ന ആദ്യ ഏഷ്യക്കാരനുമായി  ആനന്ദ്.&lt;br /&gt;1987ലായിരുന്നു ആനന്ദിന്റെ കരിയറിലെ ഏറ്റവും തിളക്കമുളള നേട്ടം. ആവര്‍ഷം  ആനന്ദ് ഇന്ത്യയിലെ ആദ്യ ഗ്രാന്‍ഡ്‌മാസ്റ്ററായി അവരോധിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;ഗാരി കാസ്‌പറോവും അനത്തോലി കാര്‍പോവും കത്തിനിന്ന ഇറ്റലിയിലെ റഗ്ഗിയോ എമിലിയ ടൂര്‍ണമെന്റിലെ അട്ടിമറി വിജയം ആനന്ദിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. 1995ല്‍ പിസിഎ ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുമെത്തി. ഇതും ആദ്യമായി ഒരു ഏഷ്യക്കാരന്‍ കൈവരിക്കുന്ന നേട്ടമായിരുന്നു. ചെസ് ചരിത്രത്തിലെ ഏറ്റവും ദുഷ്കര ടൂര്‍ണമെന്റായ ലിനാറസില്‍ ജേതാവായി, 1998ല്‍. അതേസമയം തന്നെ കോറസ് ചെസ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചുകിരീടവും നേടി.&lt;br /&gt;&lt;br /&gt;രണ്ടായിരത്തില്‍ ആനന്ദ് കാത്തുകാത്തിരുന്ന ചരിത്രനേട്ടത്തിലെത്തി, ഇന്ത്യയും. അലക്‌സി ഷിറോവിനെ തോല്‍പിച്ച്, ചെസിലെ റഷ്യന്‍ ആധിപത്യത്തിന് അന്ത്യം കുറിച്ച് ആനന്ദ് ലോകചാമ്പ്യനായി. ചെസ് ചരിത്രത്തിലെ പതിനഞ്ചാമത്തെ ലോകചാമ്പ്യന്‍. 2000,2002 വര്‍ഷങ്ങളിലെ ഫിഡെ ലോകചാമ്പ്യനും മറ്റാരുമായിരുന്നില്ല.&lt;br /&gt;അതിവേഗ നീക്കങ്ങളായിരുന്നു ആനന്ദിനെ അപകടകാരിയാക്കിയത്. ഈ മികവ് ലോകത്തിലെ ഏറ്റവുംവേഗതയേറിയ താരമെന്ന ബഹുമതിയും ആനന്ദിന് നേടിക്കൊടുത്തു. പിന്നീട് ഡോര്‍ട്ട്‌മുണ്ട്, മെയിന്‍സ്, വിക് ആന്‍ സീ, ലിയോണ്‍, കോര്‍സിക മാസ്റ്റേഴ്‌സ് കിരീടങ്ങളെല്ലാം ആനന്ദിന്റെ കുത്തകയായി. മെയിന്‍സില്‍ തുടര്‍ച്ചയായി 10 തവണയാണ് ആനന്ദ് ജേതാവായത്. അതിനിടെ ആരുകമ്പ്യൂട്ടറുകള്‍ക്കെതിരെ ഒരേസമയം കളിച്ച് ജയിച്ചു. 2004ല്‍ ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ ടീമിനുവേണ്ടിയും കളിച്ചു.&lt;br /&gt;&lt;br /&gt;ചെസ് ഓസ്‌കര്‍ മൂന്നുതവണ നേടിയ ആനന്ദിനെ എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളാണ് തേടിയെത്തിയത്. രാജീവ് ഗാന്ധി ഖേല്‍രത്ന, അര്‍ജുന അവാര്‍ഡ്, പദ്മശ്രീ(ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറര്‍ വ്യക്തിയും ആനന്ദാണ്),പദ്മഭൂഷണ്‍, സോവ്യറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്...പട്ടികനീളുന്നു.&lt;br /&gt;&lt;br /&gt;മത്സരങ്ങള്‍ക്കും പരിശീലനത്തിനുമായി സ്പെയിനില്‍ സ്ഥിരതാമസമാക്കിയ ആനന്ദ് ഒരു പുസ്തകവും രചിച്ചു; മൈ ബെസ്റ്റ് ഗെയിംസ് ഒഫ് ചെസ്. സ്പാനിഷ് സര്‍ക്കാരിന്റെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ജാമിയോ ഡി ഓറോ പുരസ്കാരവും ആനന്ദിനെ തേടിയെത്തി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-4737879890747913418?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/4737879890747913418/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=4737879890747913418' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4737879890747913418'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4737879890747913418'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2010/05/blog-post.html' title='ആനന്ദ്; ദ കിംഗ്'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-4980344238570895344</id><published>2010-03-24T19:22:00.000+05:30</published><updated>2010-03-24T19:23:40.618+05:30</updated><category scheme='http://www.blogger.com/atom/ns#' term='എഐഎഫ്എഫ്'/><category scheme='http://www.blogger.com/atom/ns#' term='അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍'/><category scheme='http://www.blogger.com/atom/ns#' term='ഫുട്ബോള്‍ ഫെഡറേഷന്‍'/><category scheme='http://www.blogger.com/atom/ns#' term='ഫുട്ബോള്‍'/><title type='text'>ഐലീഗില്‍ എഐഎഫ്എഫിന് സ്വന്തം ടീം</title><content type='html'>തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവാരമുയര്‍ത്താന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെഭാഗമായി എഐഎഫ്എഫ് ദേശീയ ലീഗില്‍ സ്വന്തം ടീമിനെ അണിനിരത്തും. 21 വയസ്സില്‍ താഴെയുളള​താരങ്ങളാണ് ടീമിലുണ്ടാവുക. 2018 ലോകകപ്പ് യോഗ്യതാറൗണ്ടിനുളള ഇന്ത്യന്‍ സംഘത്തെ വാര്‍ത്തെടുക്കുകയാണ് ഫുട്ബോള്‍ ഫെഡറേഷന്‍ സ്വന്തം ടീമിലൂടെ ലക്ഷ്യമിടുന്നത്.&lt;br /&gt;&lt;br /&gt;ഡല്‍ഹി കേന്ദ്രമാക്കിയാണ് എഐഎഫ്എഫിന്റെ ടീം രൂപീകരിക്കുക. ഇതിനായി 24 യുവതാരങ്ങളുടെ പട്ടിക തയ്യാറാക്കി. ഇതില്‍ ഒരൊറ്റ മലയാളി താരംപോലുമില്ല. വിവിധ ക്ളബുകളില്‍ നിന്നും അക്കാഡമികളില്‍ നിന്നുമാണ് കളിക്കാരെ കണ്ടെത്തിയത്. ഇവരില്‍ പലരും ഏഷ്യന്‍ ഗെയിംസിനുളള ക്യാമ്പിലുളളവരാണ്.  ഇവരുമായി നാലുവര്‍ഷ കരാറാണ് എഐഎഫ്എഫിനുണ്ടാവുക. കളിക്കാര്‍ക്ക് രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങളൊരുക്കുമെന്നാണ് എഐഎഫ്എഫ് പറയുന്നത്.&lt;br /&gt;&lt;br /&gt;ഐലീഗ് ടീമുകളുടെ എണ്ണം പതിനാറായി ഉയര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് എഐഎഫ്എഫ് സ്വന്തം ടീം എന്ന ആശയത്തിലെത്തിയത്. അടുത്ത സീസണോടെ ഫെഡറേഷന്റെ ക്ലബ് യാഥാര്‍ഥ്യമാവും. ഫിഫയുടെയും എഎഫ് സിയുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ടീം പ്രവര്‍ത്തിക്കുക. നിലവില്‍ ഇന്ത്യന്‍ ഫുട്ബോളില്‍ ലഭിക്കുന്ന നിരക്കിലെ പ്രതിഫലം താരങ്ങള്‍ക്ക് നല്‍കും. 2010 ലോകകപ്പ് യോഗ്യതാ റൗണ്ടിനുളള ഇന്ത്യന്‍ടീമിലേക്ക് ചുരുങ്ങിയത് 10 താരങ്ങളെയെങ്കിലും സംഭാവന ചെയ്യുകയെന്നതാണ് ടീമിലൂടെ എഐഎഫ്എഫ് ഉദ്ദേശിക്കുന്നത്.&lt;br /&gt;&lt;br /&gt;മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, സാല്‍ഗോക്കര്‍, പൂനെ എഫ് സി, ഡെംബോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ് എന്നീ ക്ലബുകളില്‍ നിന്നും ടാറ്റ ഫുട്ബോള്‍ അക്കാഡമിയില്‍ നിന്നുമാണ് പ്രധാനമായും കളിക്കാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ക്ലബിലും ഇല്ലാത്ത നാലുതാരങ്ങളും 24 അംഗ പ്രാഥമിക ടീമിലുണ്ട്.&lt;br /&gt;&lt;br /&gt;അതേസമയം എഐഎഫ്എഫിന്റെ തീരുമാനം ക്ലബുകള്‍ക്ക് തിരിച്ചടിയാവും.  ദേശീയ ക്യാമ്പിലെ 30 കളിക്കാരെ ഏഴുമാസത്തേക്ക് ക്ലബുകള്‍ക്ക് വിട്ടുനല്‍കില്ലെന്ന് ദേശീയകോച്ച് ബോബ് ഹൂട്ടന്‍ വ്യക്തമാക്കിക്കഴിഞ്ഞു. 2011 ഏഷ്യാകപ്പിനുളള ടീമിനെ സജ്ജമാക്കാനാണ് ഹൂട്ടന്റെ ഈ തീരുമാനം. ഇവര്‍ക്കൊപ്പം 24 കളിക്കാരെക്കൂടി സ്വന്തമാക്കുന്നതോടെ ക്ളബുകള്‍ എഐഎഫ്എഫിന്റെ  ടീമിനെ ശക്തമായി എതിര്‍ക്കുമെന്നാണ് കരുതുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-4980344238570895344?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/4980344238570895344/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=4980344238570895344' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4980344238570895344'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4980344238570895344'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2010/03/blog-post.html' title='ഐലീഗില്‍ എഐഎഫ്എഫിന് സ്വന്തം ടീം'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-8610037113338498744</id><published>2010-02-28T19:01:00.003+05:30</published><updated>2010-02-28T19:06:31.205+05:30</updated><title type='text'>കാലം കാത്തിരുന്നു, സച്ചിനു വേണ്ടി...</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_XhWkhqq2lgc/S4pxKKbjSdI/AAAAAAAAAzA/CjyXOCHCvVc/s1600-h/sachin-tendulkar_selfgoal.jpg"&gt;&lt;img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 400px; height: 282px;" src="http://4.bp.blogspot.com/_XhWkhqq2lgc/S4pxKKbjSdI/AAAAAAAAAzA/CjyXOCHCvVc/s400/sachin-tendulkar_selfgoal.jpg" alt="" id="BLOGGER_PHOTO_ID_5443287519043209682" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതെ, കാലം കാത്തിരിക്കുകയായിരുന്നു, 2010 ഫെബ്രുവരി 24 വരെ.  ക്രിക്കറ്റ് കാത്തിരിക്കുകയായിരുന്നു, സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്ന അഞ്ചടി അഞ്ചിഞ്ചുകാരന്റെ ഈയൊരു ഇന്നിംഗ്സിനായി.  ഒടുവില്‍ ചരിത്രങ്ങളേറെ പറയാനുളള ഗ്വാളിയോറില്‍ അതു സംഭവിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ച്വറിയെന്ന സമാനതകളില്ലാത്ത നേട്ടം. റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക് ബാറ്റുവീശുന്ന ബാറ്റിംഗ് ദൈവത്തിന്റെ പേരിനൊപ്പം മറ്റൊരു പൊന്‍തിളക്കം കൂടി. പറഞ്ഞുപഴകിയിട്ടും ലോകമെമ്പാടുമുളള ക്രിക്കറ്റ് പ്രേമികള്‍ ആവര്‍ത്തിക്കുകയാണ്...ദൈവത്തിന് തുല്യം ദൈവം മാത്രം; സച്ചിന് തുല്യന്‍ സച്ചിന്‍ മാത്രവും.&lt;br /&gt;&lt;br /&gt;1971 ജനുവരി അഞ്ചിന് ഏകദിന ക്രിക്കറ്റ് ആരംഭിക്കുമ്പോള്‍ വ്യക്തിഗത സ്കോര്‍ 200 കടക്കുമെന്ന് ആരും സ്വപ്നംപോലും കണ്ടിരുന്നില്ല. കാലവും കളിയും കളിക്കാരും മാറിയതോടെ എപ്പോഴും സംഭവിച്ചേക്കാവുന്ന മഹാത്ഭുതമായിരുന്നു ഏകദിനത്തിലെ ഇരട്ടസെഞ്ച്വറി. സയീദ് അന്‍വറും(194), ചാള്‍സ് കവണ്‍ട്രിയും(194*)വിവിയന്‍ റിച്ചാര്‍ഡ്സും(189*) സനത് ജയസൂര്യയുമെല്ലാം (189) ഈ സ്വപ്നനേട്ടത്തിനരികെ വീണത് സച്ചിനുവേണ്ടിയായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസത്തിനുവേണ്ടി മാത്രം. അല്ലെങ്കില്‍ കവണ്‍ട്രി 194ല്‍ ബാറ്റുചെയ്യവേ അന്‍പതാം ഓവര്‍ പൂര്‍ത്തിയാവില്ലായിരുന്നു. അന്‍വറും ജയസൂര്യയും ചരിത്രത്തിന്റെ പടിവാതില്‍ക്കല്‍ ഇടറി വീഴില്ലായിരുന്നു. ചിലത് അങ്ങനെയാണ്. അതിനായി വിധിക്കപ്പെട്ടവര്‍ക്കേ ലക്ഷ്യത്തിലെത്താനാവൂ. ആരെങ്കിലും ഏകദിനത്തില്‍ 200ലെത്തിയാല്‍ , അത് ആഡം ഗില്‍ക്രിസ്റ്റോ വീരേന്ദര്‍ സെവാഗോ ആയിരിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ ജാതകം കുറിച്ചത്. എന്നാല്‍ , മുപ്പത്തിയാറാം വയസ്സിലും ഇരുപതുകാരന്റെ ചുറുചുറുക്കോടെ ബാറ്റുവീശിയ സച്ചിന്‍ , ഓപ്പണറായെത്തി ഇരട്ടസെഞ്ച്വറിയുടെ തിളക്കത്തില്‍ അപരാജിതനായി മടങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ്ചരിത്രം ആ മഹാപ്രതിഭയ്ക്ക് മുന്നില്‍ തലകുനിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;39 വര്‍ഷത്തെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിനൊപ്പം സച്ചിനും തന്റെ നാനൂറ്റിനാല്‍പ്പത്തിരണ്ടാം ഏകദിനംവരെ കാത്തിരിക്കേണ്ടിവന്നു ഇരട്ടശതകത്തിന്റെ നിറവിലെത്താന്‍.ഡെയ്ല്‍ സ്റ്റെയിന്റെ നേതൃത്വത്തിലുളള ബൗളര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറിയ സച്ചിന്‍ നേരിട്ട നൂറ്റിനാല്‍പ്പത്തിയേഴാം പന്തിലാണ് 200 റണ്‍സെന്ന കാലംകാത്തിരുന്ന കടമ്പകടന്നത്. അതിനിടെ സച്ചിന്റെ വില്ലോയില്‍നിന്ന് 25 ബൗണ്ടറികളും മൂന്നു സിക്സറുകളും അതിര്‍ത്തിവരയ്ക്കപ്പുറത്തേക്ക് ചീറിപ്പാഞ്ഞിരുന്നു. കണക്കുപുസ്തകത്തിന്റെ കളിയായ ക്രിക്കറ്റില്‍ സച്ചിന് മുന്നിലിപ്പോള്‍ തലകുനിക്കാതെ നില്‍ക്കുന്നത് ഒരൊറ്റ റെക്കോര്‍ഡ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്നവ്യക്തിഗത സ്കോറായ സാക്ഷാല്‍ ബ്രയന്‍ ചാള്‍സ് ലാറുയടെ പേരിലുളള 400 റണ്‍സിന്റെ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ  ആറുവര്‍ഷം മുന്‍പാണ്  ലാറ പുറത്താവാതെ 400 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനുടമയായത്.&lt;br /&gt;&lt;br /&gt;കുറച്ചുകാലം മുന്‍പ് സച്ചിന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍, ഫോം അകന്നുനിന്നപ്പോള്‍  ചില ക്രിക്കറ്റ് വിദഗ്ധര്‍ പറഞ്ഞു... റിക്കി പോണ്ടിംഗ് റെക്കോര്‍ഡുകളുടെ അധിപനാവുമെന്ന്. എന്നാല്‍ തുടക്കക്കാരന്റെ ആവേശത്തോടെ ജീവിക്കുന്ന ബ്രാഡ്മാന്‍ ഈ സീസണില്‍ മാത്രം അടിച്ചുകൂട്ടിയത് പത്ത് സെഞ്ച്വറികളാണ്. ടെസ്റ്റില്‍ ബ്രാഡ്മാന്റെ 99.94 എന്ന ബാറ്റിംഗ് ശരാശരിക്ക് ഏറെ അകലെയാണെങ്കിലും. കഴിഞ്ഞ 12 മാസത്തിനിടെ ടെസ്റ്റില്‍  78.3ഉം ഏകദിനത്തില്‍ 72.37മാണ് സച്ചിന്റെ ശരാശരി. 10 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ച്വറികളും ഏകദിനത്തില്‍ നാലു സെഞ്ച്വറികളുമാണ് ലിറ്റില്‍മാസ്റ്റര്‍ സ്കോര്‍ ചെയ്തത്.&lt;br /&gt;&lt;br /&gt;കണക്കുകളില്‍ സച്ചിന്‍ എന്നും ഒന്നാമനാണ്. 442 ഏകദിനങ്ങളില്‍ നിന്ന് 17598 റണ്‍സ്(46 സെഞ്ച്വറികള്‍) 166 ടെസ്റ്റുകളില്‍ നിന്ന് 13447 റണ്‍സുമാണ് (47 സെഞ്ച്വറികള്‍)സച്ചിന്‍ പേരിനൊപ്പമാക്കിയത്. പിന്നിലുളള ജയസൂര്യക്ക് 13428 റണ്‍സും(ഏകദിനം) ലാറയ്ക്ക് 11953(ടെസ്റ്റ്) റണ്‍സുമാണുളളത്. രണ്ട് വിഭാഗത്തിലും പോണ്ടിംഗാണ് മൂന്നാമന്‍. ഏകദിനത്തില്‍ 12731റണ്‍സും 11859 റണ്‍സുമാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. സെഞ്ച്വറികളിലും സച്ചിന്‍ ഏറെ മുന്നില്‍ത്തന്നെ.&lt;br /&gt;&lt;br /&gt;രാജ്യാന്തരക്രിക്കറ്റില്‍ ഇരുപതാണ്ട് പിന്നിട്ടിട്ടും ബാറ്റിംഗിനോടുളള ഒടുങ്ങാത്ത അഭിനിവേശമാണ് സച്ചിനെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 1974 ഏപ്രില്‍ 24ന് മുംബയില്‍ ജനിച്ച സച്ചിന്‍ ശാരദാശ്രമം സ്കൂളില്‍ ബാറ്റുവീശിയ അതേ ആവേശത്തിലാണ് ഇന്നും ക്രീസിലെത്തുന്നത്.മാറുന്ന കാലത്തിനും തത്രങ്ങള്‍ക്കുമനുസരിച്ച് സ്വയം നവീകരിക്കുന്നതിലൂടെ സച്ചിന്‍ കമ്പ്യൂട്ടര്‍ബുദ്ധിയെ അതീജീവിക്കുന്നു. അതിലൂടെ പുതിയഷോട്ടുകള്‍ ജനിക്കുന്നു. പാഡ്ല്‍ സ്വീപ്പും അപ്പര്‍കട്ടുമെല്ലാം ഈ അതിജീവനത്തിന്റെ ഉല്‍പന്നങ്ങളാണ്. കണക്കുകള്‍ക്കപ്പുറം വരുംകാല ക്രിക്കറ്റിനുനുളള സച്ചിന്റെ സംഭാവന. ഇതുതന്നെയാണ് ഒരു ജീനിയസിന്റെ ജീവിതവും. അതെ നമ്മള്‍ ഭാഗ്യവാന്‍മാരാണ്. സച്ചിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞുവെന്ന ഭാഗ്യമാന്‍മാര്‍.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-8610037113338498744?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/8610037113338498744/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=8610037113338498744' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8610037113338498744'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8610037113338498744'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2010/02/blog-post_28.html' title='കാലം കാത്തിരുന്നു, സച്ചിനു വേണ്ടി...'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_XhWkhqq2lgc/S4pxKKbjSdI/AAAAAAAAAzA/CjyXOCHCvVc/s72-c/sachin-tendulkar_selfgoal.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-3146273345668837446</id><published>2010-02-19T03:04:00.001+05:30</published><updated>2010-02-19T17:35:50.552+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഈഡന്‍സ് ഗാര്‍ഡന്‍സും'/><category scheme='http://www.blogger.com/atom/ns#' term='ടര്‍ബണേറ്റര്‍'/><category scheme='http://www.blogger.com/atom/ns#' term='ധോണി'/><category scheme='http://www.blogger.com/atom/ns#' term='ഹര്‍ഭജന്‍'/><title type='text'>ഹര്‍ഭജന്റെ ഏദന്‍തോട്ടം; ലക്ഷ്മണിന്റെയും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_XhWkhqq2lgc/S35-kCGs9nI/AAAAAAAAAyA/xTcT_7oYkVo/s1600-h/singh.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 300px; height: 245px;" src="http://1.bp.blogspot.com/_XhWkhqq2lgc/S35-kCGs9nI/AAAAAAAAAyA/xTcT_7oYkVo/s400/singh.jpg" alt="" id="BLOGGER_PHOTO_ID_5439924557415511666" border="0" /&gt;&lt;/a&gt;കൊല്‍ക്കത്ത: ഒന്നാം ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിയോടെ കൊല്‍ക്കത്തയിലെത്തിയ ടീം ഇന്ത്യ ഒരൊറ്റവ്യക്തിയെയാണ് ഉറ്റുനോക്കിയത്,ആരാധകരും. ടര്‍ബണേറ്റര്‍ എന്ന ഹര്‍ഭജന്‍ സിംഗിനെ. കാരണം ഈഡന്‍സ് ഗാര്‍ഡന്‍സും ഹര്‍ഭജനും തമ്മിലുളള ബന്ധം അത്രമേല്‍ പ്രതീക്ഷയാണ് അവര്‍ക്ക് നല്‍കിയത്. ഭാജി പ്രതീക്ഷ തെറ്റിച്ചില്ല. എട്ടുവിക്കറ്റുമായി ഹര്‍ഭജന്‍ ഇന്ത്യയുടെ വിജയനക്ഷത്രമാവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും ഒന്നാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റുകളാണ് ഭാജി വീഴ്ത്തിയത്. ഇതോടെ ഈഡന്‍സ് ഗാര്‍ഡസില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളറുമായി ഹര്‍ഭജന്‍. ഈഡനില്‍ ഹര്‍ഭജനിപ്പോള്‍ 46 വിക്കറ്റായി. 40 വിക്കറ്റ് വീഴ്ത്തിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ളെയെയാണ് ഹര്‍ഭജന്‍ മറികടന്നത്. ഇതിനേക്കാളുമൊക്കെ വലുതായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഹര്‍ഭജന്‍ വീഴ്ത്തിയ ആല്‍ബി മോര്‍ക്കലിന്റെ വിക്കറ്റ്. അക്ഷരാര്‍ഥത്തില്‍ മില്യണ്‍ ഡോളര്‍ വിക്കറ്റ്. ഇതോടെ ഇന്ത്യ പരമ്പര സമനിലയാക്കി. ഒപ്പം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിറുത്തകയും ചെയ്തു ധോണിയും സംഘവും.&lt;br /&gt;&lt;br /&gt;അനില്‍ കുംബ്ളെ വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായ ഹര്‍ഭജന്റെ കഴിവില്‍ പലതവണ സംശയമുണര്‍ന്നിരുന്നു. ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റാനാവുമോ എന്ന സംശയം. സംശയം ബാക്കിയാണെക്കിലും ഭാജി കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ മാനം കാത്തു. നാടകീയമായ മത്സരത്തില്‍ ഒന്‍പത് പന്ത് ശേഷിക്കെയായിരുന്നു ഭാജി മോര്‍നെ മോര്‍ക്കലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.&lt;br /&gt;&lt;br /&gt;വിമര്‍ശനങ്ങള്‍ ബാക്കിനില്‍ക്കെ രണ്ടാം ഇന്നിംഗ്സില്‍ 48.3 ഓവറില്‍ വെറും 59 റണ്‍സ് വഴങ്ങിയാണ് ഭാജി അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 1.21 റണ്‍സ് വീതമാണ് ഭാജി ഒരോവറില്‍ വിട്ടുകൊടുത്തത്. രണ്ടായിരത്തിന് ശേഷം ഒരിന്ത്യന്‍ ബൗളരുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്.&lt;br /&gt;&lt;br /&gt;ഹര്‍ഭജന് ഇടത്-വലതുകൈയന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ഒരുപോലെ മികവു പുലര്‍ത്താനായി എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ദക്ഷിണാഫ്രിക്കന്‍ മധ്യനിരയിലെ ഇടംകൈയന്‍മാരായ ആഷ് വെല്‍ പ്രിന്‍സിനെയും ജെ പി ഡ്യുമിനിയെയും തുടക്കത്തിലേ പുറത്താക്കിയതായിരുന്നുമത്സരത്തിലെ വഴിത്തിരിവ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാജി ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് പ്രകടനം പുറത്തെടുക്കുന്നത്.&lt;br /&gt;&lt;br /&gt;ഓസ്ട്രേലിയക്കെതിരെ  2001ല്‍ ഇന്ത്യ നേടിയ ചരിത്രവിജയത്തിലും ഹര്‍ഭജന്റെ ബൗളിംഗ് നിര്‍ണായകമായിരുന്നു, അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ടര്‍ബണേറ്ററുടെ ബൗളിംഗ്. അന്നും നിര്‍ണായകമായ അവസാന വിക്കറ്റ് ലഗ് ബിഫോര്‍ വിക്കറ്റിലൂടെ ഭാജിയാണ് നേടിയത്.&lt;br /&gt;&lt;br /&gt;ഭാജിക്ക് മാത്രമല്ല വിവിഎസ് ലക്ഷ്മണിനും മറക്കാനാവാത്ത ടെസ്റ്റായിരുന്നു ഇത്. ലക്ഷ്ണണ്‍ ഈഡനില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി. ഈനേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് ലക്ഷ്മണ്‍ . ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് നാലു സെഞ്ച്വറികളോടെയാണ് ലക്ഷ്ണണ്‍ ഈഡനില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.  മധ്യനിരയില്‍ തന്റെ സാന്നിധ്യം എത്രമാത്രം വലുതാണെന്ന് ഒരൊറ്റ ഇന്നിംഗ്സിലൂടെ ലക്ഷ്ണണ്‍ തെളിയച്ചു. ലക്ഷ്ണണ്‍ പുറത്താവാതെ 143 റണ്‍സാണ് നേടിയത്. ടെസ്റ്റില്‍ ലക്ഷ്ണണിന്റെ പതിനഞ്ചാം സെഞ്ച്വറിയായിരുന്നു ഇത്.&lt;br /&gt;&lt;br /&gt;രണ്ടിന്നിംഗ്സിലും ശതകം നേടിയ ഹാഷിം അംലയുടെ നേട്ടവും ശ്രദ്ധേയമാണ്. അവസാന ശ്വാസംവരെ പൊരുതിയിട്ടും ടീമിനെ രക്ഷിക്കാനാവാത്തതിന്റെ ദു:ഖവും അംലയെ ഏറെനാള്‍ തുടരുമെന്നുറപ്പ്. മൂന്നിന്നിംഗ്സുകളില്‍ നിന്ന് അംല 490 റണ്‍സാണ് നേടിയത്. ഇരട്ടശതകമടക്കം മൂന്നു സെഞ്ച്വറി. രണ്ടു ടെസ്റ്റുകളിലായി 1402 മിനിറ്റാണ് അംല ക്രീസില്‍ ചിലവഴിച്ചത്. 23 മണിക്കൂറും 22 മിനിറ്റും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-3146273345668837446?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/3146273345668837446/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=3146273345668837446' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3146273345668837446'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3146273345668837446'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2010/02/blog-post_19.html' title='ഹര്‍ഭജന്റെ ഏദന്‍തോട്ടം; ലക്ഷ്മണിന്റെയും'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_XhWkhqq2lgc/S35-kCGs9nI/AAAAAAAAAyA/xTcT_7oYkVo/s72-c/singh.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-3147464941298280822</id><published>2010-02-11T01:02:00.003+05:30</published><updated>2010-02-11T02:25:17.445+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലക്ഷ്മണും'/><category scheme='http://www.blogger.com/atom/ns#' term='ദ്രാവിഡ്'/><category scheme='http://www.blogger.com/atom/ns#' term='നാഗ്പൂര്‍'/><category scheme='http://www.blogger.com/atom/ns#' term='സച്ചിന്‍'/><category scheme='http://www.blogger.com/atom/ns#' term='ഹാഷിം അംല'/><title type='text'>സ്വയം കുഴിച്ചകുഴിയില്‍ വീണ ടീം ഇന്ത്യ</title><content type='html'>നാഗ്പൂരില്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും ദാരുണമായി. ഇന്നിംഗ്സിനും ആറു റണ്‍സിനുമായിരുന്നു  ഇന്ത്യയുടെ വീഴ്ച. അതും രണ്ടും ദിവസം ബാക്കിനില്‍ക്കേ. വിരേന്ദര്‍ സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും സെഞ്ച്വറി നേടിയിട്ടും ഇന്നിംഗ്സ് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാന്‍ മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും കഴിഞ്ഞില്ല. ലോക റാങ്കിംഗില്‍ ഒന്നാമന്‍മാരായ ഇന്ത്യക്ക് പിഴച്ചതെവിടെയാണ്. എതിരാളികളുടെ കരുത്തിലോ അതോ സ്വയം കുഴിച്ചകുഴിയില്‍ വീഴുകയായിരുന്നോ ടീം ഇന്ത്യ. പരമ്പര ആരംഭിക്കുന്നതിനു മുന്‍പുതന്നെ ക്രിക്കറ്റ്ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയത് ഇന്ത്യന്‍ മധ്യനിരയിലേക്കായിരുന്നു. ഒരുപതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ബാറ്റിംഗിന്റെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്റെയും അപകടഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായി അവതരിക്കുന്ന വിവിഎസ് ലക്ഷ്മണിന്റെയും അഭാവമായിരുന്നു ഇതിന് കാരണം. 18,398 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടെസ്റ്റില്‍ നിന്ന് അടിച്ചുകൂട്ടിയിട്ടുളളത്. വന്‍മതിലും രക്ഷകനുമില്ലാത്ത ടീം ഇന്ത്യ എന്താകുമെന്ന് മനസ്സിലാകാന്‍ വെറും മുന്നു ദിവസമേ വേണ്ടിവന്നുളളൂ. നാഗ്പൂര്‍ ടെസ്റ്റില് ‍172.2 ഓവറായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സുകളുടെ ആയുസ്സ്. ഹാഷിം അംലയും ജാക് കാലിസും തകര്‍ത്താടിയ പിച്ചിലായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ കൂട്ടയാത്മഹത്യ എന്നുകൂടിയോര്‍ക്കണം. അതോടെ ദ്രാവിഡും ലക്ഷ്മണും അസാന്നിധ്യം കൊണ്ടും താരങ്ങളായി.&lt;br /&gt;&lt;br /&gt;ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്ത്യന്‍ ഇന്നിംഗ്സിനെ എങ്ങനെ ചുരുട്ടിക്കെട്ടിയെന്നതും ശ്രദ്ധേയമാണ്. സ്റ്റെയ്ന്റെ പേസിനും സ്വിംഗിനും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല; പോള്‍ ഹാരിസിന്റെ സ്പിന്നിനും. സ്റ്റെയ്ന്‍ പത്തുവിക്കറ്റാണ് മത്സരത്തില്‍ കൊയ്തെടുത്തത്.  അസാധാരണ പ്രതിഭകളായ സെവാഗും സച്ചിനും സെഞ്ച്വറി നേടിയെങ്കിലും അതൊന്നും ഇന്ത്യന്‍ തകര്‍ച്ചയെ രക്ഷിക്കാന്‍ മതിയായിരുന്നില്ല.സുബ്രഹ്മണ്യം ബദരിനാഥിന്റെ അരങ്ങേറ്റ ഇന്നിംഗ്സിലെ അര്‍ധസെഞ്ച്വറികൂടി മാറ്റിയാല്‍ ശുഷ്കമാണ് ഇന്ത്യന്‍ സ്കോര്‍കാര്‍ഡ്. രണ്ടിന്നിംഗ്സിലും പൊരുതാതെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറിയത്.  ഗംഭീറിന്റെ പരാജയവും യുവരാജിന്റെ അഭാവംകൂടിയായപ്പോള്‍ എല്ലാം ഇന്ത്യയുടെ കൈവിട്ടു. ബൗളര്‍മാര്‍കൂടി കളിമറന്നതതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ദ്രാവിഡും ലക്ഷ്മണും ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കില്ലായിരുന്നു എന്ന് സമര്‍ഥിക്കാനുളള ശ്രമമല്ലിത്. പക്ഷേ, അവരുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് ഇങ്ങനെയൊരു തോല്‍വിയുണ്ടാവില്ലെന്നുറപ്പായിരുന്നു. അതിനേക്കാള്‍ പ്രധാനം ഇവരുടെ അഭാവം ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ ബാധിക്കുന്നുവെന്നതാണ്. 37കാരനായ ദ്രാവിഡും 36കാരനായ സച്ചിനും 35കാരനായ ലക്ഷ്മണും ഏറിയാല്‍ മൂന്നോനാലോ വര്‍ഷംകൂടിയേ രാജ്യാന്തര ക്രിക്കറ്റില്‍ പാഡണിയാന്‍ സാധ്യതയുളളൂ. പേസും സ്പിന്നും ഒരുപോലെനേരിടുന്ന, ടീമിന്റെ നെടുന്തൂണുകളായ ഇവര്‍ക്ക്ശേഷം ഇന്ത്യന്‍ മധ്യനിരയുടെ അവസ്ഥയെന്താകും?.ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ ടീമുകള്‍ ശക്തരായ പകരക്കാരെ വാര്‍ത്തെടുക്കുന്ന സാഹചര്യത്തില്‍.&lt;br /&gt;&lt;br /&gt;ഇവിടെയാണ് വന്‍മതിലായ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും സാന്നിധ്യം വീണ്ടും നിര്‍ണായകമാവുന്നത്.   ദ്രാവിഡും ഗാംഗുലിയും ലക്ഷ്മണുമെല്ലാം ഒറ്റയടിക്ക് താരങ്ങളായവരല്ല. മികച്ച ബാറ്റിംഗ് നിരയുടെഭാഗമായി, മുതിര്‍ന്നതാരങ്ങളുടെ നേരനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചാണ് ഇവര്‍ ടീം ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളായത്. അതേസമയം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലേക്ക് നോക്കൂ, എസ് ബദരിനാഥ്, വൃദ്ധിമാന്‍ സാഹ, മുരളി വിജയ് തുടങ്ങിയവര്‍ക്ക് മുന്നിലുളളത് സച്ചിന്‍ മാത്രം.ഇവരാണ് വരുനാളുകളില്‍ ഇന്ത്യയുടെ മധ്യനിരയ്ക്ക് കരുത്ത് പകരേണ്ടത് എന്നുകൂടിയോര്‍ക്കുക.&lt;br /&gt;ലഭിച്ച അവസരം വേണ്ടവിധം ഉപയോഗിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല എന്നതും മറ്റൊരു സത്യം. ടീമിലേക്ക് വരുന്ന സുരേഷ് റെയ്ന, ദിനേശ് കാര്‍ത്തിക്, വരാനിടയുളള രോഹിത് ശര്‍മ, വിരാട് കോലി, മനോജ് തിവാരി തുടങ്ങിയവരുടെ അവസ്ഥയും വ്യത്യസ്തമല്ല.&lt;br /&gt;&lt;br /&gt;ആരാണിതിന് ഉത്തരവാദി?. ഒരൊറ്റയുത്തരമേയുളളൂ. ദീര്‍ഘവീക്ഷണമില്ലാത്ത നമ്മുടെ സെലക്ടര്‍മാര്‍. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍മഴചൊരിഞ്ഞ ബദരിനാഥ് ഇരുപത്തിയൊന്‍പതാം വയസിലാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. വൃദ്ധിമാന്‍ സാഹയെക്കാള്‍ മികച്ച റെക്കോര്‍ഡുളള ദിനേശ് കാര്‍ത്തിക് ഒന്നാം ടെസ്റ്റിനുളള ടീമില്‍പ്പോലും അംഗമായിരുന്നില്ല. ടീം കോമ്പിനേഷനില്‍പ്പോലും സെലക്ടര്‍മാര്‍ക്ക് ധാരണയുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ദ്രാവിഡും ലക്ഷ്മണും കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് പരിക്കിന്റെ പിടിയിലായത്. എന്നാല്‍ ബംഗ്ലാദേശിനെപ്പോലെ ദുര്‍ബലമായൊരു ടീമിനെതിരെ ദ്രാവിഡിനും ലക്ഷ്മണും സച്ചിനുമെല്ലാം വിശ്രമം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കപോലുളള അതിശക്തരായ ടീമിനെതിരെയുളള​ ഇന്ത്യന്‍ ഇലവനില്‍ ദ്രാവിഡും ലക്ഷ്മണും ഉണ്ടാവുമായിരുന്നു. ഇവര്‍ക്ക് വിശ്രമം നല്‍കുന്നത് വഴി ബദരിനാഥിനെപ്പോലുളള നവാഗതര്‍ക്ക് മത്സരപരിചയത്തിന് അവസരമൊരുക്കാമായിരുന്നു. അതിനേക്കാളുപരി തുടക്കക്കാര്‍ക്ക് ബംഗ്ലാദേശിനെ പോലുളള​ടീമുകള്‍ക്കെതിരെ കളിക്കുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസവും വളരെവലുതാണ്. പകരക്കാരെ കണ്ടെത്താനുളള ഇത്തരം അവസരങ്ങളാണ്  സെലക്ടര്‍മാര്‍ കളഞ്ഞുകുളിച്ചത്, കുളിച്ചുകൊണ്ടിരിക്കുന്നത്.&lt;br /&gt;&lt;br /&gt;നാളെയുടെ താരങ്ങളെ എങ്ങനെ കണ്ടെത്തുന്നു, അവര്‍ക്ക് എങ്ങനെ അവസരം നല്‍കുന്നു എന്നതിനെ ആശ്രയിച്ചുതന്നെയായിരിക്കും ഏതൊരുടീമിന്റയും ഭാവി. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഇന്ത്യയുടെ നില ഭദ്രമല്ല. ഹര്‍ഭജന്‍ സിംഗിന് പകരക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍പ്പോലും ഒരുപേരില്ല. ഇങ്ങനെയുളള അവസ്ഥയിലാണ് ടീം ഇന്ത്യ ലോകറാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിറുത്താനൊരുങ്ങുന്നതെന്നോര്‍ക്കുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-3147464941298280822?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/3147464941298280822/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=3147464941298280822' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3147464941298280822'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/3147464941298280822'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2010/02/blog-post.html' title='സ്വയം കുഴിച്ചകുഴിയില്‍ വീണ ടീം ഇന്ത്യ'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-7391999706038458778</id><published>2010-01-30T23:00:00.000+05:30</published><updated>2010-01-30T23:02:37.475+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഗിഗ്സ്'/><category scheme='http://www.blogger.com/atom/ns#' term='ജോര്‍ജ് വീയ'/><category scheme='http://www.blogger.com/atom/ns#' term='ജോര്‍ജ് ബെസ്റ്റ്'/><category scheme='http://www.blogger.com/atom/ns#' term='ആല്‍ഫ്രഡോ സിസ്റ്റെഫാനോ'/><title type='text'>ലോകകപ്പിലെ നഷ്ടനക്ഷത്രങ്ങള്‍</title><content type='html'>ഫുട്ബോളിലെ പെരുങ്കളിയാട്ടമാണ് ലോകകപ്പ്. താരങ്ങളും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന മഹാമേള. ലോകമെമ്പാടുമുളള ഫുട്ബോള്‍ പ്രേമികള്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന തീപാറും പോരാട്ടങ്ങളില്‍ പന്തുതട്ടുക ഏതൊരു താരത്തിന്റെയും സ്വപ്നസാഫല്യമാണ്. പക്ഷേ കളിത്തട്ടുകളില്‍ സമാനതകളില്ലാത്ത മിന്നല്‍പ്പിണറുകളായി ആരാധകരുടെ ഇടനെഞ്ചിലിടം നേടിയ പല മഹാരഥന്‍മാര്‍ക്കും ലോകകപ്പ് എന്നും സ്വപ്നമായിരുന്നു. ക്ളബ് തലത്തില്‍ നക്ഷത്ര പദവിയിലേക്ക് ഉയര്‍ന്നെങ്കിലും അസാന്നിധ്യം കൊണ്ട് ലോകകപ്പില്‍ ശ്രദ്ധേയരായ താരങ്ങള്‍ നിരവധിയാണ്. ഇവരില്‍ പ്രമുഖരായ ചിലരെക്കുറിച്ച്...&lt;br /&gt;&lt;br /&gt;ആല്‍ഫ്രഡോ സിസ്റ്റെഫാനോ&lt;br /&gt;&lt;br /&gt;ലോകകപ്പ് ഫുട്ബാളിന്റെ എക്കാലത്തെയും വലിയ നഷ്ടമാണ് ആല്‍ഫ്രഡോ സിസ്റ്റെഫാനോ. മൂന്നു രാജ്യങ്ങള്‍ക്ക് വേണ്ടി പന്തുതട്ടിയ(അര്‍ജന്റീന, കൊളംബിയ, സ്പെയ്ന്‍), റയല്‍ മാഡ്രിഡിനെ അഞ്ചു തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയ, പെലെയുടെ സമശീര്‍ഷനായ സിസ്റ്റെഫാനോയ്ക്ക് ഒരിക്കല്‍പ്പോലും ലോകകപ്പില്‍ കളിക്കാനായില്ല. സിസ്റ്റെഫാനോയുടെ അര്‍ജന്റീനന്‍ ടീം 1950ലും 1954ലും ലോകകപ്പില്‍ കളിക്കാന്‍ വിസമ്മതിച്ചു.  1956ല്‍ സ്പാനിഷ് പൗരത്വം സ്വീകരിച്ചതിനാല്‍ 1958ലെ ലോകകപ്പില്‍ കൊളംബിയ സിസ്റ്റെഫാനോയെ ടീമിലെടുത്തില്ല. തൊട്ടടുത്ത ലോകകപ്പില്‍ സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നു. പക്ഷേ  വിധിയുടെ ഫൗള്‍പ്ലേ ഇതിഹാസ താരത്തെ ലോകകപ്പില്‍ നിന്നകറ്റി. ടൂര്‍ണമെന്റിന് തൊട്ടുമുമ്പേറ്റ പരിക്കാണ് സിസ്റ്റെഫാനോയെ ലോകകപ്പിന്റെ നഷ്ടമാക്കി മാറ്റിയത്.&lt;br /&gt;&lt;br /&gt;ജോര്‍ജ് ബെസ്റ്റ്&lt;br /&gt;&lt;br /&gt;ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നൈസര്‍ഗിക താരങ്ങളിലൊരാളായിരുന്നു വടക്കന്‍ അയര്‍ലന്‍ഡിന്റെ ജോര്‍ജ് ബെസ്റ്റ്. പ്രതിഭയുടെ ധാരാളിത്തംകൊണ്ടു കളിക്കളത്തെ കോരിത്തരിപ്പിച്ച ബെസ്റ്റ് 37 മത്സരങ്ങളില്‍ മാത്രമാണ് രാജ്യത്തിനു വേണ്ടി കളിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 137 ഗോളുകള്‍ അടിച്ചുകൂട്ടിയ ബെസ്റ്റ് യൂറോപ്യന്‍ ഫുട്ബോളര്‍ പട്ടവും സ്വന്തമാക്കി. 1982ലെ ലോകകപ്പിന് വടക്കന്‍ അയര്‍ലന്‍ഡ് യോഗ്യതനേടിയെങ്കിലും മദ്യത്തില്‍ മുങ്ങിയ ബെസ്റ്റിന് ടീമിനൊപ്പം ചേരാനായില്ല. അങ്ങനെ ബെസ്റ്റിനും ആരാധകര്‍ക്കും ലോകകപ്പിലെ അത്യപൂര്‍വ നിമിഷങ്ങള്‍ ആഗ്രഹമായി അവശേഷിച്ചു.&lt;br /&gt;&lt;br /&gt;ജോര്‍ജ് വീയ&lt;br /&gt;&lt;br /&gt;ആഫ്രിക്കന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തിളക്കമുളള നക്ഷത്രമാണ് ലൈബീരിയയുടെ ജോര്‍ജ് വീയ. കളിത്തട്ടുകളില്‍ ആഫ്രിക്കന്‍ ഫുട്ബോളിന്റെ പതാകവാഹകനായ വീയയുടെ ലൈബീരിയയ്ക്ക് 2002 ലോകകപ്പ് ഒരൊറ്റ പോയിന്റിനാണ് നഷ്ടമായത്. ലൈബീരിയയ്ക്ക്  കളിക്കാരന്‍ മാത്രമായിരുന്നില്ല വീയ. ക്ലബ് ഫുട്ബോളില്‍ കളിച്ചുകിട്ടിയ പണം മുടക്കിയാണ് വീയ ലൈബീരിയയുടെ പരിശീലന ക്യാമ്പ് നടത്തിയത്. പരീശീലകനും മറ്റാരുമായിരുന്നില്ല. 2002ല്‍ വീയ ഒരഭിമുഖത്തില്‍ പറഞ്ഞു` ഫ്രാന്‍സിനു വേണ്ടി എനിക്ക് ലോകകപ്പ് കളിക്കാമായിരുന്നു. വേണമെങ്കില്‍ കാമറൂണിന്റെ ജഴ്സിയിലും ലോകകപ്പില്‍ കളിക്കാന്‍ അവസരമുണ്ടായിരുന്നു. പക്ഷേ ലൈബീരിയയ്ക്ക് വേണ്ടി ലോകകപ്പില്‍ ബൂട്ടുകെട്ടുകയായിരുന്നു എന്റെ സ്വപ്നം'. ലോക ഫുട്ബോളര്‍,യൂറോപ്യന്‍ ഫുട്ബോളര്‍, ആഫ്രിക്കന്‍ ഫുട്ബോളര്‍ അവാര്‍ഡുകള്‍ നേടിയ വീയയ്ക്ക്  അങ്ങനെ ലോകകപ്പ് സ്വപ്നമാക്കി ബൂട്ടഴിക്കേണ്ട വന്നു.&lt;br /&gt;&lt;br /&gt;റയാന്‍ ഗിഗ്സ്&lt;br /&gt;&lt;br /&gt;ബ്രസീലിയന്‍ കോച്ച് ദുംഗ ടീമിലെടുക്കാന്‍ ആഗ്രഹിക്കുന്ന താരമേതെന്ന ചോദ്യത്തിനുളള ഉത്തരമാണ് റയാന്‍ ഗിഗ്സ്.  ദുംഗ മാത്രമല്ല ആധുനിക ഫുട്ബോളിലെ ഏതൊരു പരിശീലകനും ടീമിലുള്‍പ്പെടുത്താന്‍ കൊതിക്കുന്ന താരമാണ് വെയ്ല്‍സിന്റെ ഗിഗ്സ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എവര്‍ഗ്രീന്‍ താരമായ ഗിഗ്സിനും  ലോകകപ്പ് മോഹം മാത്രമായി അവശേഷിക്കുന്നു. 1994ല്‍  വെയ്ല്‍സ് ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ വരെയെത്തിയെങ്കിലും അവസാന കടമ്പ കടക്കാനായില്ല. 1958ന് ശേഷം വെയ്ല്‍സ് ലോകകപ്പിന്  യോഗ്യത നേടിയിട്ടില്ല.&lt;br /&gt;&lt;br /&gt;ബേണ്‍ഡ് ഷൂസ്റ്റര്‍&lt;br /&gt;&lt;br /&gt;റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലും മിന്നിത്തിളങ്ങിയ പശ്ചിമ ജര്‍മന്‍ താരമാണ്  ബേണ്‍ഡ് ഷൂസ്റ്റര്‍. പ്രതിഭാധനനായ ബേണ്‍ഡ് ഷൂസ്റ്റര്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ഇരുപത്തിനാലാം വയസ്സില്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുകയായിരുന്നു. ഷൂസ്റ്റര്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കാലത്ത് പശ്ചിമ ജര്‍മനി മൂന്നുതവണ ലോകകപ്പില്‍ കളിച്ചുവെന്നതും ചരിത്രം.&lt;br /&gt;&lt;br /&gt;വാലെന്റീനോ മസ്സോള&lt;br /&gt;&lt;br /&gt;ഫുട്ബോള്‍ ചരിത്രത്തിലെ ദുരന്തനായകന്‍മാരില്‍ മുന്‍നിരക്കാരനാണ് ഇറ്റാലിയന്‍ ഫുട്ബോളിലെ സൂപ്പര്‍താരമായിരുന്ന വാലെന്റീനോ മസ്സോള. 12 തവണ ഇറ്റാലിയന്‍ കുപ്പായമണിഞ്ഞ മസ്സോള ആധുനിക ഫുട്ബോളിലെ ആദ്യ ഓള്‍റൗണ്ടറായിരുന്നു. ഇറ്റാലിയന്‍ ലീഗിയ ടോറിനോയുടെ നായകനായിരുന്ന  മസ്സോള സുപേര്‍ഗ വിമാന ദുരന്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ടോറിനോയുടെ 30 അംഗ ടീമാണ് അന്ന് വിമാന ദുരന്തത്തില്‍ മരണത്തിന് കീഴടങ്ങിയത്. മസ്സോളയുടെ മകന് മൂന്നു ലോകകപ്പുകളില്‍ ബൂട്ടണിയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;എറിക് കന്റോണ&lt;br /&gt;&lt;br /&gt;കളിക്കളത്തിലെ പ്രകടനം മാത്രം ചിലരെ രക്ഷിക്കില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി തകര്‍പ്പന്‍ കളി കെട്ടഴിച്ചിട്ടും കന്റോണ ഫ്രഞ്ച് ടീമില്‍ ഇടംപിടിച്ചില്ല. പരിശീലകരുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാനായില്ല എന്നത് മാത്രമായിരുന്നു കന്റോണയെ ലോകകപ്പില്‍ നിന്ന് അകറ്റിയത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-7391999706038458778?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/7391999706038458778/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=7391999706038458778' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7391999706038458778'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/7391999706038458778'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2010/01/blog-post_30.html' title='ലോകകപ്പിലെ നഷ്ടനക്ഷത്രങ്ങള്‍'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-8544804684683573583</id><published>2010-01-30T22:54:00.000+05:30</published><updated>2010-01-30T22:59:37.365+05:30</updated><category scheme='http://www.blogger.com/atom/ns#' term='കാര്‍ലോസ് ടെവസ്'/><category scheme='http://www.blogger.com/atom/ns#' term='ഡീഗോ മാറഡോണ'/><category scheme='http://www.blogger.com/atom/ns#' term='സെര്‍ജിയോ അഗ്യൂറോ'/><category scheme='http://www.blogger.com/atom/ns#' term='ലയണല്‍ മെസ്സി'/><title type='text'>ആവശ്യമുണ്ട്... ഗോള്‍വേട്ടക്കാരെ</title><content type='html'>സാക്ഷാല്‍ ഡീഗോ മാറഡോണയുടെ തന്ത്രങ്ങള്‍...ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ എണ്ണം പറഞ്ഞ താരങ്ങള്‍. ഇതൊക്കെയുണ്ടായിട്ടും കളിത്തട്ടുകളില്‍ മുടന്തുകയാണ് അര്‍ജന്റീന. തട്ടിമുട്ടിയാണ് അര്‍ജന്റീന  ലോകകപ്പിന് യോഗ്യത നേടിയത്. എന്തു പറ്റിഅര്‍ജന്റീനയ്ക്ക് ?. ഫുട്ബോള്‍പ്രേമികള്‍ ഏകസ്വരത്തില്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. ഇതിനുത്തരം കാണാനുളള ശ്രമമാണിത്. വായനക്കാര്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഉന്നം പിഴയ്ക്കാത്ത ഗോള്‍വേട്ടക്കാരായിരുന്നു എന്നും അര്‍ജന്റീനയുടെ കരുത്ത്. പ്രഥമ ലോകകപ്പിലെ(1930) ടോപ് സ്കോററായ ഗീയര്‍മോ സ്റ്റാബിലെയില്‍ തുടങ്ങുന്നു അര്‍ജന്റീനന്‍ സ്ട്രൈക്കര്‍മാരുടെ ഗോളടിപ്പെരുമ. 1978ല്‍ മാരിയോ കെംപസിന്റെ മിന്നും ഗോളുകളാണ് അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. 1986ല്‍ മാറഡോണ മാജിക്കും. കാലങ്ങള്‍ക്കിപ്പുറം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും ഹെര്‍നാന്‍ ക്രെസ്പോയും വരെ ഈ ഗോളടിപ്പെരുമ കാത്തു. എന്നാല്‍ ഇവര്‍ക്കുശേഷം നല്ലൊരു സ്ട്രൈക്കറെ കണ്ടെത്താന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതുതന്നെയാണ് അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. കളംനിറഞ്ഞ് കളിച്ചിട്ടും ഗോള്‍മാത്രം അര്‍ജന്റീനന്‍ സംഘത്തിന് ബാലികേറാമലയാവുന്നു.&lt;br /&gt;&lt;br /&gt;ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്യൂറോ, ഗൊണ്‍സാലോ ഹിഗ്വയ്ന്‍ തുടങ്ങിയ പ്രതിഭാധനരുളളപ്പോഴാണ് അര്‍ജന്റീനയുടെ ദുര്‍ഗതി. ക്ലബ് തലത്തില്‍ ഗോളുകളടിച്ചുകൂട്ടുന്നുണ്ടെങ്കിലും നീലയും വെളളയും കുപ്പായത്തില്‍ ഇവര്‍ക്ക് പലപ്പോഴും ചുവടുപിഴയ്ക്കുന്നു. കണക്കുകളും ഇതുശരിവയ്ക്കുന്നു. ഇത്തവണത്തെ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന നേടിയത് വെറും 23 ഗോളുകളാണ്.(1998 ലോകകപ്പ്‌ യോഗ്യതാറൗണ്ടിലും അര്‍ജന്റീന നേടിയത്  23 ഗോളുകളായിരുന്നു). യോഗ്യതാ റ‍ൗണ്ട് നിലവില്‍ വന്നതിനുശേഷമുളള അര്‍ജന്റീനയുടെ ഏറ്റവും മോശം പ്രകടനം. സെര്‍ജിയോ അഗ്യൂറോ, യുവാന്‍​റൊമാന്‍​റിക്വല്‍മേ എന്നിവരാണ് യോഗ്യതാറൗണ്ടിലെ ടോപ് സ്കോറര്‍മാര്‍. ഇവര്‍ നേടിയതാവട്ടെ  നാലുഗോള്‍ വീതവും. ബാറ്റിസ്റ്റ്യൂട്ടയും ക്രെസ്പോയും മാത്രം 91 ഗോളുകളാണ് അടിച്ചുകൂട്ടിയത് എന്നുകൂടി അറിയുമ്പോള്‍ അര്‍ജന്റീന ഇന്നു നേരിടുന്ന പ്രതിസന്ധി കൂടുതല്‍​വ്യക്തമാവും. അക്ഷരാര്‍ഥത്തില്‍ ബാറ്റിഗോളിന് ശേഷം ഉന്നംപിഴയ്ക്കാത്തൊരു ഒന്‍പതാം നമ്പറുകാരനായി കാത്തിരിക്കുകയാണ് അര്‍ജന്റീന.&lt;br /&gt;&lt;br /&gt;ദക്ഷിണാഫ്രിക്കയില്‍ നൈജീരിയ, ദക്ഷിണ കൊറിയ, ഗ്രീസ് എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന ഗ്രൂപ്പ് ബിയില്‍ മാറ്റുരയ്ക്കുക. ജൂണ്‍ 12ന് നൈജീരിയയുമായി ആദ്യമത്സരം. നൈജീരിയക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ മുന്നേറ്റനിരയില്‍ ആരൊക്കെയണി നിരത്തണം എന്നതാണ് മാറഡോണയെയും ആശങ്ക. റയല്‍ മാഡ്രിഡിന്റെ ഹിഗ്വയ്ന്‍, മാര്‍ട്ടിന്‍ പാലര്‍മോ, ടെവസ്, മരുമകന്‍കൂടിയായ അഗ്യൂറോ, ലൂക്കാസ് ബാരിയോസ്, ലോക ഫുട്ബോളര്‍ ലയണല്‍ മെസ്സി തുടങ്ങിയവരാണ് മാറഡോണയുടെ ആയുധപ്പുരയിലെ വെടിക്കോപ്പുകള്‍. ഏതുവമ്പന്‍ പ്രതിരോധനിരയും ഒറ്റയ്ക്ക് തകര്‍ത്തെറിയാന്‍ ശേഷിയുളള മെസ്സിയിലാണ് മാറഡോണയുടെ പ്രതീക്ഷ. 1986ലെ മാറഡോണ മാജിക്ക് മെസ്സിയിലൂടെ ആവര്‍ത്തിക്കുമെന്ന് ആരാധകരും ഉറച്ചുവിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;യോഗ്യതാറൗണ്ടിന്റെ അവസാനഘട്ടത്തില്‍ മാറഡോണ ടീമിലെടുത്ത താരമാണ് ഹിഗ്വയ്ന്‍. ആഭ്യന്തരലീഗില്‍ 212 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും പത്തുമത്സരങ്ങളിലെ മുപ്പത്തിയാറുകാരനായ പാലര്‍മോ അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞിട്ടുളളൂ. ടെവസും അഗ്യൂറോയുമായിരിക്കും മാറഡോണയുടെ തുറുപ്പുചീട്ടുകള്‍. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയിലുണ്ടായിരുന്ന ക്രെസ്പോയും ഹവിയര്‍ സാവിയോളയും ടീമില്‍ തിരച്ചെത്താനുളള ശ്രമത്തിലാണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇവരെയും അര്‍ജന്റീനന്‍ നിരയില്‍ കണ്ടേക്കാം.&lt;br /&gt;&lt;br /&gt;മേല്‍പറഞ്ഞ താരങ്ങള്‍ ഗോളടിക്കാന്‍ മറന്നതോടെയാണ് ലോകകപ്പ്‌ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീന വെളളം കുടിച്ചത്. അഞ്ചുമാസങ്ങള്‍ക്കപ്പുറം ദക്ഷിണാഫ്രിക്കയില്‍ പെരുംപോരാട്ടങ്ങള്‍ക്ക് അരങ്ങുണരുമ്പോള്‍ ഇവര്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിക്കാനെ കഴിയൂ. അതിനിടെ വിവിധലീഗുകളില്‍ കളിക്കുന്ന താരങ്ങളില്‍ എത്രപേര്‍ പരിക്കിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടുമെന്നും കണ്ടറിയണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-8544804684683573583?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/8544804684683573583/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=8544804684683573583' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8544804684683573583'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/8544804684683573583'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2010/01/blog-post.html' title='ആവശ്യമുണ്ട്... ഗോള്‍വേട്ടക്കാരെ'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-4063765616630974841</id><published>2009-10-16T13:47:00.002+05:30</published><updated>2009-10-16T13:52:14.161+05:30</updated><category scheme='http://www.blogger.com/atom/ns#' term='അര്‍ഹതാ മാഗവി'/><category scheme='http://www.blogger.com/atom/ns#' term='റിച്ച മിശ്ര'/><category scheme='http://www.blogger.com/atom/ns#' term='ബട്ടര്‍ഫ്‌ളൈ'/><title type='text'>നീന്തല്‍ക്കുളത്തിലെ `അര്‍ഹത'പ്പറവ‍‍‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_XhWkhqq2lgc/StgtDQJv9NI/AAAAAAAAAvU/xU2SXCeH8Ww/s1600-h/ARHATHA02_VYGANEWS.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 300px; height: 250px;" src="http://3.bp.blogspot.com/_XhWkhqq2lgc/StgtDQJv9NI/AAAAAAAAAvU/xU2SXCeH8Ww/s400/ARHATHA02_VYGANEWS.jpg" alt="" id="BLOGGER_PHOTO_ID_5393110087674885330" border="0" /&gt;&lt;/a&gt;ഓര്‍ത്തുവയ്ക്കുക. നീന്തല്‍ക്കുളത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളിലേക്ക് ഇതാ ഒരു പേരുകൂടി; അര്‍ഹതാ മാഗവി. ദേശീയതാരം റിച്ച മിശ്രയെ അട്ടമിറിച്ചാണ് പതിനഞ്ചുകാരിയായ അര്‍ഹതാ മാഗവി ഇന്ത്യന്‍ പ്രതീക്ഷയായി നീന്തിക്കയറുന്നത്. ഇരട്ടറെക്കോര്‍ഡുകളോടെ അര്‍ഹത തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തിമൂന്നാമത് ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ താരമായിമാറിക്കഴിഞ്ഞു. ബട്ടര്‍ഫ്‌ളൈ മത്‌സരങ്ങളിലാണ് അര്‍ഹതയാടെ അര്‍ഹമായ സുവര്‍ണ നേട്ടങ്ങള്‍.&lt;br /&gt;&lt;br /&gt;ഒളിമ്പ്യന്‍ നിഷാ മില്ലറ്റിന്റെ കണ്ടെത്തലായ അര്‍ഹത 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിാണ് രാജ്യത്തെ ഏറ്റവും മികച്ച നീന്തല്‍താരമായ റിച്ച മിശ്രയെ അട്ടിമറിച്ചത്. എല്‍ എന്‍ സി പി ഇ നീന്തല്‍ക്കുളം കണ്ട ഏറ്റവും വാശിയേറിയ പന്തയത്തില്‍ അര്‍ഹതയുടെ കുതിപ്പിനെ അതിജീവിക്കാന്‍ പരിചയസമ്പന്നയായ റിച്ചയ്ക്ക് കഴിഞ്ഞില്ല. റിച്ച 2003ല്‍ സ്ഥാപിച്ച 01:04:81 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് അര്‍ഹതയുടെ അതിവേഗത്തിന് മുന്നില്‍ വഴിമാറിയത്. മികച്ച തുടക്കം ലഭിച്ച അര്‍ഹത 01:03:24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. റിച്ചയും(01:04:52സെ) സ്വന്തം സമയം മെച്ചപ്പെടുത്തിയെങ്കിലും രണ്ടാമതെത്താനെ കഴിഞ്ഞുളളൂ.&lt;br /&gt;&lt;br /&gt;"റിച്ച മിശ്രയെ രണ്ടാമതാക്കുക എന്നത് സ്വപ്നനേട്ടമാണ്; അതും റെക്കോര്‍ഡ് നേട്ടത്തോടെ. ഏറെനാളായി സ്വപ്നം കണ്ട നിമിഷമാണിത്. ഒന്നാമതായി ഫിനിഷ് ചെയ്തനിമിഷം വാക്കുകളില്‍ പറഞ്ഞൊതുക്കാനാവില്ല. നല്ലതുടക്കം ലഭിച്ചതിനാല്‍ നേരത്തേനിശ്ചയിച്ചപോലെതന്നെ മത്‌സരം പൂര്‍ത്തിയാക്കാനായി'' മത്‌സരശേഷം അതീവസന്തോഷവതിയായ അര്‍ഹത  പറഞ്ഞു.&lt;table style="border-right: 10px solid rgb(255, 255, 255); float: left;" border="0" cellpadding="0" cellspacing=""&gt;  &lt;tbody&gt;&lt;tr&gt;     &lt;td&gt;            &lt;br /&gt;&lt;/td&gt;   &lt;/tr&gt;   &lt;tr&gt;     &lt;td class="fontmalayalamcaption"&gt;&lt;br /&gt;&lt;/td&gt;   &lt;/tr&gt; &lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;ബാംഗ്‌ളൂര്‍ ബാള്‍ഡ്‌വിംഗ് ബോയ്‌സ് ആന്‍ഡ് ഗേള്‍സ് സ്കൂളിലെ പത്താംക്‌ളാസ് വിദ്യാര്‍ഥിനിയായ അര്‍ഹത ആദ്യമായാണ് റിച്ചയെ തോല്‍പ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനം 200 മീറ്ററിലും അര്‍ഹത റെക്കോര്‍ഡ് സ്വര്‍ണം നേടി. കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ഹത മൂന്നു വ്യക്തിഗത സ്വര്‍ണവും മൂന്നു റിലേ സ്വര്‍ണവും നേടിയിരുന്നു. ഈ വര്‍ഷം സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിലെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ വെളളിയും 2007ല്‍ പാകിസ്ഥാനില്‍ നടന്ന ദക്ഷിണേഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണവും നേടിയിട്ടുണ്ട്. പൂനെയില്‍ നടന്ന യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഫൈനലിലെത്തി. പത്താംക്‌ളാസ് പരീക്ഷയടുക്കുന്നതിനാല്‍ ഇനിയുളള കുറച്ചുനാള്‍ പഠനത്തില്‍ ശ്രദ്ധേകന്ദ്രീകരിക്കാണ് ഉദ്ദേശിക്കുന്നതെന്ന് അര്‍ഹത പറഞ്ഞു.&lt;table style="border-right: 10px solid rgb(255, 255, 255); float: left;" border="0" cellpadding="0" cellspacing=""&gt;  &lt;tbody&gt;&lt;tr&gt;     &lt;td&gt;       &lt;img style="width: 395px; height: 235px;" src="http://vyganews.com/imagemanagement/albums/userpics/10001/ARHATHA_VYGANEWS.jpg" alt="" border="0" /&gt;     &lt;/td&gt;   &lt;/tr&gt;   &lt;tr&gt;     &lt;td class="fontmalayalamcaption"&gt;&lt;br /&gt;&lt;/td&gt;   &lt;/tr&gt; &lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;br /&gt;ഇന്ത്യയിലെ ഏറ്റവും മികച്ച നീന്തല്‍ പരിശീലകനായ യു പ്രദീപ് കുമാറിന് കീഴില്‍ ബസവന്‍ഗുഡി അക്വാട്ടിക് ക്‌ളബിലാണ് അര്‍ഹതയുടെ പരിശീലനം. ഏഴു വയസുളളപ്പോള്‍, നിഷ മില്ലെറ്റ് നടത്തിയ പരിശീലനക്യാമ്പില്‍ പങ്കെടുത്തതാണ് അര്‍ഹതയെ ബി എ സി നീന്തല്‍ക്കുളത്തിലെത്തിച്ചത്. നിഷ പരിശീലക്യാമ്പില്‍ വച്ചുതന്നെ അര്‍ഹതയുടെ കഴിവുകള്‍ മുന്‍കൂട്ടികണ്ടു. നിഷയുടെ നിര്‍ദേശപ്രകാരം ബി എ സിയില്‍ വിദഗ്ധപരിശീലനവും ആരംഭിച്ചു. പ്രദീപ് കുമാറിന്റെ ശിക്ഷണം ലഭിച്ചതോടെ അര്‍ഹത രാജ്യമറിയുന്ന താരമായി വളരുകയും ചെയ്തു." റിച്ചയെ പരാജയപ്പെടുത്തുക എളുപ്പമല്ല. അതും ഈ പ്രായത്തില്‍. സവിശേഷമായ വിജയമാണ് അര്‍ഹത നേടിയത്'' മലയാളികൂടിയായ പ്രദീപ് പറഞ്ഞു.&lt;br /&gt;&lt;br /&gt;ബാംഗ്‌ളൂരില്‍ സിവില്‍ എഞ്ചിനിയറായ ഗുരുബസവപ്പ മാഗവിയുടെയും നന്ദ മാഗവിയുടെയും മകളാണ് അര്‍ഹത.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7951978061500098321-4063765616630974841?l=selfgoal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://selfgoal.blogspot.com/feeds/4063765616630974841/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7951978061500098321&amp;postID=4063765616630974841' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4063765616630974841'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7951978061500098321/posts/default/4063765616630974841'/><link rel='alternate' type='text/html' href='http://selfgoal.blogspot.com/2009/10/blog-post_1319.html' title='നീന്തല്‍ക്കുളത്തിലെ `അര്‍ഹത&apos;പ്പറവ‍‍‍'/><author><name>sanil</name><uri>http://www.blogger.com/profile/07094721527742487463</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_XhWkhqq2lgc/StgtDQJv9NI/AAAAAAAAAvU/xU2SXCeH8Ww/s72-c/ARHATHA02_VYGANEWS.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7951978061500098321.post-3081516846796138046</id><published>2009-10-16T13:22:00.005+05:30</published><updated>2009-10-16T13:46:00.536+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഗാരിഞ്ച'/><category scheme='http://www.blogger.com/atom/ns#' term='ഫിഗോ'/><category scheme='http://www.blogger.com/atom/ns#' term='പെലെ'/><category scheme='http://www.blogger.com/atom/ns#' term='ക്രിസ്റ്റിയാനോ റൊണാള്‍ഡോ'/><category scheme='http://www.blogger.com/atom/ns#' term='ബെക്കാം'/><title type='text'>ചിറകറ്റ ഫുട്‌ബോള്‍...‍‍</title><content type='html'>&lt;span&gt;കാര്‍ലോസ്&lt;/span&gt; &lt;span&gt;ആല്‍ബര്‍ട്ടോയില്‍&lt;/span&gt; &lt;span&gt;നിന്ന്&lt;/span&gt; &lt;span&gt;ഏറ്റുവാങ്ങിയ&lt;/span&gt; &lt;span&gt;പന്തുമായി&lt;/span&gt; &lt;span&gt;ടച്ച്&lt;/span&gt; &lt;span&gt;ലൈനിനരികിലൂടെ&lt;/span&gt; &lt;span&gt;
